എൻട്രോപ്പി

രചന : ജോർജ് കക്കാട്ട് ✍️ (ഇതൊരു ഫിക്ഷൻ സ്റ്റോറി ആണ് .) ARI ഒരു ആർട്ടിഫിഷ്യൽ ഇന്റലിജന്റും നയാ എന്ന റോബർട്ട് വുമൺ കാമുകിയുടെയും …അവരുടെ ഭാവിയും ..ഓർമ്മപ്പെടുത്തൽ മാത്രം ..മനുഷ്യൻ പ്രക്യതിയോട് ചേർന്ന് നിൽക്കേണ്ടതും വരും തലമുറയ്ക്ക് ശ്വസിക്കാനെങ്കിലും…

‘എനിക്ക് പഠിക്കണം സാറെ,

രചന : ശ്രീജിത്ത് ഇരവിൽ ✍️ അച്ഛൻ ആരാണെന്ന് അറിയില്ല. മറഞ്ഞിരിക്കുന്ന ആ മനുഷ്യനും, പ്രസവത്തിൽ മരിച്ച അമ്മയ്ക്കും അല്ലാതെ ഈ വിഷയം ആർക്കുമൊട്ട് അറിയുകയുമില്ല. വീർത്ത വയറിന്റെ കാരണക്കാരൻ ആരായെന്ന് ആര് ചോദിച്ചിട്ടും അമ്മ പറഞ്ഞില്ലായെന്നാണ് അറിവ്. അതുകൊണ്ട് തന്നെ,…

ചിന്താകുസുമങ്ങൾ-ബഹുമാനം!

രചന : തോമസ് കാവാലം. ✍️ ബഹുമാനം തേടുന്നോരാംബഹുജനം സകലരുംഇഹത്തിലായുള്ള കാലംവഹിച്ചീടും സ്ഥാനമാനം.സ്ഥാനമാനം വഴിയെത്തുംബഹുമാനം ചിലർക്കെല്ലാംസ്ഥാനമില്ലേലവർക്കൊന്നുംമാനമാരും നൽകുകില്ല.അവഗണിച്ചീടുവോരെഅകറ്റി നാം നിർത്തിടേണം‘അർഹമായ’ ബഹുമാനംഅവർക്കും നാം നൽകിടേണം.പക്വമായ ചിന്തയാലെപ്രയത്നത്താൽ ലഭിക്കുന്നപെരുമയും ബഹുമാനോംപണം നൽകി നേടാനാമോ?ബഹുമാനം നൽകുവോനുംഅഭിമാനം ലഭിക്കുന്നുബഹുമാനം അതിനാലെഅമരത്വം നേടിടുന്നു.ബഹുമാനം പെരുമയുംഅഹന്തയാൽ നശിച്ചീടാംവിട്ടുപോയാൽ വിശ്വാസംപോൽവിളക്കീടാൻ…

ബെത്‌ലഹേം കുടുംബ യൂണിറ്റ്.

രചന : ജയരാജ്‌ പുതുമഠം. ✍️ സമാധാനത്തോടെ കാണാവുന്ന ഒരു അനുരാഗ കഥയുടെ തിരശ്ശീലയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രം കാണാൻ തിയറ്ററിൽ എത്തുന്നവർക്കുമുന്നിൽ തുറക്കപ്പെടുന്നത്.മനുഷ്യ ജീവിതത്തിന്റെ നിഷേധിക്കാനാകാത്ത അടിസ്ഥാന ഭാവമായ അനുരാഗത്തിന്റെ ഉദയവും തുടർന്നുള്ള വളർച്ചയും, വിവാഹത്തിലമരുമ്പോൾ അതിനുണ്ടാകുന്ന…

ജനാധിപത്യം

രചന : മോഹനൻ താഴത്തേതിൽ ✍️ എന്തിനീ തിരഞ്ഞെടുപ്പുകൾഎന്തിനീ വിധിയെഴുത്തുകൾ?ജനങ്ങൾക്കു ഗുണങ്ങളൊട്ടുംലഭിക്കില്ലയെങ്കിൽ..!എന്തിനീ ഭരണകർത്താക്കൾ?എന്തിനീ പരിഷ്കാരങ്ങൾ?ജനങ്ങളെ കൊല്ലാക്കൊലചെയ്യുന്നുവെങ്കിൽ?വോട്ടിനൂ മാത്രമായിനോട്ടമെറിയൂന്നവർനോട്ടം മുകൾത്തട്ടിൽഒതുക്കുകയോ?വോട്ടുകളെല്ലാം തന്നെകീശയിലാക്കുന്നവർവോട്ടു കഴിഞ്ഞാൽ പിന്നെവേട്ടയാടുന്നുവോ?ജാതിയും മതവും ചൊല്ലികള്ളക്കളി നടത്തിജാതകം മനൂഷ്യന്റെ മാറ്റിഎഴുതുന്നുവോ?നാട്ടിലെ രീതികളൊക്കെമാറ്റിമറച്ചു കൊണ്ട്നേട്ടങ്ങൾ ചിലർക്കു മാത്രംലഭിക്കുന്നുവോ ?വീട്ടിലെ അടുപ്പുകളിൽതീയില്ലാതാക്കി നിങ്ങൾതീയിട്ട് മനുഷ്യരെ…

വേനലിതളുകൾ..*

രചന : അൻവർ ഷാ ഉമയനല്ലൂർ* ✍️ കൊഴിയുന്ന മിഴിനീരിതളാണു ജീവിതംമൊഴിയുന്നയിരവിന്നഴകാണു നിൻ സ്മിതംമഴവില്ലുപോൽ മറയുന്ന സൗന്ദര്യമേ,മിഴിനീരുപോലിറ്റുവീഴുന്ന സ്നേഹമേ,കാവ്യമായൊഴുകുന്നുവെങ്കിലും കരളിലായ്വേനൽത്തിളയ്ക്കുന്നതറിയുന്നഴൽമനം.സഹനീയമോരോ, ശിശിരമെന്നോതുന്നുമഹനീയതേ,നീയുണർത്തുന്ന മലരുകൾമധുരമ്യമെന്നെഴുതുന്നുദയമെങ്കിലുംഇതളടർന്നകലുന്നു സാന്ധ്യമായ് സ്മരണകൾ.വിടരുവാനില്ലയിന്നൊരു സുഖദവാസരംകാവ്യമാകുന്നില്ലയരുവിതൻ നിസ്വനംകനകവർണ്ണത്തിലെഴുതുന്നു നിൻ വിസ്മയം;കണ്ണീർപൊഴിക്കുന്നതില്ലേയതിന്നകം ?കരളിൻ നെരിപ്പോടെരിയുന്ന രജനിയിൽകുമുദമായുണരുന്നു സ്വപ്ന സങ്കൽപ്പനം;പനിനീരുതൂകുന്ന കാവ്യമായെങ്കിലും,താനേ കൊഴിയുന്നയി…

നിറങ്ങൾ…

രചന : ശ്രീകുമാർ കൈമുക്ക് ✍️ പ്രഭാതം കണ്ണുതുറക്കുംമുമ്പേഭൂമി ഏതോ ചിത്രം വരച്ചുതുടങ്ങിയിരുന്നു;തൂലികയില്ലാത്തൊരു കൈയുടെ വിരലറ്റത്ത്കാലം നിശ്ശബ്ദമായി ചായം കലക്കി.പൂവിനറിയില്ല,താനെന്തിനിത്ര മനോഹരമെന്ന്;ശലഭത്തിനുമറിയില്ല,ഏതു വസന്തമാണ് ചിറകിൽ ഒപ്പിട്ടതെന്ന്.മരങ്ങൾക്കിടയിലൂടെ നടന്ന കാറ്റിന്സ്വന്തമായൊരു മുഖമുണ്ടായിരുന്നില്ല—എങ്കിലും തൊട്ടുപോയ ഇലകളിലെല്ലാംഅതിന്റെ വരവിന്റെ അടയാളമുണ്ടായിരുന്നു.മനുഷ്യനും അങ്ങനെയായിരുന്നു;ചിലർ അടുത്തെത്തുമ്പോൾ വെളിച്ചമായി,ചിലർ അകന്നുപോയിട്ടും…

പൂജ്യം.

രചന : രാജൻ കൈലാസ്. ✍️ ഗ്രൂപ്പേതെന്നവൾ ചോദിച്ചു,ഗ്രൂപ്പിലില്ലെന്നു ചൊല്ലിനേൻ,പെണ്ണു പെട്ടെന്നു കോപിച്ചു….‘രക്തഗ്രൂപ്പേതെടാ പൊട്ടാ !!’പ്രേമിക്കാനും ഗ്രൂപ്പുവേണോ ?‘ഗ്രൂപ്പിലാണിപ്പോഴൊക്കെയും..ലാഭനഷ്ടക്കണക്കില്ല,ബാലൻസ് ഷീറ്റൊരു പൂജ്യമാം!’ഗ്രൂപ്പു ഗ്രൂപ്പായി പ്രേമിക്കുംഗ്രൂപ്പിനെ ഗ്രൂപ്പ് പ്രേമിക്കുംപ്രേമത്തെ ഗ്രൂപ്പിലാക്കുമ്പോൾഒന്നു പോയാലഞ്ചുവേറെ !ഒരു ഗ്രൂപ്പിലെയേവർക്കുംരക്ത ഗ്രൂപ്പൊന്നു തന്നെയാം.എല്ലാവരും പോസിറ്റീവായ്കാണ്മതത്രേ രസം സുഖം!പോസിറ്റീവാം ഗ്രൂപ്പിലെങ്ങാൻനെഗറ്റീവൊരാളെത്തിയാൽപ്രേമവും…

🇮🇳🇮🇳1962 സെപ്റ്റംബർ 08- ധോല കൈയേറ്റവും യുദ്ധത്തിന്റെ ആരംഭവും 🇮🇳🇮🇳🇮🇳

രചന : സജീവ് ഓയൂർ ✍️ 1962 സെപ്റ്റംബർ 8 ഇന്ത്യൻ ചരിത്രത്തിൽ ഒരു യുദ്ധത്തിന്റെ ആരംഭം മാത്രമല്ല, ഒരു രാഷ്ട്രത്തിന്റെ തന്ത്രപരമായ നിഷ്കളങ്കത തകർന്നടിഞ്ഞ ദിവസം കൂടിയായിരുന്നു. ഔദ്യോഗികമായി 1962 ഒക്ടോബർ 20ന് ആണ് ഇന്ത്യ-ചൈന യുദ്ധം പൊട്ടിപ്പുറപ്പെട്ടതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും,…

ഉച്ചവെയിൽ

രചന : രവനീഷ് രാമൻ ✍️ ഉച്ചവെയിൽ കത്തുമ്പോൾതണലുകൾ പോലുംനിഴൽ തേടുന്നു.വഴിയരികിലെ മണ്ണിൽവിയർപ്പു വീഴുമ്പോൾജീവിതം വിത്താകുന്നു.തലയിൽ സൂര്യൻ,കാലിൽ കനൽ,നെഞ്ചിൽ സ്വപ്നം—അവൻ നടന്നുകൊണ്ടിരുന്നു,ഒരു തണലിനല്ല,ഒരു നാളെയ്ക്കായി.ചുട്ടുപൊള്ളുന്ന വഴികൾപിന്നിലാകുമ്പോഴുംകാലടിപ്പാടുകൾ മാത്രംമുന്നോട്ട് വിളിച്ചു.വെയിലിന് അറിയില്ലതണലിന്റെ വില;നടന്നവനേ അറിയൂ—ഒരു തുള്ളി കാറ്റുംഎത്ര വലിയ ആശ്വാസമെന്ന്.ഒടുവിൽ സന്ധ്യ വന്നപ്പോൾഅവൻ…