Category: കവിതകൾ

പൂർണ്ണഭാവങ്ങൾ. …. പള്ളിയിൽ മണികണ്ഠൻ

മനം പിടയുമ്പോൾമകനേ… കരയരുതെന്നുപറയാനുംമടിയിൽകിടത്തി മുടിയിഴകളിൽവാത്സല്യത്തലോടലേകുന്നഒരമ്മയാകാനും…… പെരുമഴനനഞ്ഞ്പടികയറിയെത്തുമ്പോൾപനിപിടിപ്പിക്കേണ്ടെന്നോതിതോർത്തുമായിഇടവഴിയിലേക്കോടിയെത്തുന്നചേച്ചിയാകാനും… ഇടക്ക് ശാസിക്കുമ്പോൾമുഖം കറുപ്പിച്ചാലുംചിരിച്ച് പിന്നെയും വിരൽത്തുമ്പിൽതൂങ്ങികുറുമ്പ്കാട്ടുന്ന അനിയത്തിയാകാനും… ഉള്ളൊന്നുപിടയുമ്പോഴേക്കുംഉള്ളറിഞ്ഞുകൊണ്ട് പുണരാനുംവരുന്നതെല്ലാം പങ്കിട്ടെടുക്കാമെന്നോതിനെഞ്ചിൽ തലചേർത്തുകിടക്കുന്നഒരു ഭാര്യയാകാനും…… പിണങ്ങാനിടവരുത്താതെമരണംവരെയിങ്ങനെപ്രണയിച്ചുകൊണ്ടേയിരിക്കാനുംമധുരമായൊരു ചുംബനംകൊണ്ട്മനസ്സിന് നിത്യയൗവ്വനംനൽകുന്നഒരു കാമുകിയാകാനും…….എനിക്കൊരു പെണ്ണിനെ വേണം… (പള്ളിയിൽ മണികണ്ഠൻ)

സൂര്യപുത്രികൾ …. സജി കല്യാണി

കാലിൽപുരണ്ട ചെളിഭൂമിയുടെ വിയർപ്പാണ്.കർഷകന്റെ ജീവനിൽ കോരിയിടുന്ന ഉപ്പ്തലയിൽ ചൂടുന്ന മഴകരളലിയിക്കുന്ന തണുപ്പാണ്വിശക്കുന്നവന്റെ നാവിലൂറേണ്ട രുചികണ്ണിലൂറുന്ന ചൂട്വെയിലുപൊള്ളിയ നനവാണ്വലിച്ചെടുക്കേണ്ട ശ്വാസമുതിരും ചില്ല.മണ്ണിൽ പുതഞ്ഞിറങ്ങുമ്പോൾമഴയും വെയിലുംഅവന്റെ കാമുകി.ഇരുകരങ്ങളിലെ പ്രണയദീപംഇടനെഞ്ചിലെ തുടിപ്പുപോലെഇരുവരുടെ പ്രണയത്താൽമാനംനോക്കിച്ചിരിച്ച്മണ്ണിളക്കുമ്പോൾഭൂമിയോടൊട്ടുന്ന ദ്വൈതംഉടയുന്ന ശിലകളിലുംമുറിയുന്ന വേരുകളിലുംഇലപിഴിഞ്ഞൊഴിച്ച്മുറിവുതുന്നുമ്പോൾചിരിച്ചുമറിയുന്ന മൗനം കൊണ്ട്അവന്റെ കാൽവെള്ളയിൽജഡവേരുകൾ ഇക്കിളിയിടും.ആകാശത്തിലേക്ക്വലിച്ചുകെട്ടിയ ഭൂമിയുടെ നൂൽമുറിഞ്ഞുപോവാതിരിക്കാൻമണ്ണിൽ…

“ചങ്ങാതിക്കൂട്ടങ്ങൾ”….. മോഹൻദാസ് എവർഷൈൻ

ആരാണ് നീയെൻ ഉഷസ്സിൽ വിടരുമൊരുകുടമുല്ലപൂപോലെ പരിമളം പടർത്തുന്നുനിത്യവുമെനിക്കായ് നീ നേരുന്നുശുഭദിനംഅകലങ്ങളറിയാതെ അടുത്തവർ നമ്മൾ.അരികത്തുനിന്നാലുമറിയാത്ത ലോകത്ത്കാണാമറയാതിരിക്കുന്നനേരത്തുംനമ്മൾഓർക്കാതെഓർക്കുന്നചങ്ങാതികൂട്ടങ്ങൾഇവിടെയുമിത്തിളുകൾ തളിർക്കുന്നുവോ?കാലമേ നീ എന്നെ കൂട്ടിലടച്ചു വെങ്കിലും…കൂട്ടിനായി ഒരായിരം വാതിൽതുറന്നിരുന്നുഏകാന്തതീരത്തും ഏഴിലം പാലപോൽപൂത്തൊരുസൗഹൃദംതണലായിതഴുകുന്നുഈയാത്രയിൽ നാം ഒരുവേള കാണുകില്ലഅറിയാമിതെങ്കിലും അകലം മറക്കുന്നു.ജാതിമത വർണ്ണങ്ങളില്ല,സൗഹൃദത്തിന്റെ നേരിൻമുഖമാണ് എനിക്കേറെയിഷ്ടം ..ഈ വഴിത്താരയിലും…

തുടർക്കിനാവ്…. Kalakrishnan Poonjar

സൂര്യാംശു തരംഗകംതഴുകെ പൂന്തോട്ടത്തിൽവിടരുന്ന പൂക്കളിൽനിന്നുതിരും കിരണംവീഴ്കെമിഴിപ്പൂക്കളിൽവിടർന്നോരു പൂമനംവിടർന്നോരു പെൺമനംനീണ്ടുള്ള നിഴലുകൾകുറുകവെ, വാടുന്നുപൂമനവും പെൺപൂവുംനിഴൽ പിന്നെ വളരവെനിവർന്നു മറയുന്നുനിഴൽവന്നു മൂടുന്നുകൊഴിയുന്നു പൂവിതൾ,വിടരും പുതുപൂക്കൾതുടരും കിനാവുകൾസൂര്യാംശു തരംഗകംതഴുകെ പൂന്തോട്ടത്തിൽ! കലാകൃഷ്ണൻപൂഞ്ഞാർ

കാലികവാരം …. അനൂസ് സൗഹൃദവേദി

ആശയദാരിദ്ര്യം കാരണംതൻ്റെ മസ്തിഷ്കത്തിൽപൂച്ച പെറ്റോയെന്ന്സംശയിച്ചോണ്ടിരിക്കുമ്പോഴാണ്,നീണ്ട ഇരുപത്തെട്ടുവർഷത്തിന് ശേഷംസിസ്റ്റർ അഭയക്ക് നീതി ലഭിച്ചെന്നവാർത്ത മത്തായിച്ചനിലെകവിയെ ഉണർത്തിയത് ,സഭയെ മാറ്റി നിർത്തികർത്താവിനെ മാത്രംകുറ്റക്കാരനാക്കിതൻ്റെയൻപത്തിയഞ്ചാമത്തെകവിതയെഴുതി കവറേലിട്ട്മത്തായിച്ചൻഎടുപിടീന്ന് കവലയിലെത്തികവറിന് മുകളിൽപ്രബുദ്ധ വിപ്ലവമാസികയുടെവിലാസമെഴുതി ,മാതാവിൻ്റെ കുരിശുപള്ളിയോട്ചേർന്നുള്ള തപാൽ പെട്ടിയേലിട്ടേച്ച്ചില്ലുകൂട്ടിനകത്ത് ഉണ്ണി –യീശോയേം ഒക്കത്തിരുത്തികാല് പെരുത്ത് നിക്കണകന്യാമറിയത്തോട്,“ഒരു മനസാക്ഷിയുമില്ലാതെഅങ്ങോര് പ്രാർത്ഥിച്ചു…

പോരാളികൾ പിറക്കുന്നത്. ….. പള്ളിയിൽ മണികണ്ഠൻ

മുഷിഞ്ഞ കുപ്പായങ്ങളെനോക്കിനീ പരിഹസിക്കാൻ തുടങ്ങിയാൽ,വിലാപങ്ങൾക്കുനേരെചെവിപൊത്തി ചിരിക്കാൻതുടങ്ങിയാൽ….വെളുത്ത കുപ്പായങ്ങൾക്കുള്ളിലെകറുത്ത നീതിയെ വധിക്കാൻഅശാന്തിയുടെ തിരുജടയിൽനിന്ന്നാളെ വീരഭദ്രൻമാർ ഉടലെടുത്തേക്കും.!!!ന്യായാന്യായങ്ങളിലെകതിരും പതിരും തിരയാതെദക്ഷനീതിയുടെ കൈക്കരുത്തുമായിശൈവഹൃദയങ്ങളിലേക്ക്കത്തിയാഴ്ത്താൻ തുടങ്ങിയാൽ,വരംതന്ന മേനിയിലേക്ക്വിരൽചൂണ്ടുന്ന നിന്റെകുലംമുടിക്കാൻ‘പ്രബോധന’ത്തിന്റെമുനയൊടിയാത്ത വാളുമായിഞാൻ രണാങ്കണത്തിലേക്കിറങ്ങും.വാക്ക് വാളാക്കുന്നവന്റെആക്രമണങ്ങളേറ്റ്അധികാരക്കസേരകളിലെഅസുരദേഹങ്ങളിൽനിന്ന്രുധിരമൂറാൻതുടങ്ങിയാൽ….നീതി കിട്ടാത്ത ഞാൻകൊഴുപ്പുള്ള നിന്റെ സ്വപ്നങ്ങളെനാളെ തകർക്കാനിറങ്ങുമ്പോൾ..ഇളക്കംവരാതെ നിന്റെഅധികാരവും കീശയും കാക്കാൻനീയെനിക്കു നക്സൽ എന്നൊരുപേര്…

സ്പൈനൽ കോഡ് …. Sudev Vasudevan

ഓർക്കുന്നൂ ഞാൻജലരവമഴുംഡാമിനോരത്തെസെറ്റിൽ ;നേരമ്പോക്കാനുഴറി, തനിയേപ്പോയിരിക്കുന്നനേരംവില്ലൻവന്നൂ,സുഖദനിഴലിൽതീപുകക്കാനിരുന്നൂമൂളുന്നുണ്ടേവിരഹമെരിയുംഹിന്ദി ഗാനംപതുക്കേ“താനെന്താടോ….തനിയെയിവിടെകണ്ടെതേയില്ല,മുമ്പായ്നാടേതാവും സിനിമയിതിലേവേഷമാണോ നിനക്കും”“ആണണ്ണാഞാനിവിടെയിതിലെ വില്ലരോടൊപ്പമുള്ളോൻ“ഹ ഹ്ഹാ ! കൊള്ളാംമുകറിലെഴുതീട്ടുണ്ടടോകള്ളമെല്ലാംകോഴിക്കോട്ടെ മൊഴിയിലറിയാംനിൻ്റെരാജ്യത്തിനീണം’പോയേക്കാം വാസമയമിനിയുംട്രോളുവാനുണ്ടുബാക്കി…സ്പൈനൽക്കോഡിൽ *ഷവറുചൊരിയുംതൂവെളിച്ചത്തിലന്നേകണ്ടേ ഞാനായുടലു വടിവിൽ,രംഗഭാഷ്യം ചമപ്പൂഇപ്പോൾ കാണ്മൂതിരകളുതിരാ –നേക്ഷനേകുന്നനിൽപ്പിൽചെമ്പൻചേട്ടൻ കുതറിയിടയിൽബോംബുപെട്ടുന്നരംഗം…ആറോയേഴോ ദിനമതിനിടേഎത്രയോ കേട്ടിരുന്നുഎന്താണുള്ളിൽ ? എരിയുമറിവിൻസർഗ്ഗരാഷ്ട്രീയവേഷംആരാഞ്ഞൂ ഞാൻമറുപടിയതി-ല്ലുത്തരം വ്യക്തമല്ലാഎന്താണാവോപരിധികവിയും ചോദ്യമായോ ക്ഷമിയ്ക്കൂ !കണ്ടേയിന്നാമകളുമൊരുമിച്ചച്ഛനേവീണ്ടുമിട്ടൂ *എങ്ങോ…

വന്നവഴി….. തോമസ് കാവാലം

വന്നവഴി നീ മറന്നുപോയോ, സഖേ !കുന്നും കുഴിയുമതു നിറഞ്ഞിരുന്നുഅന്നം തരും മണ്ണ് മറന്നിന്നു നീധാടിയിൽ സൗധശില്പം പൂകിയോ ?വന്നവഴി നീ മറന്നുപോയോ, സഖേ !മണ്ണൊരുക്കി നീ വിത്തെറിഞ്ഞിരുന്നുകണ്ണുകാണുവാൻ പാടില്ലാത്തവണ്ണംതിണ്ണം കണ്ണീർകൊണ്ടു നനച്ചിരുന്നു .ഓലമേഞ്ഞ കുടിലിൽക്കിടന്നു നീതാരാജാലം കണ്ടു മേലേ ചെമ്മേമേലുമറയ്ക്കുവാൻ ഉടുതുണിക്കു…

രാജാധിരാജന്‍ … Pirappancode Suresh

അഞ്ചപ്പസങ്കല്‍പ്പമായിരമാക്കിനീഅയ്യായിരങ്ങളെ ഊട്ടിയോനേവെറുമൊരു കാലിത്തൊഴുത്തിൽപിറന്നവൻകുരിശിൽ പിടഞ്ഞവനെന്റെയീശൻവൈരിയെപോലും പുണർന്നു സ്നേഹിക്കുവാൻആഹ്വാനമിട്ടവനാരാദ്ധ്യനായകൻമാനവജാതിയ്ക്കൊരണയാ വിളക്കായകാരുണ്യവാരിധേ പ്രഭചൊരിഞ്ഞീടണേശ്രുതിപാടി വാഴ്ത്തിടാം ഭക്തിയോടെലോകെെ നാഥനാം രാജാധിരാജനെപാപിതന്‍ഗേഹമതു പാതാളമാണെന്നുവേദംതിരുത്തിനീ വരദാനമെന്നപോല്‍പാപം കഴുകുവാന്‍ ഞാനുണ്ട് കൂടെയെ-ന്നുള്ളോരു മന്ത്രമതു മാനവര്‍ക്കേകി നീകരുണതന്നാഴിയായ് അമ്മയായച്ഛനായ്അര്‍ത്ഥങ്ങളുള്ളൊരാ കെെനീട്ടി നിന്നവന്‍നന്മകള്‍ നാടിന്റെ നാരായവേരെന്ന്നമ്മെ പഠിപ്പിച്ച രാജനാം യേശുവേനിന്‍പാദപങ്കജം പൂകുന്നൊരെന്റെയീഉള്ളത്തിനുടമയായ് വാഴേണമെന്നുമേ……

“ക്രിസ്മസ്”” ആശംസകൾ …. Pattom Sreedevi Nair

ജെറുസലേമിലെ ദിവ്യരാത്രിമാലാഖമാരുടെസ്നേഹരാത്രി….കന്യാമറിയത്തിന് പുണ്യരാത്രി…ദൈവപുത്രൻ ഭൂജാതനായി.കാലിത്തൊഴുത്തിലെകനക സമാനനേ.. ..കാലത്തിൻ കരങ്ങളിൽകമനീയ രൂപമേ..സ്നേഹത്തിന് ജീവനേമാനവരാക്ഷകാ….പാപവിമോ ചകാ….ദൈവപുത്രാ ….ആകാശമാകെ പ്രഭചൊരിഞ്ഞു…ദിവ്യ നക്ഷത്രജാലം തെളിഞ്ഞുസ്വർഗ്ഗവും ഭൂമിയുംആഹ്ലാദംപങ്കിട്ട സുന്ദര സ്വപ്ന പ്രകൃതി പാടി..മെറികിസ്മസ്.മെറിക്രിസ്മസ്മെറി ക്രിസ്മസ്..മെറി കിസ്മസ്..,.. (പട്ടം ശ്രീദേവി നായർ)