എണ്ണൽ സംഖ്യകൾ💐💐

രചന : സജീവൻ. പി.തട്ടയ്ക്കാട്ട് ✍️ ഞാനാദ്യമായ്ഗർഭാപാത്രത്തിൽസംഖ്യകളുടെകൂട്ടികിഴിച്ചിൽ കേട്ടു….അച്ചനുമമ്മയുംമാസത്തിന്റെ ദിനമെണ്ണിഏഴ്മാസത്തിനിനിയേഴ്ദിനംമാത്രമെത്തിയല്ലോവയറ്റ് പൊങ്കാലക്കായ്…ആശുപത്രിയിലെകമ്പ്യൂട്ടർ ഡാറ്റയിൽപതിഞ്ഞുകൃത്യകണക്കാംപ്രസവദിനത്തിന്റെ കൃത്യത…മുത്തച്ഛനിത്തിരിവശ്യമില്ലാതെചൊല്ലിരണ്ട്ദിനംതള്ളിയാൽഅത്തത്തിൽ പിറന്നാലിനിശുഭമാകില്ലമാതുലനത്അരിഷ്ടയായ്ത്തീർന്നിടാം..ജനിച്ചിട്ടിത്തിരി മാത്രകഴിയാതെകുഞ്ഞിനെകാണാനെത്തിയഅയൽപക്ക,ഭംഗിവാക്കായ് ചൊല്ലിഎറിപ്പുള്ളനാളാണിവൻതെറിച്ചവിത്തായ് തീർന്നിടും….ഗണിച്ച് ഫലംചൊല്ലി ഗണകനുംമുഖകാന്തിയില്ലാതെ….അന്തഛിദ്രമാകുമീതറവാട്മുജ്ജന്മകർമ്മഫലമായിടാം…ആദ്യാക്ഷരം കുറിച്ചപ്പോൾവികടസരസ്വതിയുംപിഴയിട്ടുവിധിവൈരൂപ്യമാംവിതുമ്പലിൽമറവിയൊരുഭൂതമായ്ഗമിച്ചിടാം..മനസ്സിലുറഞ്ഞാമുൻവിധികളെമനനം ചെയ്ത് ഞാനെന്റെശിഷ്ടകാലത്തിനായെണ്ണികണക്കിനെവശത്താക്കിയിനിതോക്കുകില്ലൊരുനാളും…നേടിടുമീയെണ്ണൽസംഖ്യയിൽകാലത്തിന്പോലുംതിരുത്തുവാനാകാത്തകണക്കിന്റെസ്പന്ദനമീഭൂഗോളത്തിന്റെആപ്തമാം സ്പന്ദനങ്ങൾവട്ടപൂജ്യത്തിലുംസംഭൂജ്യമായ്….

💜കാണാതായ പെൺകുട്ടി 💜

രചന : സഫി അലി താഹ.✍. ഇരുട്ട് പടരാൻ തുടങ്ങുന്ന ആകാശത്തിൻ കീഴിൽ ചേക്കാറാൻ പറന്നകലുന്ന കിളികളുടെ ശബ്ദങ്ങൾക്കിടയിലൂടെ മാനം നോക്കിനിൽക്കുന്ന കുടവൂർ പള്ളിമിനാരത്തിൽനിന്നും മഗ്‌രിബ് ബാങ്ക് അലയടിച്ചുയരാൻ തുടങ്ങി.പാരായണം ചെയ്തുകൊണ്ടിരുന്ന ഖുർആൻ അടച്ചുവെച്ച് ആയിഷുമ്മ ബാങ്കിന് ഉത്തരം കൊടുത്ത് പ്രാർത്ഥിച്ചുകൊണ്ട്…

വയസ്സൻ

രചന : ശിവദാസൻ മുക്കം ✍. ഞാൻ ജനിച്ചപ്പോയെ വയസ്സനായിരുന്നു.മുട്ടിലിഴഞ്ഞു നീങ്ങി അമ്മ യുടെയുംഅച്ഛന്റെയും കൈവിരലുകൾ പിടിച്ചുചുമരുകൾ പിടിച്ചു നടന്നു.ചുവരുകൾ ഊന്നു വടി കളായിഞാനെൻ്റെവയസ്സിലേയ്ക്ക് നടന്നു .ഭക്ഷണം ക്ഷണികജീവനെതാലോലിച്ചു വളർത്തിനട്ടെല്ലിന് ഉറപ്പു കൂടി കൂടിതണ്ടെല്ലിന്റെ ബലം ബാലനായിബലവാനായി.;എന്നെതാങ്ങി നൃത്തി നൃത്തം ചെയ്യ്തു.കൊഴിയുന്ന…

പ്രണയ സ്വപ്നങ്ങൾ…

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍. എൻരാഗരേണുക്കൾനിന്നിലേക്കെത്തിയതെവിടെവെച്ചാണെന്നതോർമ്മയുണ്ടോ…..അറിയില്ല ഭാവനാ നയനങ്ങൾകൊണ്ടൊന്നുമിഴിതുറന്നൊരുനോക്കുനോക്കിയാലും…..വെറുതേ വിചാരിച്ചുപോകുന്നുകാലങ്ങൾപൂക്കാതിരിക്കുമോഎന്നെങ്കിലും,അല്ലെങ്കിലെന്തിന്ന് നാം,അനുരക്തരായ്ഉള്ളുപൊള്ളാനോ….അകന്നിടാനോ…..വെറുതേ വിചാരിച്ചുജീവിതം മേൽക്കുമേൽഅഴകുള്ള മലർപോലെയായിരിക്കും….കരിയാതിരിക്കുമീ കുസുമങ്ങൾനാൾക്കുനാൾഇരുളിനും പകലിനുംകൂട്ടുപോകും………..വിരിയാതെ വീണുപോയ്മുകുളത്തിൽപ്രണയങ്ങൾഒരു വേളപോലുംവിടർന്നതില്ലാ….,കൊതിതീരുകില്ല….നടക്കാത്തസ്വപ്നത്തിൻപുറകേ നടപ്പാണുനമ്മളെന്നും….!!

അരുന്ധതി.……(ആഖ്യാന കവിത ).

രചന : മേരിക്കുഞ്ഞ്. ✍. അരുന്ധതി ചെറുതായപോലൊരു പെൺകുട്ടി !കൂടെയുണ്ടവൾക്കച്ഛ –നായൊരു സുമുഖനും.അപരിചിതത്തത്തിൻനീർക്കുമിളകൾ പൊട്ടി –ച്ചിതറുന്നു ” ഞാൻ ഷംസുഇത്‌മൂത്തവൾ ഗായത്രി. “കലച്ചെട്ടി കുഞ്ഞാമൻചൂള വച്ച മൺപാത്ര –ച്ചുമടേറ്റിവിറ്റുപോറ്റിഅരുമയയായ് മക്കളെ ;സമ്പാദ്യം സ്വരുക്കൂട്ടി ,കുഞ്ഞൂരിൽ കൈത്തോടിൻചാരത്ത്സ്ഥലം വാങ്ങിപുര വച്ചു, ഓടിട്ടു.കൂർക്ക ചേന…

കണ്ണീർവാതകം💐💐

രചന : സജീവൻ. പി. തട്ടയ്ക്കാട്ട്✍. മനസ്സിന്റെ കണ്ണാടിമുഖമാണെന്നാൽമുഖത്തിന്റെയഴക്കണ്ണിണകളാകുംമനസ്സിലെകനലുകൾഎരിഞ്ഞുമെരിയാതെയുംപുകഞ്ഞുംപുകയാതെയുംവാതകമായ് കെട്ടികിടക്കെകണ്ണിലീറനായ്പൊഴിയുമീകണങ്ങളൊക്കെയുമൊരുവാതക ചോർച്ചയായ്മാറവെചോർച്ചക്ക്കാരണം തേടുക…സ്നേഹത്തിന്റെകുറവുകൾമനസ്സിൽ തുരുമ്പായിമാറിയാതുരുമ്പുകളതിവേഗംകറുത്തവടുക്കളായ്പരിണമിക്കുമ്പോൾഭാവിയിലത് വാതകചോർച്ചകൾവേഗത്തിൽകണ്ണീരായൊലിച്ചിടുംപുതിയലോകത്ത് പരുക്ഷമാംവാക്കുകൾ തീർക്കുമീതുരുമ്പിനെമനസ്സിൽനിന്നുംചുരണ്ടിമാറ്റുവാൻഅൻപാകുന്നയുളിയും,തലോടലുകളാകുമീയെമരിേപേപ്പറുമല്പംചേർത്ത്നിർത്തലുമുണ്ടെങ്കിൽകണ്ണീർവാതകംചോരാതെപ്രകാശപൂരിതമാകിലും……..

തെമ്മാടി രാഷ്ട്രവും ‘ തെമ്മാടിക്കൂട്ടങ്ങളും

രചന : ടി.എം. നവാസ് വളാഞ്ചേരി ✍. പാവമാം പൈതങ്ങൾക്കന്നം വിളമ്പിട്ട്വെടിവെച്ചു കൊല്ലുന്ന തെമ്മാടിക്കൂട്ടമെക്രൂരരാം രാക്ഷസ ക്കൂട്ടമെ നിങ്ങൾക്ക്തെല്ലുമെ മാപ്പില്ല നീചരാം വർഗ്ഗമെപട്ടിണിയാലെ മരിച്ചതാ വീഴുന്നുപൈതങ്ങളൊക്കെയും അമ്മ തൻ മുന്നിലായ്നെഞ്ചകം പൊട്ടിപ്പിളർന്നവർ തേങ്ങുന്നുകൈകൾ ഉയർത്തുന്നു പശിയൊന്നടക്കുവാൻപട്ടിണിക്കിട്ട് അറുംകൊല ചെയ്യുമീ .തെമ്മാടിക്കൂട്ടത്തിനോശാന പാടുന്നോർമാനുഷരല്ലിവർ…

*ദർശന സുഖം..ആ.. മുഖം [ആദ്യാക്ഷര പ്രാസ കവിത]

രചന : അൻവർ ഷാ ഉമയനല്ലൂർ✍. ദക്ഷിണവച്ചു കാൽ തൊട്ടുവന്ദിച്ചുദയ-ദായികയാം ഗുരുനാഥതന്നനുഗ്രഹംദയാഹൃദയപൂർവ്വം ലഭിച്ചതാ,മാ ദിനംദമനമന സാമ്യമായോർക്കയാണനുദിനം ദമയന്തിയെപ്പോൽ രമണീയമായതാംദയാദേവിയായ് വന്നയാദ്യ ഗുരുനാഥയാൽദന്തവർണ്ണത്തിലെഴുതിപ്പഠിപ്പിച്ചദാനാക്ഷരങ്ങളാണിന്നിന്റെ കാവ്യവും. ദക്ഷിണ കേരളമാകയാൽ നന്മാർദ്ര;ദാരിദ്ര്യരഹിത പ്രദേശ വിദ്യാലയംദർപ്പണംപോൽനൽകിയതി ധന്യ പുലരിതൻദർശനം ഭാവിതൻ കവിതാർദ്ര ഹൃത്തടം. ദീനരായുള്ളതാം മാതാപിതാക്കൾക്ക്ദിനകർമ്മ കാര്യങ്ങൾ…

അപ്പന്റെ ജന്മം

രചന : കെ ജയനൻ✍. അപ്പന്റെപുറം ദേഹം വെയിലും മഴയും നനഞ്ഞ്പാറ പോലെ ഉറച്ചുപോയിരുന്നു ….തൊലിപ്പുറത്തിനെന്നുംവയൽച്ചെളി നിറമായിരുന്നു ….അപ്പന്റെ പുറംദേഹംസൂര്യതാപത്താൽ തിളച്ചുവിയർത്തുഅത് തണുത്ത് ഉപ്പുപരലുകൾ പൊന്തി വന്നു.അപ്പന്റെ പണിവസ്ത്രത്തിന്റെചെളിച്ചൂര് വീടാകെ നിറഞ്ഞു നിന്നു.അധ്വാനത്തിന്റെ പകൽക്കിതപ്പ്അപ്പൻഇരുട്ടി വെളുക്കുവോളം അടക്കിപ്പിടിച്ചു.ആകാശത്ത് സന്ധ്യാ നക്ഷത്രങ്ങൾ നിറയുവോളംക്ഷീണം…

കുമ്പസാരം

രചന : മോളി സുബാഷ്. ✍. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കാതെ,പാപംചെയ്തു കൂട്ടിയാൽമരിച്ചുകഴിയുമ്പോൾ തെമ്മാടിക്കുഴിലേക്കേഎടുക്കുകയുള്ളൂയെന്ന് സ്വപ്നത്തിൽദൈവദൂതൻ പ്രത്യക്ഷപ്പെട്ട് പറയുകയായിരുന്നു.പാപഭാരത്താൽ തലകുനിഞ്ഞുപോയയെന്റെയരികിലേക്ക് കുമ്പസാരക്കൂടുമായ്നടന്നടുക്കുകയായിരുന്നു ദൈവം.ആന, മയിൽ,ഒട്ടകം,പൂച്ച മുതൽ പാമ്പ്,പഴുതാര,പല്ലി തുടങ്ങിയ സകല ജീവജാലങ്ങളോടുംചെയ്ത പാപങ്ങളേറ്റുപറഞ്ഞു മനസ്തപിച്ചു.സകലമാന പൂക്കളെക്കുറിച്ചു-മില്ലാവചനം എഴുതിയുണ്ടാക്കിയ കാര്യംപറഞ്ഞപ്പോൾ ടിഷ്യു പേപ്പറെടുത്ത്കണ്ണുതുടക്കുന്നുണ്ടായിരുന്നു ദൈവം.പൂച്ചകളെ ദ്രോഹിച്ചതിന്…