കരിസ്മാറ്റിക് കരിഷ്മ -ഫിക്ഷൻ –
രചന : ജോര്‍ജ് കക്കാട്ട്✍️ -1- അദ്ദേഹം വെടിക്കെട്ട് പോലുള്ള ആകർഷണീയത പ്രകടിപ്പിക്കുന്നു,അദ്ദേഹത്തിന്റെ ശബ്ദം മധുരമുള്ള ക്രീം പോലെ മൃദുവായി തോന്നുന്നുഅദ്ദേഹത്തിന്റെ കണ്ണുകളിലെ പുഞ്ചിരി വാഗ്ദാനം ചെയ്യുന്നത്ഉള്ളി പാത്രത്തേക്കാൾ ചിലന്തി. -2- അദ്ദേഹം സംസാരിക്കുമ്പോൾ,അദ്ദേഹത്തിന്റെ പ്രോത്സാഹനം തേടുന്നഎല്ലാവരുടെയും ജീവിതത്തിൽ പ്രതീക്ഷയുടെകിരണങ്ങൾ പോലെ…
ഉടഞ്ഞ മൺപാത്രങ്ങൾ പോലെ..
രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍️ മൺപാത്രങ്ങൾ പോലെയാണ് ബന്ധങ്ങൾഅത് രക്തബന്ധങ്ങളായാലും സൗഹൃദങ്ങളായാലുംഒരിക്കലുടഞ്ഞാൽകൂട്ടി ചേർക്കുകസാദ്ധ്യമല്ല തന്നെധാരാളിത്തങ്ങൾ കോരിക്കൊടുത്താലും……അത് വിത്തമോസ്നേഹമോആത്മാർത്ഥതയോ എന്തായാലുംപകരുന്നതിന് കുറവുഭവിച്ചാൽഅവിടെയും മൺപാത്രങ്ങളുടയുകയായിഉള്ളം തുറന്നുകാട്ടിയാലുംഉള്ളം തെളിയാതെകാളിമ പൂശിയ മുഖവുംഅകലം നെയ്യുന്ന മനസ്സും ബാക്കിപത്രങ്ങളാകുമ്പോൾചങ്കു കത്തിച്ചു കാട്ടിയാലുംആ വെളിച്ചം അവരുടെദൃഷ്ടി പഥങ്ങളിൽ ഗോചരമാകുകയേയില്ലെങ്കിൽകരണീയമെന്തെന്നാൽവെറുപ്പിൻ്റെ…
മുണ്ടുപൊക്കിനോക്കാൻ ഹാസ്യകവിത
രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ മേലാളനായൊരുദൈവത്താൻ്റെമാളികയങ്ങനെ മാനത്താണേമാറ്റൊലിയായൊരു ഹൃദയമെല്ലാംമാനത്തൂന്നിങ്ങു കീഴെയാണേ. മതിയേറിയ കുശലതയോടെമദമോടെയതു മൃതവാന്മാർമൈലോളം താണ്ടി നടന്നിതാമേൽക്കോയ്മക്കുള്ളതുമായി. മനുഷ്യരെല്ലാം അടിമയാക്കിമധുപന്മാർക്കാസ്വദിക്കാൻമതമേറിയ വിശ്വാസത്താലെമാനത്തോളം പടുത്തുയർത്തി. മനുഷ്യരേയവരോ രക്തത്തിലുംമമതയില്ലാതങ്ങുവേർതിരിച്ചുമുകുളങ്ങളിലോരോന്നോതിമലിനതയാലെയമംഗളമാക്കി. മനസ്സിലെല്ലാം മനോജ്ഞമായമോടികളേറിയ ഭാവനകളാൽമരണമുഖത്തും മദഗജമായിമിന്നലൂറിയ രണഭേരികളാൽ. മുളയേയങ്ങുയധികമാക്കാൻമാർഗ്ഗം നോക്കി സഞ്ചരിച്ചവർമാർദ്ദവമില്ലാതെയടരാടിയാടിമടിയന്മാരും മുടിയന്മാരുമായി.…
കർണ്ണൻ
രചന : ഷൈൻ മുറിക്കൽ✍️ കവചകുണ്ഡലധാരിയായിപ്പിറന്നവൻകരളുറപ്പുകൊണ്ടു ധീരനായവൻകരവിരുതുകൊണ്ടു വീരനായവൻസൂര്യപുത്രനായിപ്പിറന്നവനെങ്കിലുംസൂതപുത്രനായി വളർന്നവൻഅലങ്കാരം മാറ്റി അസത്യം ചൊല്ലിഅസ്ത്രവിദ്യ പഠിച്ചീടുകിൽഅനുഗ്രഹം ചൊരിയേണ്ട ഗുരുവിൽനിന്ന്ശാപവചനങ്ങളേറ്റുവാങ്ങിആക്ഷേപശരങ്ങളാൽഅഭിമാനക്ഷതമേറ്റ്അന്തരംഗത്തിൽ നിണം പൊടിഞ്ഞ്അസ്വസ്ഥനായി നിൽക്കുന്നേരംഅംഗരാജ്യം നൽകി, അന്തസ്സു കാത്തആത്മാർത്ഥസുഹൃത്തിനായ്സമർപ്പിതജീവിതംവാക്കിനു വില നൽകി കാപട്യമറിഞ്ഞിട്ടുംകവചകുണ്ഡലങ്ങൾ ദാനം നൽകിനിർഭയം മൃത്യുവിനെ നേരിട്ടവൻനീയല്ലാതാരുണ്ട് കർണ്ണാധർമ്മാധർമ്മങ്ങൾ ചൊല്ലുവാൻ കഴിയാത്തയുദ്ധത്തിൽ…
‘മോക്ഷം’
രചന : ഷാജി പേടികുളം✍️ ഒരു നാൾ പോകണംവന്നതു പോലെഒന്നുമില്ലാതെ പോകണംഇത്തിരി തുളസി തീർത്ഥംകിട്ടുകിൽ ഭാഗ്യം ചെയ്തവർമറ്റൊന്നും ആവശ്യമില്ലാത്തവഅന്ത്യ നിമിഷങ്ങൾമനസ്സിനെ ശാന്തമാക്കണംമാലിന്യമൊക്കെ തുടച്ചുനീക്കിമനസ്സ് ശുദ്ധിയാക്കണംമനസ്സാക്ഷിക്കു മുമ്പിൽസമസ്താപരാധങ്ങളുംഏറ്റുപ്പറഞ്ഞു ഭാരമൊഴിക്കണംകടമകളുടെ കടങ്ങൾഇറക്കിവച്ചേകനാവണംകണ്ണീരൊഴുക്കിൽ പാപപശ്ചാത്താപമുണ്ടാവണംപൂർവകാല ചെയ്തികൾചിന്തകൾ നെടുവീർപ്പുകളായിവായുവിലലിയണംചുറ്റുമുള്ളവരൊന്നൊന്നായിമിഴികളിൽ നിന്നു മായണംകൃഷ്ണമണികൾ മെല്ലെ മെല്ലെനിശ്ചലമാകവേ തേങ്ങലുകൾനേർത്തു നേർത്തില്ലാതാവണംപ്രാണാഗ്നി…
”അവസാനത്തെ ബസ്സ്”
രചന : നന്ദന വിശ്വംഭരൻ ✍️ എം.എ.ഇക്കണോമിക്സ് -ഒന്നാംവർഷം വിദ്യാർഥിനി.എൻ്റെഇളയ മകൾ.അതൊരു തണുത്തശീതക്കാറ്റ്പൊഴിയുന്നസായാഹ്നമായിരുന്നു.നീഹാരികആ ബസ് സ്റ്റോപ്പിലേക്ക്എത്തി.വീട്ടിലേയ്ക്കുള്ളഅവസാനത്തെ ബസ്സാണ്;അതെങ്കിലുംനഷ്ടപ്പെടുത്തരുതെന്ന പ്രതീക്ഷാലുംതിടുക്കത്താലുംഅവൾ നന്നെ കിതക്കുന്നുണ്ടായിരുന്നു.തെരുവ് ശാന്തമായിരിക്കുന്നു.അങ്ങിങ്ങായി മുനിഞ്ഞു കത്തുന്ന തെരുവിളക്കുകൾ …അവയുടെ മങ്ങിയ മഞ്ഞ നിറത്തിലുള്ള വെളിച്ചം അവളുടെ കണ്ണുകളെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു.ഇന്നു മുഴുവൻ കെട്ടിക്കിടക്കുന്ന…
വഴിയാധാരം
രചന : ബിന്ദു അരുവിപ്പുറം ✍️ ജീവിതവേഷം പലവുരുകെട്ടിഅദ്ധ്വാനത്തിൻ തെയ്യമതാടി.ആശകളെല്ലാം നിറവേറ്റാനായ്ചീറിപ്പാഞ്ഞു ചുറ്റിലുമെന്നും. ഇഷ്ടമതെല്ലാം പാടെ വെടിഞ്ഞുകനവുകൾ നെഞ്ചിൽ നിറഞ്ഞു പിടഞ്ഞു.കൊട്ടിപ്പൊക്കിയ മേടയിലെല്ലാംസ്വേദകണങ്ങൾ തെറിയ്ക്കുകയായി. വർണ്ണപ്പൊലിമയിലുള്ളു നിറഞ്ഞുകിട്ടാക്കടമായ്, കിട്ടിയ കാശാൽപോറ്റിവളർത്തി കടുംബമതെങ്കിലു-മാർക്കും വേണ്ടാ ജന്മമിതായി! കാണാക്കാഴ്ച്ചകൾ മിഴികൾ നിറച്ചുസങ്കടമെല്ലാം നെഞ്ചിലൊതുക്കി.സ്വന്തവുമില്ല, ബന്ധവുമില്ല…..വേഷം…
നിമിഷപ്രിയ മോചിതയാകുന്നു?
എഡിറ്റോറിയൽ ✍️ യെമന്‍ ജയിലില്‍ കഴിയുന്ന മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി. നാളെയായിരുന്നു വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ ശിക്ഷ നാളെ നടപ്പാക്കില്ല എന്നും ഇന്ത്യന്‍ ശ്രമങ്ങളുടെ ഫലമായാണ് യെമന്‍ ഭരണകൂടത്തിന്റെ തീരുമാനം എന്നും കേന്ദ്രം അറിയിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ച…
പ്രവാസം
രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ പ്രഹരമേറിത്തളരും മനങ്ങൾക്കുപ്രതീക്ഷയേകുകയാണു പ്രവാസംപ്രഹേളികപോലെയാണെങ്കിലുംപ്രണയിച്ചുപോകായാണു പ്രവാസമേ നിന്നേ!കാണും കിനാക്കളിൻ വർണ്ണം തെളിയുന്നുകരളിൽ കിനിയുന്നു മോഹങ്ങളേറെകത്തുന്ന പകലിലുരുകുന്നു മെയ്യും മനസ്സുംകരുതലാമൊരുതണലേറുവതെന്നിനി!നാടിൻ്റെയോർമച്ചിത്രങ്ങളെന്നുമേനാരകമുള്ളുപോൽ നെഞ്ചിൽത്തറച്ചങ്ങു നിൽക്കുന്നുനാട്യമറിയില്ല നന്മയേകുകയാണുലക്ഷ്യംനാവിനാൽ നല്ലവാക്കൊന്നുകേൾക്കാൻകൊതിക്കയാണെന്നുമുള്ളം!പട്ടിണിപടികടന്നെത്തീടുവതില്ലപരിഹാരമേകിത്തുണച്ചിടാനായ്പകലിരവറിയാതെ പൊരുതുകയല്ലോപകരമാവാത്തൊരീ പരാക്രമത്താൽ!സ്വപ്നങ്ങളൊക്കെയും ചൊൽപ്പടിയിലാക്കിസ്വന്തസുഖത്തിന്നതിരുകൾ ചമച്ചുസ്വന്തബന്ധങ്ങൾക്കു നൽകുകയാണിന്നുസ്വർഗ്ഗസുഖത്തിന്നതിശ്രേഷ്ഠമാംദിനങ്ങൾ!എണ്ണമില്ലാപ്പനകളിൻ ചൂരുമേറ്റുഎണ്ണിയെണ്ണി ദിനങ്ങൾകാത്തുഎല്ലാം കെട്ടിയൊതുക്കിയിന്നു…
ഫൊക്കാന വിമെൻസ് ഫോറം സ്കോളർഷിപ്പു വിതരണം ഓഗസ്റ്റ് 2 ന് ഫൊക്കാന കേരളാ കൺവെൻഷനിൽ.
ശ്രീകുമാർ ഉണ്ണിത്താൻ ✍️ അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാന കേരളാ കൺവെൻഷനോട് അനുബന്ധിച്ചു ഓഗസ്റ്റ് 2 ന് നടത്തുന്ന വിമെൻസ് ഫോറം സെമിനാറിൽ വെച്ച് 25 സമർത്ഥരായ നിർദ്ധന പ്രൊഫഷണൽ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് 50000.00 രൂപാ വീതം സ്കോളർഷിപ്പു നൽകുമെന്ന്…