ഇരുളുകൊണ്ടു പകലിനെമൂടപ്പെടുമ്പോൾ

രചന : സുധീർതൊട്ടിയൻ മുല്ല ✍️ ഇരുളുകൊണ്ടു പകലിനെമൂടപ്പെടുമ്പോൾഓർമ്മയുടെ അക്ഷങ്ങൾവീണ്ടും തെളിയുമ്പോൾതെളിഞ്ഞു വന്നു കാലംകോമരം തുള്ളുമ്പോൾമുന്നോട്ട് ചലിച്ച പാദങ്ങൾപിന്തിരിയാൻ കൊതിക്കുമ്പോൾകട്ടപിടിച്ച ഇരുളിലേക്ക്ഒരു വട്ടംകൂടി മിഴികൾ സഞ്ചരിക്കുമ്പോൾമറന്നുവെച്ചതെന്തോ ഒന്ന്മനസ്സ് തേടുമ്പോൾമിഴികളിൽ ഇരുണ്ടു കൂടിയകാർമേഘത്തിൽനിന്നും തുള്ളികൾവീഴാൻ കൊതിക്കുമ്പോൾഒരുവട്ടം കൂടി കൂട്ടിയെഴുതാൻകടലാസ് കഷ്ണങ്ങൾ തേടുമ്പോൾഓടിവന്ന മാരുതൻ…

അപ്പക്കൂടുകൾ

രചന : യൂനുസ് കൈതയിൽ ✍️ പാകം ചെയ്ത പലതരം ഭക്ഷണങ്ങളുടെ സമ്മിശ്രഗന്ധം മുറ്റിനിന്ന ആ കവലയിൽ, ഒരുപാട് നാളുകൾക്കുശേഷം ഞാൻ വന്നിറങ്ങി.എന്റെ മുന്നിൽ ഒരു വലിയ ഷോപ്പിംഗ് കോംപ്ലക്സ്.ഒരിക്കൽ ഒരു അങ്ങാടിക്ക് പോലും തികയാതിരുന്ന സ്ഥലത്ത് ഇന്ന് ഒരു കെട്ടിടം…

ഒരു ഗൃഹപ്രവേശനം..

രചന : സിദ്ദിഖ് പട്ട ✍️ കഴിഞ്ഞ ദിവസം എന്റെ ഒരു പഴയ സുഹൃത്ത് രഘുവിന്റെ ഗൃഹപ്രവേശനത്തിന് പോയി..ഞായറാഴ്ച പോകാൻ പറ്റാത്തത് കൊണ്ട് ശനിയാഴ്ച രാത്രിയായിരുന്നു പോയത്..എന്നെ കണ്ട ഉടനെ രഘുവിന്റെ പ്ലസ് ടുവിന് പഠിക്കുന്ന മകനും ഡിഗ്രിക്ക് പഠിക്കുന്ന മകളും…

നന്തുണിപ്പാട്ട്നാഗനിദ്രയുടെ ഉണർത്ത്

രചന : ശ്രീകുമാർ കൈമുക്ക് ✍️ നന്തുണി മീട്ടൂ, നന്തുണി മീട്ടൂ,നാഗമുണരട്ടെ — നാദമുണരട്ടെ;കാവിലെ മണ്ണിൽ കനലൊന്നു തെളിയട്ടെ,കാറ്റിലെ മന്ത്രം ചിറകുവിടട്ടെ.ആടിവാ നാഗമേ, ആടിവാ നാഗമേ,ആയിരം ഫണത്തിലെ ദീപവുമായ്;ആടിവാ നാഗമേ, ആടിവാ നാഗമേ,ആദിമണ്ണിന്റെ അനുഗ്രഹമായ്.മരതകമേനി മയക്കം വെടിഞ്ഞ്,മഞ്ഞണിക്കാവിൽ മിഴിതുറക്കൂ;വാസുകിനാമം നാവിലുണർത്തി,വനദേവതയുടെ വഴിയിലിറങ്ങൂ.ആടിവാ…

ഐഫോണും സാംസങ്ങുമൊക്കെ പുതിയ പതിപ്പുകൾ പുറത്തിറക്കുമ്പോൾ,

രചന : മോഹൻ ജോളി വർഗീസ് ✍️ ഐഫോണും സാംസങ്ങുമൊക്കെ പുതിയ പതിപ്പുകൾ പുറത്തിറക്കുമ്പോൾ, കടം വാങ്ങിയും ലക്ഷങ്ങൾ മുടക്കിയും അത് സ്വന്തമാക്കാൻ ഓടുന്ന സാധാരണക്കാരോട് ഒരു ചോദ്യം,എന്തിനാണ് നിങ്ങൾ ഈ ഫോൺ വാങ്ങിയത്? ഇതുകൊണ്ട് നിങ്ങൾക്ക് ഉണ്ടായ യഥാർത്ഥ ഗുണം…

തനിച്ചായി പോകുന്നോർ

രചന : സുജിമോൾ മാരാരി ✍️ തനിച്ചായി പോകുന്നോർകുടുംബത്തിന്റെ വിളക്കിന്എണ്ണയായി തീർന്ന ചില മനുഷ്യരുണ്ട്സ്വന്തം വെളിച്ചംഎപ്പോഴോ കെട്ടുപോയതറിയാതെമറ്റുള്ളവരുടെ രാത്രികളെപ്രകാശിപ്പിച്ചവർ.അവരുടെ സ്വപ്നങ്ങൾക്ക്അടുക്കളയുടെ പുകയുണ്ടായിരുന്നു,അവരുടെ ആഗ്രഹങ്ങൾക്ക്കുട്ടികളുടെ ചിരിയുടെ പേരായിരുന്നു,അവരുടെ യാത്രകൾകുടുംബത്തിന്റെ ആവശ്യങ്ങളിലേക്കുള്ളചെറിയ നടപ്പാതകൾ മാത്രമായിരുന്നു.സ്വന്തമായി എന്തെങ്കിലും വേണമെന്ന്അവർ ഒരിക്കലും വാശിപിടിച്ചില്ല;ഒരു നല്ല വസ്ത്രം,ഒരു ദൂരയാത്ര,ഒരു…

“മരണം ഒരു മിഥ്യയാണ്… നമ്മുടെ ആത്മാവ് ഒരിക്കലും മരിക്കുന്നില്ല.”

രചന : സോഷ്യൽമീഡിയ ✍️ “മരണം ഒരു മിഥ്യയാണ്… നമ്മുടെ ആത്മാവ് ഒരിക്കലും മരിക്കുന്നില്ല.”എട്ട് മിനിറ്റ് നേരം മരിച്ചതായി പ്രഖ്യാപിക്കപ്പെട്ട ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ ബ്രിയാന ലാഫർട്ടിയുടെ വാക്കുകളാണിത്. മരണമുഖത്ത് താൻ കണ്ടതും അനുഭവിച്ചതും പങ്കുവെച്ചിരിക്കുകയാണ് 33കാരിയായ ബ്രിയാന.അപൂർവവും ജീവിതത്തെ പരിമിതപ്പെടുത്തുന്നതുമായ…

മോക്ഷം..

രചന : വിദ്യ സുരേഷ് ✍️ കാത്തുനിൽക്കയാണു യാത്രചൊല്ലുവാൻ..പാതി പ്രാണനായ നിന്റെ പൂമരം..ഉർവ്വരമാമോർമ്മതൻ ദിനങ്ങളിൽ..ചൂഴ്ന്നു നിന്നിലാർദ്രമാം തണുപ്പുമായ്..വെയിലുദിച്ചു നിന്നയുച്ച നേരമോ..കരുതലായ്പൊതിഞ്ഞകാട്ടുതണലു ഞാൻ..സുഗന്ധസൂനമായിരം പൊഴിച്ചു ഞാൻ..കാറ്റിലൂറി നിന്നിലെന്റെ ഗന്ധമായ്..ഋതു വസന്തമോമനിച്ച നാളുകൾകുടവിരിച്ചു പൂക്കളിൽ നിനക്കു ഞാൻ..പെയ്തൊഴിഞ്ഞ വർഷമേഘതോർച്ചയിൽപെയ്തു നിന്നു നിന്നിലേക്കു പിന്നെയും..ഇലകളൂർന്നു പോയ…

ഒരു ‘ഓർത്തഡോക്സ് സ്കീമ സന്യാസി’

രചന : ജോർജ് കക്കാട്ട് ✍️ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മാനുഷിക മൂല്യങ്ങളെ ഒരു സബ്‌വേ ബെഞ്ചിലെ ഒരിടത്തേക്ക് ചുരുക്കിക്കൊണ്ടുവരുന്നു എന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത.ഇടതുവശത്ത് ഇരിക്കുന്നത് ഒരു ‘ഓർത്തഡോക്സ് സ്കീമ സന്യാസി’യാണ് (Orthodox schema monk); കിഴക്കൻ ഓർത്തഡോക്സ് സന്യാസ ജീവിതത്തിലെ…

അരികുജീവിതങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ ✍️ ചില അവസരങ്ങളിൽഞങ്ങളുടെ നഗരംരണ്ടായി ഭാഗിക്കപ്പെടും.ചൈനീസ് വന്മതിൽ പോലെ,ബെർലിൻ മതിൽ പോലെഅവ്യക്തമായഒരു മതിൽ ഉയരും.പ്രൗഢയായ നഗരംഒരു വശത്ത് ത്രസിക്കും.ഞങ്ങളുടെ പുഴുക്കുത്തായചേരി പ്രദേശം മറുവശത്ത്തല കുനിച്ച് നില്‍ക്കും.രാജകീയ പ്രൗഢിയുടെനഗരത്തിന്‍റെ ഇണചേർന്നൊഴുകുന്നരാജവീഥികളിലൂടൊഴുകുന്നവാഹനങ്ങളുടെ ഒഴുക്കുണ്ടാവും.നഗരത്തിലെവരേണ്യ വിഭാഗത്തിൽപ്പെട്ടമനുഷ്യർ ഞങ്ങൾക്കദൃശ്യരാകും.ആഡംബരത്തിന്‍റെ വിളംബരംഉയർന്നുകൊണ്ടേയിരിക്കും.കൊടി വെച്ച കാറുകൾഹോണടിച്ച്…