ഓട്ട പാത്രം

രചന : മൻസൂർ നവാസ് ✍️ ഓട്ടപ്പാച്ചിലിലായിരുന്നു അയാൾ. .വീടിന്റെ ഉത്തരം താങ്ങുന്നത് താനാണെന്ന ഭാവത്തിൽഓടുന്ന പല്ലിയെപ്പോലെ. വീണ് പോയപ്പോൾ മാത്രമാണ്പിന്നിലേക്ക് തിരിഞ്ഞു നോക്കിയത്.അത് ഒരു തിരിച്ചറിവായിരുന്നു.തിരുത്തപ്പെടാൻ കഴിയാത്ത തിരിച്ചറിവ്. ഞാനൊരു സംഭവമാണെന്ന് കരുതിഞാൻ മുമ്പെ ഗമിച്ചു പോയ് ദിനമെന്നുമെഞാനില്ല എങ്കിലീ…

പാണക്കുടിരാധ

രചന : അഡ്വ : അനൂപ് കുമാർ കുറ്റൂർ ✍️ പാണക്കുടിയിൽ പിറന്നൊരുരാധപാണക്കാട്ടിന്നുള്ളിലിരിക്കുമ്പോൾപുഞ്ചിരിച്ചാക്കുയിൽനാദംകേൾക്കേപുലരിയിലായതുശുഭകരമൊഴുകേ . പുതുമയിലവളോടക്കുഴലെടുത്ത്പരിമളരാഗം ഊതീടുമ്പോഴാഹാപുണരുവാനായിട്ടാകാറ്റണഞ്ഞുപരികരനേപ്പോൽ തഴുകീടാനായി. പരിഭ്രമത്താൽ പുളകം കൊണ്ടവൾപാണക്കാട്ടിലേ പുതുമലരായി മാറേപൂമ്പൊടിയേൽക്കാൻമധുപനെത്തിപർണ്ണശാലയിൽ കിളിരവമൊഴുകി. പ്രത്യുഷമുണർന്നാഛവിപ്പരക്കെപ്രഭുവായവനോയാരാധനയോടെപ്രഭയേറിയ മുഖമൊന്നു മിനുക്കിപ്രേരണയോടെ ഇളയിലിറങ്ങുന്നു. പാണക്കുടിയുടെ ജാലകത്തിൽപ്രഭാതഭേരിമുഴുങ്ങുമ്പോഴങ്ങനെപരിചയമോടായനംഗനണഞ്ഞിതാപാണക്കുടി രാധയേമുട്ടിവിളിക്കാൻ. പൂത്തുതളിർത്തൊരുമാതംഗിനിയോപൊലിഞ്ഞിടുമെന്നോർത്തെതിരാൽപുറം വാതിലും തുറക്കാതൊളിച്ചൊരുപകലന്തിയോളമങ്ങനെയിരിക്കുന്നു.…

ജീവന്റെ അക്കൗണ്ട്‌

രചന : സുരേഷ് കുട്ടി ✍️ നമ്മുടെ പരിസരത്ത് ഓടിനടക്കുന്ന ചുണ്ടെലി, കാട്ടിലൂടെ പതുക്കെ നടന്നു നീങ്ങുന്ന കരയിലെ ഏറ്റവും വലിയ ജീവി ആന, ഭൂമിയിലെ ഏറ്റവും വലിയ ജീവി ഭീമാകാരമായ നീലത്തിമിംഗലം എന്നിങ്ങനെ സസ്തനികളുടെ ലോകം അതിവിശാലമാണ്.ഇവരുടെ രൂപവും സ്വഭാവവും…

നക്ഷത്രങ്ങളുടെ വെളിച്ചം

രചന : ജോർജ് കക്കാട്ട് ✍️ ഒരുങ്ങിയിരിക്കൂ, നിങ്ങളുടെ വഴിക്ക് പോകൂ,യാതൊന്നും നിങ്ങളെ വഴിതെറ്റിക്കാൻ അനുവദിക്കരുത്.പള്ളികളിൽ മെഴുകുതിരികൾ പ്രകാശിച്ചാലും,മാലാഖമാർ പാടുന്നത് നിങ്ങൾ കേൾക്കില്ല.സമയത്തെക്കുറിച്ച് മറക്കുക, മേഘങ്ങളിൽ സ്വപ്നം കാണുക,നിങ്ങൾ എത്ര ശക്തരാണെന്ന് സ്വയം കാണിക്കുക.നക്ഷത്രങ്ങളുടെ വെള്ളി തിളക്കത്തെ പിന്തുടരുക,അത് നിങ്ങളെ ചുംബിക്കുന്നത്…

ഫൊക്കാന കൽഹാരി കൺവൻഷൻ ചരിത്രത്തിൽ ഇടംപിടിക്കും

ശ്രീകുമാർ ഉണ്ണിത്താൻ✍️ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ പ്രസ്ഥാനമായി ഫൊക്കാന കൺവെൻഷന്റെ ഉൽഘാടനനം ചരിത്രം തിരുത്തി . കൽഹാരി റിസോർട്ടിലെ ഫൊക്കാന അന്തർദേശീയ കൺവെൻഷൻ പ്രസിദ്ധ സിനിമ സംവിധയകാൻ അടൂർ ഗോപലകൃഷ്ണൻ ഉൽഘടനം ചെയ്തു . പ്രസിഡന്റ് സജിമോൻ ആന്റണി നടത്തിയ…

വെറുതെ ഒരു പിണക്കം

രചന : ലത്തീഫ് പത്തനാപുരം ✍️ “ഞാൻ പോകുന്നു…”രജനി പറഞ്ഞത് അത്രമാത്രം.മറുപടി പ്രതീക്ഷിച്ചുകൊണ്ട് അവൾ ഒരു നിമിഷം കൂടി അവിടെ നിന്നു.സിറ്റൗട്ടിൽ കിഷോർ ലാപ്ടോപ്പ് തുറന്ന് എന്തോ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. സ്ക്രീനിലൂടെ കണ്ണുകൾ ഓടുന്നുണ്ടെങ്കിലും മനസ്സ് അവിടെയല്ലെന്ന് ആ മുഖം പറയുന്നുണ്ടായിരുന്നു.രജനി അവനെത്തന്നെ…

*ബലിക്കാക്കകൾ..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ കറുപ്പാർന്നയഴലിൻചിറകുമായ് കരളുകൾകൊത്തിപ്പറക്കുന്നതാം ബലിക്കാക്കകൾകണ്ണീർക്കണങ്ങളായുള്ളിൽത്തിളങ്ങുന്നചെന്നിണത്തുള്ളികൾക്കുള്ളിലിരിക്കുന്നു.കൈകൊട്ടിയെ ത്ര വിളിച്ചുനിൻ സ്മരണകൾഅഴൽത്തുള്ളി നിറയുന്നതാണതിന്നോർമ്മകൾഉള്ളിൽ ചിറകടിയൊച്ചതൻ നിഴലുകൾ;പൊൻവിളക്കായിത്തിളങ്ങുന്നു പുലരികൾ.നിറമറ്റതാകുന്നതെത്ര വസന്തങ്ങൾനിർണ്ണയമിവരിൽത്തളിർക്കില്ല പൂവുകൾഎണ്ണിക്കൊഴിഞ്ഞുപോകുന്നില്ലെ കനവുകൾകരളാൽത്തപിക്കുന്നതില്ലെയാ,ക്കുറവുകൾ ?വേർപെട്ടുപോകുന്നതാം മഹിത കാല മേ,ഉരുളുന്നയോർമ്മതൻ കരതലസ്പർശമേ,ബലിക്കാക്കകൾപ്പോലെ വന്നു പോകുന്നത-ല്ലോർമ്മത,ന്നാർദ്രച്ചെരാതുമായാ,ക്കടൽ.തീരത്തു നിൽക്കയാണിന്നുമാ, ബാല്യകംതീരെത്തിളങ്ങുന്നതില്ലയാ കൺതടംകണ്ണുനീർത്തുള്ളിത്തുളുമ്പുന്ന മോതിരംകരളാലെടുത്ത…

ഉയിരടയാളങ്ങൾ

രചന : ഉദയ പയ്യന്നൂർ ✍️ ഭയക്കമ്പിളി പുതച്ചെത്തുംവിഷം തീണ്ടിയ രാവുകൾവിശപ്പിൻ തുടി കൊട്ടിയാർക്കുംനിറം മങ്ങിയ പുലരികൾനിശ്ശബ്ദം നീ നിന്നുകത്തുംനിലാവെട്ടക്കതിർ പോലെഉയിരിൻ ചൂടേറ്റു പൊള്ളിയകാരിരുമ്പിന്നൊളിപോലെതീനിലങ്ങളെയോർത്തു പാടിയകെട്ടകാലക്കവിതയൊന്നിൽചെളിക്കുണ്ടിൽ നിന്നു പൊങ്ങിയമദയാനപ്പെരുപ്പങ്ങൾനിഴൽ പോലും നിറം മാറുംനിണത്തിൻ പൊരുളന്യമാകുംനിലയില്ലാക്കയത്തിൽ നാംനിലപാടിൻ മൂർച്ചയേറ്റുംഒളിമങ്ങാഭൂതകാല-ക്കുളിരല്ലത് പെരുംചൂടെ-ന്നറിവാർന്നോരിടം കൈയിൽസമത്വത്തിന്നൊളി പാറുംമദപ്പാടാൽ…

കേരളത്തിലെ നായർ സ്ത്രീകൾ അനുഭവിച്ച ലൈംഗിക സ്വാതന്ത്ര്യം? എന്തുകൊണ്ട് ഒന്നിൽ കൂടുതൽ പുരുഷന്മാരെ അവർ സ്വീകരിച്ചു?

രചന : വലിയശാല രാജു ✍️ പത്തൊൻപതാം നൂറ്റാണ്ടിലും അതിനു മുൻപും കേരളത്തിലെ നായർ സമുദായത്തിൽ നിലനിന്നിരുന്ന ബഹുഭർതൃത്വവും ‘സംബന്ധ’ സമ്പ്രദായവും പലപ്പോഴും വിദേശ സഞ്ചാരികളെയും പിൽക്കാല ചരിത്രകാരന്മാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു. എന്നാൽ, കേവലം ഒരു ആചാരവൈചിത്ര്യമെന്ന നിലയിലോ കേവല…

ഹൃദയത്തിനോരം

രചന : ഷാജി എൻ അപ്പാച്ചി ✍️ എന്റെ പാതകൾ നിന്റെഹൃത്തടത്തിൻ പുളിനം,തുടക്കവുമൊടുക്കവുംഒരേ മലയടിവാരബിന്ദു.എന്റെ മഴകൾ നിന്റെസാന്ധ്യമേഘങ്ങളിൽആനന്ദാശ്രുവിൻകൂട്ടുതടാകം!നിന്നെ ഞാൻ കല്ലെറിയുമ്പോൾഎന്റെ മുഖചിത്രത്തിൽആയിരം വിള്ളലുകൾ.എന്റെ ദർപ്പണം നീ.എന്റെ കവിതയുടെചന്ദസ്സും നീ നയനേഎന്റെ ശ്ലോകങ്ങളിൽകാണാക്കരാളികയും നീ.പിന്നിലായെന്റെ നിഴലിൽഒട്ടുമേ നോവിക്കാതെപതിയേ ചവിട്ടുന്നു നീ,എങ്കിലും ഞാനറിയുന്നു.ജീവൻ വെക്കുന്നെൻഭൂമിയിൽപ്പതിഞ്ഞരൂപവുംപിന്നെയെൻപ്രണയമന്ദാരവും…