സുകൃതം.

രചന : റെജികുമാർ ചോറ്റാനിക്കര* നിലാകമ്പളം പുതച്ചുറങ്ങുന്ന ഭൂമിനിളയുടെ താരാട്ടിൽ മതിമറന്നൂനീരദനയനങ്ങൾ നിറപുഞ്ചിരിയുമായ്നീലാകാശത്തു നിറഞ്ഞു നിന്നൂ..നിഴലുകളെങ്ങും ചലിച്ചിടുന്നൂ !മുഴങ്ങുന്നു മുരളീനാദങ്ങൾ ചുറ്റിലുംമൂവന്തിനേരത്തോ ലയമധുരം..ഉണരും പുലരിയിൽ ഉന്മാദം തീർക്കുംഉറവകളായുണർത്തു പാട്ടുകൾ..ഒരു പുതുപുലരി തൻ തുടിതാളം..ശീതളമധുമയ പല്ലവിയുതിരുന്നശീലുകൾ നടമാടും സന്ധ്യകളിൽസുരഭിലമായിരം വർണ്ണങ്ങൾ ചേരുംസുഖകരമീയനുഭൂതികൾ വരമായ്പകരും…

ഉത്സവ പറമ്പിൽ ഞാനിനിയും പങ്കെടുക്കും.

അസീം പള്ളിവിള* ഓർമ്മ വച്ച കാലം മനസ്സിൽ ഓടിയെത്തുന്ന ഉത്‌സവം പെരിങ്ങമ്മല വിഷ്ണു ക്ഷേത്രത്തിലേതായിരുന്നു. ക്ഷേത്രത്തിന് മുൻപിലായിരുന്നു ഞങ്ങൾക്ക് വയലുള്ളത്. പകൽ നിസാം അണ്ണനൊപ്പം കിളിയടിക്കാൻ പോയിട്ടുണ്ട്. അപ്പോഴൊക്കെ ക്ഷേത്രമുറ്റത്തെ മണലിലാണ് ഞാൻ ആകാശം നോക്കി കിടന്നിട്ടുള്ളത്. വാപ്പയുടെ വിരലിൽ പിടിച്ചാണ്…

ഉത്സവരാവിൽ.

രചന : ശ്രീകുമാർ എം പി* കൊട്ടും കുരവയുമായ് കൊടിയേറികൊട്ടാരമമ്പലതിരുവുത്സവംപൊട്ടും വെടിയുമായ് കൊടിയേറിനാട്ടിൽ തിരുവാതിര മഹോത്സവം !തകിലടിമേളം മുഴങ്ങിനിന്നുനാദസ്വര നാദമൊഴുകി വന്നുകനകപ്പട്ടങ്ങളണിഞ്ഞു ചേലിൽകരിവീരരങ്ങു നിരന്നു നിന്നുനടുവിൽ ഗജരാജശിരസ്സിലായ്കരനാഥൻ ദേവൻ വിളങ്ങി നിന്നുകതിരവനവിടുദിച്ച പോലെകമനീയ കാന്തി ചൊരിഞ്ഞു നിന്നുചാരുവെഞ്ചാമരങ്ങൾ വീശീടുന്നുആലവട്ടങ്ങളുമുയർന്നു താണുമേളങ്ങൾ പലവിധം…

എന്താണു വെൻ്റിലേറ്റർ ?

Dr Rajesh Kumarz* വെൻ്റിലേറ്റർ എന്നാൽ നിങ്ങളുടെ മൂക്കിലോ, വായിലോ ഓക്സിജൻ തരുവാൻ ഘടിപ്പിക്കുന്ന ഒരു കുഴൽ അല്ലനിങ്ങൾക്ക് അതും ഘടിപ്പിച്ചു പത്രമോ മാസികയോ വായിച്ചു കൊണ്ടു സുഖമായി കിടക്കുവാൻ കഴിയും എന്നു കരുതരുത്. Covid-19 നു ഘടിപ്പിക്കുന്ന വെൻ്റിലേറ്റർ നിങ്ങളുടെ…

നമുക്കായ്.

രചന : രാജു.കാഞ്ഞിരങ്ങാട്* എനിക്കു കാണാം നിൻ്റെ കണ്ണിലെ –കിന്നരംസമുദ്രനീലിമമിഴിയിലെ മീൻ പിടച്ചിൽനീയൊരു ഗ്രീഷ്മ സാഗരം പ്രിയേ,നിൻ്റെ ശലഭച്ചുണ്ടിലെവസന്താരാമത്തിൽഅലിഞ്ഞലിഞ്ഞ് ഒരു മധുബിന്ദു –വാകണമെനിക്ക്! സന്ധ്യപോലെ ചുവന്നകവിളുകളിൽചുണ്ടിൻ ചിറകുകളാൽ പറന്നു നടക്കണംവന്യമായ നിൻ്റെ യൗവ്വനത്തിലേക്ക്നിലാവലയായ് പടരണം പ്രിയപ്പെട്ടവളേ ,നമുക്കായി മഴവില്ലുതന്ന ആകാശംഒരു മേഘവും…

എന്താണ് റെംഡെസിവിർ?

കോവിഡ് രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ഇപ്പോൾ നേരിടുന്ന മറ്റൊരു പ്രശ്‌നം റെംഡെസിവിർ എന്ന ആന്റി വൈറൽ മരുന്നിന്റെ ക്ഷാമമാണ്. കോവിഡ് 19 രോഗബാധയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗ് ആണ് റെംഡെസിവിർ. മരുന്നിന്റെ ക്ഷാമം രൂക്ഷമായാതോടെ ഇന്ത്യയിൽ റെംഡെസിവിർ…

അമ്മ ഉറങ്ങിയിട്ടില്ല.

രചന : ഷാജു. കെ. കടമേരി* കത്തും നട്ടപ്പാതിരചങ്ക് തുരന്ന് പാടുംദുരിത തീമഴമഴക്കാറ്റിൽപുറംതൊടിയിലെമരം കടപുഴകുന്നു.നെഞ്ച് തുരക്കുംഇട്ടിമുഴക്കങ്ങളിൽകരിഞ്ചിറകടിച്ചാർത്ത്വിതുമ്പും സ്‌മൃതികൾ.ചോരക്കനവുകൾകണ്ണ് തുറിക്കുംഅഗ്നിപെരുമഴഅറുത്തുമാറ്റിയിട്ടുംകരിങ്കിനാവുകൾദുഃസ്വപ്നങ്ങളിൽകൈകാലിട്ടടിച്ച്. പതറിപെയ്യുന്നമഴയിലിറങ്ങിചിന്നംവിളിക്കുന്നു.കരിനാഗങ്ങളിഴഞ്ഞൊരുതെരുവിൽകഴുകൻ കൊത്തിയസ്വപ്നചീന്തുകൾ.കാലൻകോഴികരഞ്ഞൊരു രാത്രിആൾക്കൂട്ടങ്ങൾരോദനമായ്.ആശ്വാസത്തിൻപിടിവള്ളികളിൽതേനീച്ചകൂടിളകുമ്പോൾദിക്കുകൾ വിങ്ങികുത്തിയിറങ്ങി. തലച്ചോറിൽഇരുമ്പാണികൾഉന്മാദ കടലിലിറങ്ങിദിക്കറിയാതെതുഴഞ്ഞൊരു അമ്മചോറ് വിളമ്പി കണ്ണുകൾകാതുകൾ കോർത്തു……( ഷാജു കെ കടമേരി )( കലാപത്തിൽ മകനെനഷ്ടപ്പെട്ട…

ചരിത്രത്തിൽ ഒരു തൂലികയായി ലോക ശ്രദ്ധയാകർഷിച്ച ഒരു മലയാളി ചരിത്രകാരൻ .

മൻസൂർ നൈന* ഇന്ത്യയുടെ ചരിത്ര താളുകളിലേക്ക് പ്രൊഫ. ഡോ . കെ.എസ്. മാത്യു നൽകിയ സംഭാവനകൾ വിസ്മരിക്കാവതല്ല . ചരിത്ര താളുകളിൽ നിന്ന് ഇദ്ദേഹത്തെ നമുക്ക് മായ്ച്ചു കളയാനുമാവില്ല …..മതം – രാഷ്ട്രീയം – മറ്റു താൽപ്പര്യങ്ങളെല്ലാം ചരിത്ര രചനയിൽ കടന്നു…

വാർദ്ധക്യം.

രചന : ബിനു. ആർ* നരവീണവർധക്യത്തിന്റെചുളിവ്‌വീണ കൺകോണുകളിൽ വിടരുന്നസ്വപ്നങ്ങളിൽനനവൂർന്ന മഴനൂലിൻസ്പന്ദനങ്ങൾ കാണാം.. !കാലങ്ങളിൽ പിന്നോട്ടുതുഴഞ്ഞുനോക്കിയാലുംനൂറായിയിരം നിനവുകളുടെസ്പന്ദനങ്ങൾ കാണാം,ആശയുയർന്ന നിമിഷങ്ങളുടെനനവുകൾ… !വിസ്മയങ്ങളെല്ലാം തലയിലെ വെള്ളിക്കമ്പികളിൽതിളങ്ങുന്നതുകാണാം,ചിലനേരങ്ങളിൽ രാവുകളിലെചിലമ്പിക്കുന്ന മിന്നാമിന്നി വെട്ടത്തിൽ ഒരോർമ്മപ്പൂ പോൽ…!നീലജലാശയത്തിന്നടിയിൽവിരിച്ചിട്ടനീലകമ്പളം പോൽ,തിളങ്ങുന്നൂ മേലാപ്പിലെകുഞ്ഞോളങ്ങൾ പോൽ, നിലാചന്ദ്രികയിൽതിളങ്ങുന്നൂആശകൾ, വീണ്ടും മനോമുകുരത്തിൽ തെളിഞ്ഞു വരുവാനായ്….…

പെണ്ണത്തം.

Sumod Parumala* അതീവസുന്ദരിയുംകടഞ്ഞെടുത്തതുപോലെ അവയവഭംഗിയൊത്തവളുമായഅവൾ …കുന്നുകൂടിയെത്തുന്നപ്രണയാഭ്യർത്ഥകളൊക്കെയുംപ്രണയമെന്നുവിശ്വസിയ്ക്കാൻതലയറ്റവളായിരുന്നില്ല .പൊടുന്നനെ ,താനൊരു ചൂണ്ടക്കൊളുത്തുപോലെകൂനിക്കൂടിപ്പോകുന്നതുംഅടിമുടി വസൂരിക്കുത്തുകൾ വീണപുറന്തൊലിയിൽത്തട്ടിആർത്തലച്ചുവന്ന പ്രണയങ്ങൾവഴിമാറിപ്പോകുന്നതുംതമാശകലർന്ന ഭാവനയാൽഅവൾ ഉള്ളിലെഴുതിയൂറിച്ചിരിച്ചു .അല്പമനുഭാവം കാട്ടിയആകർഷകത്വമേതുമില്ലാത്തപരുക്കൻ ആണിടങ്ങളുടെപുഞ്ചിരികളിലുംആദിചോദനകളുടെചുവപരന്നപ്പോഴാണ്പ്രണയമെന്നൊന്നില്ലെന്നും“മറ്റേത് “മാത്രമാണ് യാഥാർത്ഥ്യമെന്നുംഅറപ്പുതോന്നുന്ന ഭാഷയിലവൾആഞ്ഞറിഞ്ഞത് .പ്രണയനിരാസങ്ങളുടെപേറ്റിച്ചിയായിത്തീർന്നപ്പോഴും“ഗ്രഹ “പ്പിഴകളും” ഉപഗ്രഹപ്പിഴ”കളുംവിട്ടൊഴിയാതെചുറ്റിക്കറങ്ങവേമുടിമുറിച്ച്മുലമുറിച്ച്പലതുംമുറിച്ചെറിഞ്ഞ്പെണ്ണത്തമൊഴിയാൻഅവളാഗ്രഹിയ്ക്കാതിരുന്നില്ല .അവളിലെയവൾഒരിയ്ക്കലുംപ്രണയിയ്ക്കപ്പെടില്ലെന്ന്തീർച്ചപ്പെട്ടപ്പോഴാണ്ലോകത്തൊരുപെണ്ണുംഇന്നേവരെപ്രണയിയ്ക്കപ്പെട്ടിട്ടില്ലെന്നുംഇനിയൊരിയ്ക്കലുംപ്രണയിയ്ക്കപ്പെടുകയില്ലെന്നുംവേദനയോടെയവൾതിരിച്ചറിഞ്ഞത് .അനന്തരംകാലമേറെക്കഴിഞ്ഞ്മരണക്കിടയിൽപാതിയറ്റചലനങ്ങളുമായിതളർന്നുകിടക്കുമ്പോഴാണ്ഏറ്റം വിശുദ്ധിയോടെജീവിച്ചുമരിയ്ക്കാനായതിൽഅവൾ ..അളവറ്റാഹ്ലാദിച്ചതുംഅതിലേറെയഭിമാനിച്ചതുംപെണ്ണായി മാറിയതും .