ഐ വായനയുടെ എല്ലാ നല്ലവരായ വായനക്കാർക്കും ഐശ്വര്യ പൂർണ്ണമായ ഓണാശംസകൾ !

നീലാംബരി

രചന : പ്രിയ ബിജു ശിവകൃപ .✍ വശ്യഗന്ധി പുഷ്പം…. മുത്തശ്ശി പറഞ്ഞുതന്നിട്ടുണ്ട്….നിലാവുള്ള രാവുകളിൽ യക്ഷികളുടെ സാമീപ്യം അറിയുന്ന സുഗന്ധം….വശ്യമായ ആ സുഗന്ധം പിന്തുടർന്ന് ചെല്ലുന്ന വഴി തെറ്റിയ പുരുഷകേസരികൾ…പിറ്റേന്ന് രാവിലെ പല്ലും നഖവും മുടിയും മാത്രം കരിമ്പനയുടെ ചുവട്ടിൽ കാണാം….അത്തരമൊരു…

പ്രിയപ്പെട്ട ഞാനേ..

രചന : അൻസൽന ഐഷ.✍ എന്നെ പ്രണയിക്കുകയെന്നാൽ,പൂക്കൾ നിറഞ്ഞ മഞ്ഞമന്ദാരം കാറ്റിലാടിയുലന്നപോലെയാണ്.ആത്മാവിനെ തൊട്ടുണർത്തുന്നആനന്ദനിർവൃതിയിൽ ലയിച്ചുചേരുന്ന അനുഭൂതിയാവുകയെന്നാണ്.എന്നെ ഞാനറിയുമ്പോൾ ,പ്രപഞ്ചത്തിലൂടെയൂളിയിട്ട്അനന്തവിഹായസ്സിലേക്ക്പാറിപ്പറക്കുന്നപക്ഷിയാവുകയാണെന്നാണ്.നക്ഷത്രക്കൂടാരത്തിലേക്ക്ഒളിഞ്ഞുനോക്കി,അകത്തു കടക്കാൻ വെമ്പുന്നവെള്ളിമേഘമാണ്ഞാനെന്നാണ്.എനിക്കു ഞാൻ,ഞാൻമാത്രമാകുമ്പോൾഎല്ലാം സഹിക്കുന്ന ഭൂമിയെപ്പോലെയും.എന്നെ ഇഷ്ടപ്പെടുകയെന്നാൽമഞ്ഞു വീണ താഴ്‌വരയിൽപൊങ്ങിയും താണും നിറഞ്ഞു നിൽക്കുന്ന മൊട്ടക്കുന്നുകളെയുംഅംബരചുംബിയായ മലനിരകളെയും താലോലോക്കുകയെന്നാണ്.അവയ്ക്കിടയിൽ ഒളിച്ചിരിക്കുന്നനിഗൂഢതകളെമറന്നേക്കുകയെന്നുമാണ്.എനിക്കേറ്റവും പ്രിയപ്പെട്ടഎന്റെ…

ഓണത്തേൻമധുരം..

രചന : അൻവർ ഷാ ഉമയനല്ലൂർ.✍ ശാലീന പുലരികളുണരുന്ന സ്മരണയിൽതുള്ളിത്തുളുമ്പിനിൽക്കുന്ന പൊന്നോണമേ,ലാവണ്യഗ്രാമീണ ഹൃദയങ്ങളിൽ സദാ,മിന്നിനിൽക്കുന്നൂർജ്ജ വർണ്ണമായ് നിൻ സ്മിതം.പിഞ്ചിളം മോഹങ്ങൾ തരളിതമാക്കുവാൻതെളിമയോടുയരുന്ന ഗ്രാമ്യനന്മാർദ്രതേ,ഓരോ വസന്തമായ്പ്പാടുന്നു കുയിലുകൾകമനീയ വർണ്ണത്തിലെഴുതുന്ന കവിതകൾ.സൗമ്യസൗന്ദര്യമായണയുന്ന മുകിലുകൾസൈകതാനന്ദമായ്ത്തെളിയുന്ന താരകൾകാലമേ,യോർമ്മകൾ മേയുന്ന വയലുകൾനൈർമ്മല്യ കിരണമായുണരുന്ന നന്മകൾ.പൊന്നോണ നാളിലെന്നുള്ളിൽത്തിളങ്ങുന്നസുമരമ്യ കാലമേ, ഗ്രാമ്യവിചാരമേ,താഴത്തുവീഴാതെ…

കൈവിടാതെ നിന്നവൾ

രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ .✍ മഴവില്ലിൻ നിറങ്ങളാൽഅകതാരം പൂത്തു നീ…മറവിയില്ലാ നിമിഷങ്ങളാൽഎൻ ജീവിതമാകിയ പെണ്ണിവൾ…ചില്ലുപോൽ മൗന ദിനങ്ങളിൽചിരിയോടെ കൈകോർത്തവൾ…ചിറകറ്റ സ്വപ്നങ്ങൾക്കുള്ളിൽചിറകായി മാറിയ പെണ്ണിവൾ…പാതിവഴി മങ്ങിയ രാവുകളിൽപാതയായ് തെളിഞ്ഞു നിന്നു നീ…പാരിജാത സുഗന്ധമെന്നോണംപ്രാണനിൽ നിറഞ്ഞ സഖിയേ…കാറ്റിൻ താളമുണർത്തി നീകാവ്യമായി ഒഴുകിയില്ലയോ…കാലമെന്ന…

പനച്ചിക്കാട്ട് സരസ്വതി

രചന : ശ്രീകുമാർ കൈമുക്ക് .✍ പനച്ചിക്കാട്ടമരും പരമേശ്വരീ,പദ്മാസനേ, വാണീ, വാഗീശ്വരീ;പ്രണവസ്വരൂപിണീ, ജ്ഞാനാംബികേ,പ്രസീദ പ്രസീദ ശാരദാംബികേ…വീണാതന്ത്രികളിൽ വേദം വിരിയുമ്പോൾവേദാന്തസാരമേ, നീയല്ലയോ;മൗനാർച്ചനകളിൽ മന്ത്രം തെളിയുമ്പോൾമാതംഗകന്യേ, നീയല്ലയോ…വല്ലരിനികുഞ്ജത്തിൻ ഗൂഢാന്തരാളത്തിൽവാഗമൃതധാരയായ് വാഴുന്നവളേ,വിദ്യാങ്കുരങ്ങളിൽ ചൈതന്യമേകുന്നവിശ്വപ്രകാശിനീ, ശ്വേതാംബരേ;ഹംസഗമനേ, ഹേമാഭരണേ,ഹൃദയസരോവര ഹംസികേ നീ,അക്ഷരദീപങ്ങൾ ആയിരം തെളിയുന്നആനന്ദസന്നിധി നീയമ്മേ…ശ്രുതിയുടെ ശ്രീകോവിൽ തുറക്കുന്ന…

ജീവിതമെന്ന അപൂർണ കവിത

രചന : സ്മിത. സി .✍ യഥാർത്ഥ ജീവിതംഒരു കവിതയാണ്,വരികൾക്കിടയിൽഒളിച്ചിരിക്കുന്നനിശ്ശബ്ദമായ വാക്കുകളാണ്.ചിരിച്ച മുഖങ്ങൾക്കുള്ളിൽകരയുന്ന കണ്ണുകളുണ്ട്,പറയാതെ പോയ വാക്കുകളിൽതകർന്ന സ്വപ്നങ്ങളുണ്ട്.ചിലർ കൂടെയുണ്ടാകും,വഴി തീരുന്നതുവരെ…ചിലർ വഴിയിൽവെച്ച്അപരിചിതരാകും.നഷ്ടങ്ങൾ പഠിപ്പിച്ച പാഠങ്ങളും,വേദനകൾ സമ്മാനിച്ച കരുത്തും,വീണിടത്തുനിന്ന്വീണ്ടും എഴുന്നേൽക്കാനുള്ളമനസ്സിന്റെ ധൈര്യവുമാണ്,യഥാർത്ഥ ജീവിതം.ഒടുവിൽ മനസ്സിലാകും…നമ്മെ തേടി വരുന്നതെല്ലാംനമ്മുടേതല്ല,നമ്മിൽ നിന്ന് അകന്നുപോകുന്നതെല്ലാംനഷ്ടവുമല്ല.ചില വിടവാങ്ങലുകൾഒരു…

എന്താണ് ക്രിസ്ത്യാനിറ്റി

രചന : സിനി ജാസ്‌മിൻ .✍ ഇന്ന് വീട്ടിൽ, ഞാൻ അംഗമായ CSI സഭയിലെ ഫാദർ വന്നിരുന്നു. കക്ഷി ഇവിടെ ചാർജ്ജ് എടുത്തിട്ട് അധികനാൾ ആയിട്ടില്ല.ജന്മം കൊണ്ട് ക്രിസ്തുമതത്തിൽ ആണെങ്കിലും എനിക്ക് സഭയിൽ വിശ്വാസം ഇല്ല. ആരാധനയ്ക്ക് പോകാറുമില്ല. അതുകൊണ്ട് പഴയ…

രുദാലി

രചന : ബി_സുരേഷ്കുറിച്ചിമുട്ടം.✍ ​ഉണങ്ങാത്ത കണ്ണീരിൻ ഉപ്പുവെള്ളത്തിൽകുതിർന്നൊരീപെൺജന്മം പേറുന്ന നോവുകൾ;മണൽക്കാറ്റിലുലയുന്ന മൺചിരാതുപോലെകണ്ണീർ വിൽക്കുന്നൊരാ പാഴ്ജന്മതീരങ്ങൾ! ​വിധി തന്ന ശീലത്തിൻ ചങ്ങലക്കെട്ടിൽവിധവതൻ കോലങ്ങൾ കെട്ടിയാടുമ്പോൾ,വാക്കില്ലാനോവിൻ്റെ പച്ചയാം സത്യങ്ങൾകരയാൻ മറന്നൊരുസമൂഹം പകർന്നുതന്നു! ​സ്വന്തം വിലാപങ്ങൾ മാറ്റിവെച്ചാരുടേതോമരണങ്ങൾക്കായ് തേങ്ങിക്കരഞ്ഞുതീർപ്പവർ;ദുഃഖത്തിൻ കച്ചവടച്ചന്തയിൽ അന്നത്തിൻഒരിറ്റുതുണ്ടുതേടുന്ന ഗതികെട്ടപെൺജന്മങ്ങൾ! ​കണ്ണീരിൽ ചാലിച്ചന്നമുണ്ടുകേഴുന്നുകദനത്തിലാഴ്ന്നതൻ…

എല്ലാരും ഞെട്ടികഴിഞ്ഞോ? സൂക്ഷിക്കണം.. Gen Alpha is exceptionally dangerous.. Dangerous than Gen Z🙄🙄…!!

രചന : ദീപ സൈറ .✍ 13 വയസ്സുകാരിയുടെ കൊട്ടേഷൻ… ചെയ്തത് 17 വയസിനു താഴെയുള്ള കാമുകനും കൂട്ടുകാരും.. അതും ട്രെയിൻ കേറി വന്ന് കാര്യം തീർത്തു മടങ്ങിയത്രേ 🙄കൊലപാതകം ഫോണിലൂടെ കണ്ട് 13 വയസ്സുകാരി…!! കൊലപാതകത്തിന് ശേഷം 6 പവൻ…

യോനികൾ

രചന : പ്രസീദ .എം.എൻ. ദേവു.✍ ഓരോ യോനിക്കുംപറയാനുണ്ട്അനേകമായിരംചാരുശില്പികളെ കുറിച്ച്,കവിയെ കുറിച്ച്,പണിയാളരെ കുറിച്ച്,പാട്ടുക്കാരെ കുറിച്ച്,ഭയത്തെ കുറിച്ച്,യുദ്ധത്തെ കുറിച്ച്,വസന്തത്തെ കുറിച്ച്,വേദനയെ കുറിച്ച്,സുഖത്തെ കുറിച്ച്,മാതൃത്വത്തെ കുറിച്ച്,മദനത്തെ കുറിച്ച്,പൂവിലൊരുപൂമ്പാറ്റ കണക്കെചിലരവിടെആനന്ദനൃത്തം ചെയ്യുന്നു,കല്ലിലൊരുകാഞ്ചനമെന്ന പോൽചിലരവിടെഖനികൾ തിരയുന്നു,പുഴയിലൊരുവറ്റുമീനെന്ന പോൽചിലരവിടെതുള്ളി കളിക്കുന്നു,രാത്രിമഴയിലെത്തുന്നഈയാംപാറ്റ പോൽചിലരവിടെചത്തടിയുന്നു,കവിതയിലൊരുകരസ്പർശം പോൽചിലരവിടെഎഴുതി മരിക്കുന്നു.ജനനങ്ങളുടെചരിത്രസ്മാരകങ്ങളും,പിറവിയുടെപുണ്യ മലകളുമാണ്യോനികൾ,സ്ത്രീയുടെവസന്തോദ്യാനവും,വരൾച്ചാ സൂര്യനുമാണ്യോനികൾ,പെണ്ണിൻ്റെചവർപ്പും ഉപ്പുംപുളിപ്പും…