Category: കവിതകൾ

പെണ്മനം

രചന : തോമസ് കാവാലം ✍ മലരുപോൽ വിടർന്നു നിന്ന നീഅലയടിച്ചു ഹൃത്തിതിൽവസന്തമായ്നിറഞ്ഞു നിൽക്കെ നീവസുധയാകെ മാറീടും. ഒരു നിമിഷ നിവൃതീസുധതരുന്നു നീയീ മർത്യന്പ്രകൃതിയാകെ മാറ്റി ഭൂമിയിൽസുകൃതമാക്കും ജീവിതം. മൗനമായിരുന്നു നീയെന്റെമനസ്സിനെ മഥിച്ചപോൽവാക്കുകൾക്കു,നീ,യവനിതന്നിൽവരങ്ങളാകു,മർത്ഥമായ്. പ്രണയമായൊഴുകുമീ നിളപ്രാണനിൽ ചേർന്നിഴുകിയുംതഴുകീ,യെന്നി,ലൊഴുകീ ചേലിൽതരള ദീപ്ത ചിന്തയായ്.…

എൻ്റെ അമ്മ

രചന : രമണി ചന്ദ്രശേഖരൻ ✍ എന്നുമീ പൂമുഖത്തെത്തി ഞാൻ നോക്കുംഎന്നമ്മയെങ്ങാനും വരുന്നതുണ്ടോഏതോ കരങ്ങളാ കൈകൾ കവർന്നതുംമറുവാക്കു പറയാതെ പോയതല്ലേ നെരിപ്പോടു പോലെൻ്റെ ഹൃദയമെരിയുന്നുചിറകൊടിഞ്ഞൊരു പക്ഷികേണിടുന്നുഈ കവിതകൾക്കെന്നെയുറക്കാൻ കഴിയില്ലപുലരികൾക്കെന്നെയുണർത്താൻ കഴിയില്ല ഒടുവിലെന്നോർമ്മകൾ പങ്കുവെച്ചീടുമ്പോൾആ മുഖമിന്നും തെളിഞ്ഞു നിൽപ്പൂഒരു തണൽക്കൂടെന്നെ തേടിയെത്തീടുമ്പോൾആ സ്വരം…

വാക്ക്

രചന : എൻ.കെ.അജിത് ആനാരി✍ അക്ഷരമാകും പരാഗരേണുക്കളാൽആശയഗർഭംധരിക്കുന്നു വാക്കുകൾവാക്കുകൾ ചേർന്നവ വാചകമാകുന്നുവാചകം വർത്തിച്ചു ഭാഷയായ് മാറുന്നു ! ആംഗ്യഭാഷയ്ക്കൊരു സീമയുണ്ടാ സീമഭേദിച്ച് പോകുവാനുണ്ടായി വാമൊഴിവാമൊഴികാറ്റിലലിഞ്ഞു പോകുന്നതാ-ലോർത്തിരിക്കാൻ നമ്മൾ തീർത്തൂ വരമൊഴി ! ഓരോ സ്വരത്തിനും രൂപം കൊടുത്തവ –യോരോഗണത്തിൽ കുടിയിരുത്തീ പിന്നെഓരോരോമാത്രയും…

അന്തസ്സുള്ള മൃതശരീരങ്ങൾ

രചന : താഹാ ജമാൽ✍ ചുമ്മാഇളിച്ചുകൊണ്ട് നടക്കരുത്നെറ്റിയിൽ എഴുതി വച്ചതാണ്അന്തസ്സുള്ള,കുലമഹിമയുള്ള ഗോത്രമുള്ളഒരു മുതിർന്ന പൗരനാണെന്ന്എന്നിട്ടും?“അദ്ദേഹം “എന്നാണ് സാർ മറ്റുള്ളവരോട് എന്നെക്കുറിച്ച്എന്റെ ഭാര്യ പോലും സംബോധന ചെയ്യുന്നത്സ്വന്തമായി ഭൂമിയുണ്ട്കെട്ടിടമുണ്ട്സഞ്ചരിയ്ക്കാൻ മൂന്നാല്വണ്ടിയുണ്ട് സർ.നാട്ടിൽ ഞാൻപലതിന്റെയും പ്രസിഡൻ്റാണ്,സെക്രട്ടറിയാണ്ഖജാൻജിയാണ്വീട്ടുമുറ്റത്ത് പൂക്കളും ചെടികളും പട്ടികളുണ്ട്വരാന്തയിലിരിയ്ക്കാൻ ബെഞ്ചും,കൈവരികളുമുണ്ട് സാർഒരിയ്ക്കലും മരിക്കാൻകാത്തിരുന്നിട്ടില്ലജീവിച്ചിരിക്കുമ്പോൾഅന്തസ്സിലായിരുന്നു…

🪂ആകാശമുണരുമ്പോൾ🪁

രചന : കൃഷ്ണമോഹൻ കെ പി ✍ അംബരത്തിൻ്റെ ആരാമ സീമയിൽഅംബുജത്തിൻ്റെ ആത്മപ്രകാശമായ്അഗ്നിവർണ്ണമോടുജ്ജ്വലതേജസ്സിൽഅർക്കനെത്തിച്ചിരിക്കുന്ന നേരമായ് ചിത്രഭാനുവിൻ പുഞ്ചിരി കണ്ടിതാചിത്തമാകെത്തുടിക്കുന്നു കാലമേചന്തമേറുന്നു ഭൂമിക്കു മേല്ക്കുമേൽചിന്തകൾക്കോ ചിറകു മുളയ്ക്കുന്നൂ ഭംഗിയാർന്നുള്ള ചിത്രശലഭങ്ങൾഭംഗമെന്നിയേ ചുറ്റിപ്പറക്കുന്നുഭാവദീപ്തി പരക്കുന്ന വാനിലായ്ഭാവി തന്നുടെ സ്വപ്നം വിളയുന്നു നന്മ തന്നിലെ സന്മനോഭാവത്താൽതിന്മ…

സിദ്ധാർത്ഥൻ

രചന : തോമസ് കാവാലം✍ വിദ്യാർത്ഥിയെന്നുള്ളപേരുകൊണ്ടല്ലയോസിദ്ധാർത്ഥനെയവർ കെട്ടിത്തൂക്കിരാഷ്ട്രീയംവേണ്ടെന്നു ചൊല്ലിയ കാരണംകഷ്ടത്തിലായവൻ ജീവനേകി. നാലുനാൾ,തുള്ളിയും നാവിലിറ്റിക്കാതെനാൽക്കാലിപോലവർ കൊന്നുതൂക്കിനാലല്ലനാല്പതുപേരവരൊന്നിച്ചുന്യായവിചാരത്തിലാക്രോശിച്ചു. വിവസ്ത്രനാക്കിയും കണ്ടുരസിച്ചവർവിവരം കെട്ടൊരു വിദൂഷകർഅവമതിയെന്നു,മംബരമാക്കിയോർഅവനിതന്നിലഴിഞ്ഞാടുന്നു. മർദ്ദിച്ചു മർദ്ദിച്ചു മൃതപ്രായനാക്കിഗർദ്ദഭംപോലെ തുരത്തിയില്ലേ?ക്രൂരമനസ്സുകൾ നൽകിയപീഡനംചോരയൊഴുക്കിൽ കലാശിച്ചില്ലേ? കലാലയത്തിനെ കുത്തരങ്ങാക്കുമീകാപാലികരിവർ കാവൽക്കാരോ?കാട്ടിലെനീതിയും തൊട്ടുതേയ്ക്കാത്തവർകാട്ടുമൃഗങ്ങളാം നാട്ടിലെങ്ങും. അച്ഛനുമമ്മയും കണ്ടോരാസ്വപ്നങ്ങൾതുച്ഛമാനിമിഷം തകർത്തില്ലേ?മ്ലേച്ഛമാം…

അയത്നഭൂമിക

രചന : ഹരിദാസ് കൊടകര✍️ {ദൃശ്യ പ്രകൃതി : അയത്നഭൂമിക, നിത്യനിഴലുകൾ – അയത്നം മുളപ്പുകൾ, വാതാദിവർഷങ്ങൾ-ഭൂതസാരം രക്ഷാ നിലവിളി – കരയിൽ, മറുത്ത് തെന്നുന്ന പാലം – മൃതം നടീലുകൾ – മിഴിഞ്ഞും കൊഴിഞ്ഞും അന്നപേയം തിരക്കിൽ വന്നുപോകുന്ന മുദ്രാവഞ്ചികൾ}…

” നിർവ്വചനം “

രചന : ഷാജു. കെ. കടമേരി✍ അഗ്നിമഴ തുന്നിയജീവിതത്തിന്റെ നെഞ്ചിലേക്ക്ഇടിവെട്ടി പുണരുന്ന പേറ്റ് നോവിന്റെസാക്ഷ്യപത്രങ്ങളാണ് കവിത.അനുഭവത്തിന്റെ നട്ടുച്ചയിൽതീമരക്കാടുകളിലേക്ക് നടന്ന് പോയനെഞ്ചിടിപ്പുകൾ .പട്ടിണി വരച്ച് വച്ചചുവരുകൾക്കുള്ളിൽ വിങ്ങിപൊട്ടിപാതിരാമഴയിലേക്കിറങ്ങി പോയമുല്ലപ്പൂ ഉടലുകളുടെ സ്മാരകശിലകൾഅധികാര ഹുങ്കിന്വഴങ്ങികൊടുക്കാത്ത ഓരോചുവട് വയ്പ്പിലും പുതുവസന്തത്തിന്പകിട്ടേകിയ നക്ഷത്ര വെളിച്ചം .വിവേചനത്തിന്റെ മതിൽക്കെട്ടുകൾതല്ലിതകർത്ത്…

പൈതൃകപ്പട്ടിക.

രചന : ബിനു. ആർ.✍ അക്ഷരങ്ങൾ കൺവെട്ടത്തുവന്നുനിന്നു ക ച ട ത പ പറയുന്നു,നുറുങ്ങായുംകഥയായുംകവിതയായും.മിനക്കെട്ടു കുത്തുമ്പോൾ ഗൂഗിൾകീബോർഡുകൾ നമ്മെനോക്കികൊഞ്ഞനംകുത്തുന്നു,കടിച്ചാൽപ്പൊട്ടാത്ത മലയാള അക്ഷരങ്ങൾനിലയ്ക്കു-നിറുത്താൻകഴിയാത്തതിനാൽ.കുത്തുമ്പോഴൊക്കെയുംതോന്ന്യാസങ്ങൾ വരച്ചുക്ഷമകെടുത്തുന്നുമംഗ്ളീഷ് കീബോർഡുകൾഠ യും ത്ധ യും ഉണ്ടാക്കിയഭാഷാകാരനെ തിരഞ്ഞിട്ടുംകൺവെട്ടത്തുകിട്ടാത്തതിനാൽ,കേട്ടെഴുത്തുകൾ കൂട്ടിവരയ്ക്കുമ്പോൾചൊല്പിടിയിൽ നിൽക്കാത്തതിനാൽ,അക്ഷരങ്ങൾ കൂട്ടിക്കെട്ടുമ്പോൾകൂട്ടക്ഷരങ്ങൾ ചേരാത്തതിനാൽ,ദീർഘങ്ങളും അനുസാരങ്ങളുംചേരുംപടി ചേരാത്തതിനാൽ,നമ്മളും…

ഇനിയും വരുമോ?

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ഇനിയും വരുമോ വസന്തകാലം?മണ്ണിൻെറ മനസ്സിലെ പ്രണയകാലംകുഞിക്കുരുവികൾ വർണ്ണച്ചിറകിൽകുളിരിനെ പൊിതിയുന്ന മഞ്ഞുകാലംഇനിയും വരുമോ വസന്ത കാലം?മണ്ണുമനസ്സ് കൈമാറും കാലംമലവെള്ളച്ചാട്ടങൾ നെയ്ത നീർപ്പുടവയാൽനിള മാറുമറച്ചു നാണിച്ചിരുന്നകാലംഓളങ്ങളൊരുക്കിയ അരമണിക്കിങ്ങിണികിലുക്കം കരയെ ത്രസിപ്പിച്ചകാലംഇനിയും വരുമോ വസന്തകാലം?പുഴയനുരാഗിയായ് തീരും കാലംവിളഞ്ഞ നെൽക്കതിരുകൾ…