വലിയ നഗരത്തിലെ കണ്ണുകൾ

രചന : ജോർജ് കക്കാട്ട്✍ ജോലിക്ക് പോകുമ്പോൾഅതിരാവിലെ,നിങ്ങൾ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോൾനിങ്ങളുടെ ആശങ്കകളോടൊപ്പം:അവിടെയാണ് നഗരം കാണിക്കുന്നത്നിങ്ങൾ നിൽക്കുന്ന സ്ഥലം മിനുസമാർന്നതാണ്മനുഷ്യക്കൂട്ടങ്ങൾക്കിടയിൽദശലക്ഷക്കണക്കിന് മുഖങ്ങൾ:രണ്ട് വിചിത്രമായ കണ്ണുകൾ, പെട്ടെന്നുള്ള നോട്ടം,നെറ്റി, കൃഷ്ണമണി, കണ്പോളകൾ –അത് എന്തായിരുന്നു? ഒരുപക്ഷേ നിങ്ങളുടെ ജീവിതത്തിലെ സന്തോഷം…കഴിഞ്ഞു, പോയി, ഇനിയൊരിക്കലും.നിങ്ങൾ…

“ഖദീജക്കുട്ടി എളേമയും, തക്കാളി കേയ്ക്കും,പിന്നെ ഞങ്ങളും”

രചന : കുട്ടി; മണ്ണാർക്കാട് ✍ ഞങ്ങൾ അന്ന് ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലം.. എട്ടാം ക്ലാസിൽ എത്തിയതിനു ശേഷമാണ് തറവാട്ട് വീടിന്റെ ചുറ്റു മതിലിന് പുറത്തേക്ക് പോകുവാനുള്ള അനുമതി തന്നെ കിട്ടുന്നത്.(ഇതെഴുതുമ്പോൾ എന്റെ പേരക്കുട്ടികൾ ചിരിക്കുന്നുണ്ട് ട്ടോ!)ഈ “ഞങ്ങൾ”ആരാണെന്നറിയണ്ടേ?ഞാനും എന്റെ…

കണ്ണാടി.

രചന : അബ്ദുൽ കലാം.✍ സങ്കടത്തൊഴുത്തിലകപ്പെട്ടമനസ്സേനീയാണെൻ്റെ കണ്ണാടി.എൻ്റെ മുൻവരി പല്ലോകോക്രിയോ കാണാൻനിനക്കാണ് വിധിയെന്ന്ഞാനെഴുതുന്നില്ല.ആകസ്മിക വേർപ്പാട്വന്നു കൊഞ്ഞനംകുത്തുമ്പോൾകണ്ണാടി എൻ്റെ ശത്രു.വെരുംപൊയ്മുഖംവായിച്ചെടുക്കാൻഉപകരിക്കുമെങ്കിലോ.മനസ്സ് ആകുലമാകുമ്പോൾവ്യാകുലമാണെന്നുഒരളവു കണ്ടാൽതഴയലുകളിൽ വെന്തുരുകിഒന്നു മറിച്ചിടാനുമാകാതെ.മനസ്സേ നീയൊന്നു കണ്ണാടിയാകൂ.വെളിച്ചമേ നീയൊരുനിമിഷം കണ്ണടക്കൂ.ഇരുട്ടേ നിൻ്റെ മുറിഎനിക്കൊന്നു ശയിക്കാൻവെടിപ്പാക്കൂ.ആത്മാവിനെനെന്തോഒരു പോരായ്മ.ഒരൽപം സംഗീതംശ്രവിച്ചാൽ തീരാത്തത്.ഇഷ്ട പ്രേയസിയൊരുവളുടെസ്വരം കേട്ടില്ലെങ്കിൽഇരിക്കപ്പൊറുതിയില്ലെന്നഭീഷണം.രണ്ടും…

മരണം കൊണ്ടുവരുന്നത് വാര്ധക്യമാണോ?

രചന : പ്രൊഫ. പി എ വർഗീസ് ✍ രണ്ടായിരം വര്ഷങ്ങള്ക്കു മുമ്പ് പ്ലേറ്റോ പറഞ്ഞത് വാർദ്ധക്യത്തെ ഭയക്കു; കാരണം അത് തനിച്ചായിട്ടായിരിക്കില്ല വരുന്നത് എന്നാണ്. പ്രായമാകുമ്പോൾ ധാരാളം അസുഖങ്ങൾ വരാറുണ്ട്. പക്ഷെ മരണം കൊണ്ടുവരുന്നത് വാര്ധക്യമാണോ? ഏതൊരാവസ്ഥയിലും അസുഖങ്ങൾ കടന്നുവരാം.…

🌷പൂരപ്പെരുമകൾ 🌷

രചന : ബേബി മാത്യു അടിമാലി✍ പെരുമകളനവദിവെഞ്ചാമരംവീശുംപഴമകളുള്ളൊരുപൂരംഇതു തൃശ്ശീവപേരൂരിൻ്റെ പൂരംബാല്യത്തിലാകഥകേട്ടു പഠിച്ചൊരെൻസ്മരണയിലുണ്ടൊരു പൂരംഗജരാജകാന്തികൾവർണ്ണാഭ ചാർത്തിയമേളക്കൊഴുപ്പിൻ്റെ പൂരംഎന്തെല്ലാംപൂരകഥകളതന്ന്വാമൊഴിയായുംവരമൊഴിയായുംപാടിനടന്നവരെത്രമണ്ണിൽ വീണ്ണിൽപൂക്കളിൽ പുൽകളിൽപൂമഴയായ്പെയ്ത പൂരംമഞ്ഞിൻ കണങ്ങളാംമാതളപൂക്കളെചുംബിച്ചുണർത്തിയ പൂരംചന്ദനചാർത്തിൽകുതിക്കുന്നയാമത്തിൽചിറകടിച്ചുയരുന്ന പൂരംനീലനിലാവിന്റെഅന്ത:പ്പുരങ്ങളിൽവിസ്മയം തീർക്കുന്ന പൂരംശക്തനാം മന്നൻ്റെകൈയ്യൊപ്പു ചാർത്തിയശക്തിതൻ അടയാളപൂരംകാലത്തിൽ വിസ്മയകളിയരങ്ങിൽപൂരവും പേരിനുമാത്രമായോ?പൂരത്തിൻ പെരുമകൾതുടികൊട്ടി പാടുന്നപാണന്റെ പാട്ടുകൾമാത്രമായോ ?

പാമ്പൂരാൻ പാറ

രചന : റെജി.എം.ജോസഫ്✍ (ഓരോ നാടിനും ഓരോ കഥകളുണ്ട്. നാടിനെ വേറിട്ട് നിർത്തുന്ന അത്ഭുതങ്ങളും കൗതുകങ്ങളും നിറഞ്ഞു നിൽക്കുന്ന പൈതൃകങ്ങൾ! പാമ്പൂരാൻപാറയും അത്തരത്തിൽ ചില അത്ഭുതങ്ങൾ ഉള്ളിലൊളിപ്പിക്കുന്നു!) പണ്ടു പണ്ടേ പറഞ്ഞു കേട്ട കഥ,കണ്ടും കേട്ടും കൈമാറുന്ന കഥ!വീണ്ടുമൊരിക്കലൂടാക്കഥ ചൊല്ലാം,പണ്ടുള്ളോർ ചൊന്നൊരു…

പാവിൽ പിഴച്ചോ ?

രചന : ഹരിദാസ് കൊടകര✍ എന്റേയും ചെടിയുടേയും ഉള്ളിൽ-വർഷവും വെയിലുമെത്തുന്നുഞാനൊന്നും ചെയ്യുന്നുമില്ല.ഇതിനോടകം..അധീശം വിശപ്പിൽക്രമവിദ്യാലയം പൂട്ടിതെങ്ങുകൾ തോളോളമായി.ഉപാധികൾ തിരിച്ചുനല്കി-ധൈഷണം അഴുകാനിരന്നു.വഴുവഴുപ്പാശയം-പൊക്കിപ്പറഞ്ഞും-കാലം..ഓട്ടനാണയം കുടഞ്ഞിടുന്നു.അടുത്ത കുത്തിന് ശീട്ടിടുന്നു.കഴിഞ്ഞതെല്ലാം-പുറകിൽപ്പെടുന്നു.ആയാസഭീതരായ്കടലാസുപുഞ്ചിരിതിരിഞ്ഞു നില്ക്കുന്നു.പരിണിതി..പാലവും കടന്നടുത്തു ചെല്ലുന്നുശക്തിധ്രുവങ്ങൾകടലോടടുക്കുന്നുഅനഭിമതന്-കറുത്ത ധാന്യം.ബുദ്ധിശാലകൾഒളിഞ്ഞു നോക്കവേഭൂമി ജലനയത്താൽ ഭദ്രം.(അന്യത് കഥയാമ കിം..)മറ്റൊന്നിനെ ഞങ്ങൾഎന്തിനി പറയണം..

എനിക്കറിയാവുന്ന ഒരു കവിയുണ്ട്.

രചന : ഠ ഹരിശങ്കരനശോകൻ✍ എനിക്കറിയാവുന്ന ഒരു കവിയുണ്ട്. അയാൾ എഴുതുന്ന കവിതകൾ എല്ലാം ചെമ്പ് തകിടിൽ കൊത്തി ചെമ്പ് കുടത്തിലാക്കി കുഴിച്ചിടുകയാണ് പതിവ്. നമ്മളൊന്നും ചോദിച്ചാൽ അതൊന്നും വായിക്കാൻ തരില്ല. എവിടെയാ കുഴിച്ചിട്ടതെന്നും പറഞ്ഞ് തരികയില്ല. അയാൾ എഴുതുന്ന കവിതകൾ…

ദീർഘദർശിയായ തൈക്കൂടം യാക്കോബ്

രചന : കെ.ആർ.സുരേന്ദ്രൻ✍ കാലത്തിന്റെ കണ്ണാടിയിൽതൈക്കൂടം യാക്കോബ്ഭാവിയെ ദർശിച്ചിട്ടുണ്ടാവാം.കെട്ടകാലത്തെഭൂമിയുടെ ചിത്രംകണ്ടിട്ടുണ്ടാവാം.യാക്കോബിൻ്റെ കണ്ണാടിയിലെപ്രതിഫലനത്തിൽ പാടശേഖരങ്ങളുടെഅപാരതയില്ലായിരുന്നിരിയ്ക്കാം.കൊടിയ സൂര്യൻ ശപിച്ചമരുഭൂമിയുടെ വിണ്ട് പൊട്ടിയഅപാരതമാത്രംതെളിഞ്ഞ് കത്തിയിരിക്കാം.കണ്ണാടിയിൽഹരിതാഭമായ ഭൂതവും,വർത്തമാനവുംദൃശ്യമായിരുന്നിരിക്കില്ല.പാളത്തൊപ്പിയും,ചെളിയിൽ മുക്കിയമുട്ടിനിറക്കമുള്ള തോർത്തും,തോർത്തിനടിയിൽതൂങ്ങിയാടുന്ന കൗപീനവുമായിഒരേർ കാളകളെനുകത്തിനടിയിൽ നിർത്തിനിലമുഴുന്നയാക്കോബിന്റെ ചിത്രവുംആ കണ്ണാടിയിൽ ദൃശ്യമായില്ല.മനക്കപ്പടിയിൽ നിന്ന്നാഴികകളെ പിന്നോട്ടോടിച്ച്തലയിൽഒരു ചെരുവം പഴങ്കഞ്ഞിയും,കട്ടത്തൈരും,കാന്താരി മുളകുകളും,മീങ്കൂട്ടാനും, ഉപ്പും,ചെരുവത്തിന്…

പ്രണയ നൊമ്പരപ്പൂവ്.(അമ്മിണിക്കുട്ടി കഥകളിൽ നിന്നും..)

രചന : ലാലി രംഗനാഥ്.✍ അമ്മിണിക്കുട്ടി ആറാം ക്ലാസിൽ പഠിച്ചപ്പോഴാണ് അവളുടെ ജീവിതത്തിൽ ആ വലിയ സംഭവമുണ്ടായത്. അമ്മ രാവിലെ തന്നെ അവളോട് പറഞ്ഞിരുന്നു“അമ്മിണീ..പാടത്ത് പണിക്കാർക്ക് പത്ത് മ ണിയാകുമ്പോൾ കഞ്ഞി കൊണ്ടുപോയി കൊടുക്കണം.കേട്ടോ “എന്ന്.“ശരിയമ്മേ”.. എന്ന് സന്തോഷത്തോടുകൂടി തന്നെ അവൾ…