Category: സിനിമ

കരളിൽ തൊട്ടുവിളിച്ചൊരാൾ.

രചന : ബിനു. ആർ. ✍ ഏകാദശി തൊഴുവാൻ ഗൂരുവായൂർനടയിൽഏകാഗ്രചിത്തനായ് ഞാൻ നിന്നിടുമ്പോൾഏത്തമിട്ടുനമിക്കുവാൻ ഏകദന്തൻ മനസ്സിൽഏറിടുമ്പോൾ സന്മന്ത്രചിത്തനായ്ജപിച്ചുനിന്നു ഞാൻ ധ്യാനിച്ചു നിന്നു.കാലത്തിൻ തിരുമുമ്പിൽ ഏകാന്തമാംചിത്തത്തിൽ കാരുണ്യമൂർത്തിതൻപാദം സ്മരിച്ചിടുമ്പോൾ കരളിൽതൊട്ടുവന്ദിച്ചൊരാൾ മനം നിറഞ്ഞുകായാമ്പുവർണ്ണൻ നീലിപ്പീലിക്കാർവർണ്ണൻ.അന്നൊരു പിറന്നനാളിൽ ശരണഘോഷവുമായ്പതിനെട്ടാം പടിയേറി തത്ത്വമസിപ്പൊരുളിനെവന്ദിച്ചീടുവാൻ ഹരിഹരന്റെ അനുവാദംവാങ്ങാൻ…

നിർഗ്ഗളം

രചന : പ്രസീദ.എം.എൻ. ദേവു ✍ തടയാനാവില്ല,,പാലു ചുരത്തുന്ന ..മുലക്കണ്ണുകളെ,,ചുറ്റി പിടിക്കുന്ന ..ഇലവള്ളികളെ,,കുത്തിയൊലിക്കുന്ന…ജലസ്പർശങ്ങളെ,,,വെള്ളിടി വെട്ടും പെയ്യും മഴയെ,,പൂവിനെ ഉണർത്തുന്ന കാറ്റിനെ,,മലയിടുക്കിന്റെ ഗുഹാതുരതയെ,,ആളി കത്തുന്ന തീയിനെ,,അടയിരിക്കുന്ന അമ്മകിളിയെ,,പെണ്ണിന്റെ വിയർപ്പു ഗന്ധികളെ,,ആണുടലിന്റെ അടക്കി പിടുത്തങ്ങളെ,മണ്ണിലെ വേരിറക്കങ്ങളെ,സൂര്യന്റെ വെളിച്ചത്തെ,,മണൽകാടിന്റെ പൊള്ളിച്ചയെ,,പേറ്റുനോവിന്റെ കുത്തൊഴുക്കിനെ,,തടയാനാവില്ല,,,പെണ്ണിന്നിവളുടെപ്രണയ കടലിനെ,,തടയാനാവില്ലഓർമ്മകളുടെഒറ്റ രാത്രിയുടെസുഖസുഷുപ്തിയെ,,തടയാനാവില്ലവിരൽ മുറിച്ചൊഴുകുന്നകവിതയെ,,അവളുടെ…

പാവക്കൂത്ത്

രചന : മംഗളാനന്ദൻ ✍ തിരശ്ശീലതൻ കാണാ-മറയത്തൊരുകോണിൽമരുവും വിരലുകൾതീർത്ത വിസ്മയത്തുമ്പിൽകഥകളാടിത്തീർത്തു-പോരുന്ന തോൽപാവകൾവ്യഥകൾ പരസ്പരംപറയാനാവാത്തവർ.ചത്തപോൽ കിടക്കുന്നപാവകൾ ജീവൻ വെക്കുംഇത്തിരി നേരം പിന്നിൽനൂലുകൾ ചലിക്കുമ്പോൾ.നിയതിയെന്നാണത്രേമർത്ത്യരീ നൂലിന്നറ്റംനിയതം ചലിപ്പിക്കുംകൈകളെ വിളിക്കുന്നു.പഴയ കഥകളാ-ണിപ്പൊഴും പാവക്കൂത്തിൻമിഴിവു കൂട്ടും വിരൽ-ത്തുമ്പുകളൊരുക്കുന്നു.സത്യമെപ്പൊഴും ജയംനേടുന്നു, വിജിഗീഷുമൃത്യുവെപ്പോലും കീഴ-ടക്കുന്നു കഥാന്ത്യത്തിൽ.എങ്കിലും വിരലിൻ്റെനൂൽബന്ധമറ്റീടവേ,സങ്കടത്തോടെ പാവ-ക്കൂട്ടങ്ങൾ വിതുമ്പുന്നു.നിത്യവും…

എൻ്റെ കണ്ണാ….

രചന : അൽഫോൻസാ മാർഗരറ്റ് ✍ മഞ്ചാടിമണികളും മയിൽപ്പീലിച്ചെണ്ടുമായ്കണ്ണനെകാണാൻ ഞാൻ വന്ന നേരം….സ്നേഹാമൃതംതൂകും നിൻപുഞ്ചിരി കണ്ടുഞാൻമതിമറന്നങ്ങനെ നിന്നുപോയി. ചന്ദനച്ചാർത്തിൽ തിളങ്ങുമെന്നോമൽകണ്ണനെക്കണ്ടെൻ്റെ മനംനിറഞ്ഞു ….ആയിരം ദീപപ്രഭയിൽ ഞാൻ കണ്ടത്അമ്പാടിമുറ്റമോ ശ്രീകോവിലോ പൈക്കിടാവില്ല; ഗോപാലരില്ലഗോപികമാരും പാൽകുടവുമില്ല….പരിഭവമോടെന്നെ കള്ളക്കണ്ണിണയാലെനോക്കുമെൻ കാർമുകിൽവർണ്ണൻ മാത്രം….. എന്തിനെൻ കണ്ണാ പരിഭവമെനോടുപാൽവെണ്ണയില്ലാഞ്ഞോ…

കൃഷ്ണാഷ്ടമി.ഏവർക്കും എന്റെ ജന്മാഷ്ടമി ആശംസകൾ….. 🌹

രചന : രാജു വിജയൻ ✍ കണ്ണനെ കണ്ടുവോ….? നീകളിക്കൂട്ടുകാരി….കളി പറയാതെഒന്നു ചൊല്ലൂ…..കള്ളനാണെന്നോപറഞ്ഞു പോയി ഞാൻപരിഭവമാലെമറഞ്ഞു നിൽപ്പൂ…കണ്ണനെ കണ്ടുവോ…. നീകളിക്കൂട്ടുകാരി….കളി പറയാതെഒന്നു ചൊല്ലൂ…..കാളിന്ദിക്കരയിലുംനടന്നു പിന്നെ ഞാൻകാലികൾക്കിടയിലുംതിരഞ്ഞുവല്ലോ….ഗോപികമാരവർവെണ്ണയൊളിപ്പിച്ചഉറികൾക്കിടയിലുംനോക്കിയല്ലോ…..!ഈ വൃന്ദാവനികയിൽഎവിടെയുമില്ലല്ലോഇന്നു ഞാൻ തേടിടു-മെന്റെ കണ്ണൻ….ഒന്നാ തിരുമുഖംകണ്ടീടുമെങ്കിൽ ഞാൻഇന്നാ കുറുമ്പന്റെകളിയായ് കൂടാം….

ഹേയ് .

രചന : വൈഗ ക്രിസ്റ്റി ✍ ഹേയ് .ഞാൻ പറയുന്നതൊന്നു കേൾക്കൂ…അത്രയുറക്കെ നിലവിളിക്കാതിരിക്കൂ…പ്രിയപ്പെട്ടവർ ആദ്യമായല്ലയാത്ര പോകുന്നത് …ശരി തന്നെ,പോകുന്നത് ലോകത്തിൽ നിന്നാണ്എങ്കിലെന്ത് ,അതും പുതിയ സംഭവമൊന്നുമല്ലല്ലോആ കുട്ടികളെആരെങ്കിലുമൊന്ന് പിടിച്ചുമാറ്റൂശരീരത്തെഇങ്ങനെയിട്ടുലക്കാതെഇത്രനാൾ അവരെഊട്ടിയ ശേഷം മാത്രമുണ്ടവൾഅവരുറങ്ങിയ ശേഷമുറങ്ങിയവൾ,അവർക്ക് മുമ്പേയുണർന്നവൾ ,അമ്മശരീരത്തിന് നൊന്തേക്കും…പന്തലിന് പുറത്ത്എന്തോ ചിന്തിച്ചു…

“മണ്ണീർ”

രചന : രാജു വിജയൻ ✍ (തിരിച്ചു വരില്ലെന്നു കരുതി, തിരിച്ചിടലുകളിൽ നിന്നൊഴിവാക്കിയ ഒരുവന്റെ തിരിച്ചു വരവ് അവനിൽ തന്നെ തിരിച്ചറിവുണ്ടാക്കിയപ്പോൾ രൂപപ്പെട്ടതാണീ കവിത… മണ്ണീർ) നിനക്കു ചേർന്നൊരീകറുത്ത മണ്ണിനെപകുത്തെടുക്കുവാൻവരില്ലുറയ്ക്ക നീ..തപിച്ച മാനസംപുറത്തെടുക്കുവാൻതുനിയയില്ലിനിതിരിക്കയാണു ഞാൻ..അടർന്നു വീണൊരെൻചകിത നാളുകൾനിനക്കെടുക്കുവാൻത്യജിച്ചിടുന്നു ഞാൻ..നിറഞ്ഞ കൺകളിൽനിശീഥമില്ലിനിനനഞ്ഞ നാൾകൾ…

ഓടിക്കിതച്ചു പോകെ

രചന : എംപി ശ്രീകുമാർ✍ ഓടിക്കിതച്ചു പോം നാളുകളെവാടിത്തളർന്നങ്ങു വീഴരുതെവാടിത്തളർന്നങ്ങു വീണു പോയാൽതാങ്ങിപ്പിടിയ്ക്കുവാനാരു കൂടെഓടിക്കിതച്ചങ്ങു പോയിയെന്നാൽ,നേടും ചിലപ്പോൾ ചില കാര്യങ്ങൾതാളം മുറുകുമ്പോൾ പൊട്ടിട്ടാതെനന്നായതു നേരെ കൊള്ളുവാനായ്കാലമനുവദിയ്ക്കേണമെങ്കിൽവേണം പലതുമതിനൊപ്പമായ്കാതോർത്തിരിയ്ക്കുക കേൾക്കുനായ്കാലം പഠിപ്പിയ്ക്കും കാര്യമെല്ലാംഒന്നുംചവുട്ടി മെതിച്ചിടാതെഒന്നിന്റെ ശാപവുമേറ്റിടാതെനട്ടുനനച്ചു വളർത്തിയെന്നാൽനല്ലതൊരു നേരം വന്നുചേരാംനേടുവാൻ നെട്ടോട്ട മോടിയിട്ടുംനേടിയ…

വേരറ്റുപോവുന്ന ഹൃദയം

രചന : റഹീം പുഴയോരത്ത് ✍️ കടിഞ്ഞാണില്ലാത്തഅശ്വമാണെന്ന് ഹൃദയംഇടതടവില്ലാതെവിളിച്ചു പറയുന്നു.മറവിയുടെ ദുഃശകുനങ്ങൾഹൃദയത്തെ ഉന്മാദ മാക്കുന്നുഇന്ദ്രിയങ്ങളുറങ്ങാതിരിക്കാനെന്നുംനാളെയുടെ ചിന്തകളെഹൃദയത്തിലേക്ക്കുത്തിനിറയ്ക്കുന്നു.ജാതിയോടും മതത്തോടുംഹൃദയത്തിനെപ്പോഴുംവെറുപ്പാണ്സ്ഥായിയായി നിൽക്കുന്ന ഇഷ്ടങ്ങൾക്ക്അയിത്തമില്ലാതിരിക്കാൻ.ഇന്നലെ ആ മേശക്കുമുകളിൽഉറച്ചു പോയ ഹൃദയംകണ്ടുസർജിക്കൽ ബ്ലേഡ് പോലും ആഴ്ന്നിറങ്ങാൻഅനുസരിക്കുന്നില്ലഒരു പിടയ്ക്കൽ മാത്രംഅനസ്തേഷ്യയെഅവഗണിച്ചായിരിക്കും..ഹൃദയം ഒരു വാക്ക് പറഞ്ഞുഅവസാനത്തെ വാക്കായിരുന്നുവെട്ടിക്കീറി തുന്നി ചേർക്കുമ്പോൾഅവിടം…

ഓർമ്മപ്പൂവുകൾ.

രചന : അനീഷ് കൈരളി.✍ ഓർമ്മതൻ മുറിവുകളിലെന്നുംകനൽപ്പൂക്കൾ –നഷ്ടഗന്ധം നിറക്കുമ്പോൾ / സഖീ-നിന്റെ പേരെഴുതിവയ്ക്കുമ്പോൾ,മറവികളിണ ചേർത്തു –നാം നെയ്ത പൊയ്മുഖംഈ മഴത്തുമ്പിലഴിയുന്നു.ഓണമെന്നോർമ്മ പുഷ്പ്പങ്ങളാകുന്നു.ഇരുൾപറ്റിയാടുമൊരുയാലിനോരത്ത് –നിൻപാട്ട് കാതോർത്തിരുന്നു,പിന്നിലായെത്തി പുണർന്ന/ കിനാവുകൾനിൻ നിഴൽ മുത്തിയാടുന്നു.ഓണമിന്നോർമ്മപ്പൂക്കളാകുന്നു.വേലികളില്ലാത്ത ഗ്രാമത്തിലെത്ര നാം –പൂക്കളെ തേടി നടന്നു,തുമ്പയും, തുളസിയും, മുക്കുറ്റിയും…