Category: ടെക്നോളജി

ഉഭയജീവി

രചന : രേഖ ആര്‍ താങ്കള്‍ ✍ ഓരോ നിമിഷവുംഞാനെവിടെയാണെന്ന്പണ്ടെനിക്ക് നന്നായറിയാമായിരുന്നു.ഒന്നുകിൽ ഒരു നദിക്കരയിൽഓളത്തിലേക്ക് കണ്ണുംനട്ടിരിക്കുകയാവുംഒരു സ്വപ്നാടകയെപ്പോലെ.അല്ലെങ്കിൽ കടൽക്കരയിലിരുന്ന്ഓളക്കുത്തിൽപുളച്ചുരസിക്കുകയാവുംപൂങ്കണ്ണിയെപ്പോലെ.കിഴക്കെങ്ങാണ്ടൊരുഅരുണോദയവുംഅങ്ങ് പടിഞ്ഞാറ്പ്രണയലീലയിൽചുവന്നുപോയ രാപകലുകളുംകണ്ണിലിടയ്ക്കിടെ പ്രതിബിംബിക്കുന്നുണ്ടാവും.വിദൂരതയിലെങ്ങോകടൽശംഖിൻ്റെഇരമ്പലിന് കാതോർക്കുന്നുണ്ടാവും.ഓളങ്ങൾ വകഞ്ഞുമാറ്റിഇറങ്ങിയിറങ്ങിപ്പോയികഴുത്തറ്റംമുങ്ങിപറന്നുനിൽക്കുന്ന നിമിഷങ്ങളിൽമുങ്ങാംകുഴിയിട്ടുലയിച്ചുചേരുന്നതായിരുന്നുസ്വപ്നത്തിലെല്ലാം.വഴുക്കലുകളെ ഭയമുണ്ടായിട്ടല്ലഒരിക്കലുംഇറങ്ങാൻ ശ്രമിക്കാഞ്ഞത്.ഒരിക്കലിറങ്ങിയാൽതിരിച്ചുകയറരുതെന്ന്ഉറപ്പിച്ചിരുന്നതുകൊണ്ടാണ്.കരയിൽ ശ്വാസം കിട്ടാത്തവണ്ണംകടലുള്ളിൽപ്പിടഞ്ഞ ഒരുദിനംമറ്റു മാർഗ്ഗമില്ലാതെയാണ്ഇറങ്ങിയത്.എത്രമുങ്ങിക്കിടന്നാലുംഒരിക്കലും മീനാവാനാവില്ലെന്നറിഞ്ഞപ്പോതിരികെ കരയ്ക്കുകയറി.കരയ്ക്കിരുന്നറിഞ്ഞകടലിൻ്റെ തിരുശേഷിപ്പുകളൊക്കെഅപ്പോഴേക്കും മാഞ്ഞുപോയിരുന്നു.അങ്ങനൊരു…

DIGIPIN: ഇനി പിൻകോഡുകൾ വേണ്ട, നിങ്ങളുടെ വീടിൻ്റെ ലൊക്കേഷൻ വെച്ച് ഡിജിപിൻ ഉണ്ടാക്കു, എങ്ങനെയെന്ന് അറിയാം.

ഇന്ത്യയില്‍ എവിടെയായിരുന്നാലും നിങ്ങളുടെ അഡ്രസിലേക്ക് കൃത്യമായി കത്തുകളോ മറ്റ് സാധനങ്ങളോ എത്തുന്നതിന് നിങ്ങളെ സഹായിക്കുന്നത് ഇന്ത്യന്‍ പോസ്റ്റ് ഓഫീസിന്റെ പിന്‍കോഡ് സംവിധാനമാണ്. എന്നാല്‍ മാറിയ കാലത്ത് ഭക്ഷണമോ, മറ്റ് സാധനങ്ങളോ കൃത്യമായി ഡെലിവറി ചെയ്യാന്‍ പിന്‍കോഡുകള്‍ കൊണ്ട് സാധിക്കില്ല. ഇനി നിങ്ങള്‍…

ബുദ്ധനെപ്പോലെ പുഞ്ചിരിക്കുന്ന ഒരുവൾ

രചന : ബിജു കാരമൂട് ✍ അടുക്കളപ്പടിയിൽകുന്തിച്ചിരുന്നവൾകരിഞ്ഞ പലഹാരംപിച്ചിയെടുക്കുന്നുകറി പുരട്ടാത്തകാരുണ്യമോടെകാലുരുമ്മുന്നപൂച്ചയെ തീറ്റുന്നുവീടിനു മുകളിലെആകാശത്ത്തലകീഴായിഇലകളൊന്നുമില്ലാത്തഒരാൽമരം..മരച്ചുവട്ടിലെ വീട്വീട്ടുബുദ്ധനുപേക്ഷിച്ചുപോയധ്യാനത്തിൽ.പുരപ്പുറത്തെകാട്ടുകുമ്പളങ്ങാവള്ളികളിൽ നിന്ന്പുളിയുറുമ്പുകളുടെസംഘയാത്രആകാശമരക്കൊമ്പിലേക്ക്പലഹാരം തീർന്നുവയറുനിറയാത്തപൂച്ചഅടുത്ത വീട്ടിലേക്ക്ഓടിയകന്നു.പെട്ടന്ന് സന്ധ്യയായികടുകുപാടങ്ങൾക്കു നടുവിലെഹൈവേ കൂടുതലുച്ചത്തിൽഇരമ്പിത്തുടങ്ങി.അടിയുടുപ്പിൽഒരു തീപ്പെട്ടിയുംതൂവാലയുംതിരുകി വച്ച്പുരാതനമായഒരു കുടത്തിൽവെള്ളവും തൂക്കിപ്പിടിച്ച്അവൾ വയലിലേക്കുനടന്നുവഴിയെ ഒട്ടും ഗൗനിക്കാതെതലയുയർത്തി..വെടിച്ചുകീറിയവരമ്പിന്റെ ചാലിൽകുറച്ച് ഉണക്കപ്പുല്ലുപറിച്ചിട്ട്അവളതിൻമേൽചടഞ്ഞിരുന്നു.ഹൈവേയിൽട്രക്കുകൾ നിർത്തുന്നശബ്ദം കേൾക്കുമ്പോൾതീപ്പെട്ടിയുരച്ച്വിരലു വേവും വരെഉയർത്തിപ്പിടിച്ചു.ഓരോ…

പ്രേമം വരുമ്പോൾ

രചന : സരിത മോഹന്‍✍️ പ്രേമം വരുമ്പോൾമീശ മുളയ്ക്കുന്ന ഒരുവളെഎനിക്കറിയാം.അവളെന്നോട് കഥ പറയുമ്പോൾഅവളുടെ ചുണ്ടിനു മുകളിൽസ്വർണ്ണ രോമങ്ങൾകുഞ്ഞിക്കൈകൾഇളകും പോലെ കിളിർത്തു വരും.അങ്ങനെയാണ് അവളുടെഓരോ പ്രേമങ്ങളുംഎന്റെ മുന്നിൽ വെളിപ്പെടുന്നത്.നിങ്ങൾക്ക് അതിശയംതോന്നിയേക്കാം!പ്രേമത്തിലായവരെ നിങ്ങളൊന്നുസൂക്ഷിച്ചു നോക്കൂ.അവർ ഓരോ അടയാളങ്ങൾകാണിക്കും.ചില പെണ്ണുങ്ങളുടെമുടിയിഴകൾ പാമ്പുകൾഇണചേരും പോലെചുറ്റിപ്പുണർന്ന് ആരെയോമാടി വിളിക്കും…

യുഗങ്ങളിലൂടെയുള്ള കാലത്തിന്റെ മന്ത്രിപ്പുകൾ

രചന : ജീ ആർ കവിയൂർ✍️ യുഗങ്ങളിലൂടെയുള്ള കാലത്തിന്റെ മന്ത്രിപ്പുകൾസമയം വേട്ടയുടെ അല്ല എങ്കിൽ വേട്ടക്കാരൻ്റെ ഒരു താളമായിരുന്നു,രാത്രിയിൽ തീ പടർന്നു,മുകളിൽ നക്ഷത്രങ്ങൾ – മെരുക്കപ്പെടാത്തത്, വിശദീകരിക്കപ്പെടാത്തത് –സമയം അതിജീവനമായിരുന്നു, ഓർമ്മയല്ല.കളിമൺ ഫലകങ്ങൾ ചന്ദ്രന്റെ മാനസികാവസ്ഥകളെ പിടിച്ചുനിർത്തി,സൂര്യകാന്തികൾ ക്ഷേത്രഭിത്തികളെ ചുംബിച്ചു,പിരമിഡുകൾ നിത്യമായ…

പരിഹാസമാകുന്ന പരിസ്ഥിതി

രചന : മംഗളൻ. എസ്✍️ പഞ്ചായത്തിൻ്റെയൊരു ഇണ്ടാസ്സുകിട്ടിപരിസ്ഥിതി നാളൊരു പാതകം ചെയ്തുപരിപാലിച്ചു വളർത്തിയ വൃക്ഷങ്ങൾപടപടാ വെട്ടി നിലത്തിട്ടു ഞാനും ഭൂമിക്കു കുടയായിനിന്ന മരങ്ങൾഭൂമിതൻ മാറിൽപ്പതിച്ചൊരാ നേരമേഭൂമിയിലേറ്റവും ദീചനൊരുത്തനോഭൂതത്തെപ്പോലങ്ങു കുലുങ്ങിച്ചിരിച്ചു! മരമെന്നുവെച്ചാൽ മണ്ണിൻ്റെ കുടയുംമലരുള്ള ചെടികൾ നൽകുന്നു വായുമണ്ണൊലിപ്പെന്നും തടയുന്നു വേരുകൾമണ്ണിൻ വരൾച്ച…

കലിയുഗ കാലവർഷം

രചന : മംഗളൻ കുണ്ടറ ✍ പകലെത്ര പെട്ടന്ന് പോയകന്നുപറയാതെ പാതിരാവോടിവന്നുപടഹധ്വനിയുമായ് കാറ്റ് വന്നുപടപടാ വൃക്ഷങ്ങൾ വീണമർന്നു ചേക്കേറും ചില്ലകൾ താഴെ വീണുചേതനയറ്റു ഖഗങ്ങൾ വീണുചേലൊത്ത കുഞ്ഞുങ്ങൾ ചത്തുവീണുചെൽചെലെയമ്മക്കിളിയും കേണു ഇടവപ്പാതി തിമിർത്തു പെയ്തുഇടിയും മിന്നലും കൂടെ വന്നുഇടിവെട്ടി കർണ്ണപടം തകർന്നുഇടിമിന്നലേറ്റ്…

സ്നേഹം

രചന : അഷ്‌റഫ് കാളത്തോട് ✍ ദിവസവും സ്വപ്‌നങ്ങൾ എണ്ണിനോക്കണംമരണത്തിനു മുൻപ് വരെ കണ്ടസ്വപ്നങ്ങളിൽ എത്ര കള്ളങ്ങൾ ഉണ്ടായിരുന്നു എന്ന്..സ്വപ്നങ്ങളെ കരുതലോടെ ഏറ്റെടുക്കുകകാരണം സ്വപ്നങ്ങൾ ഉണങ്ങിയാൽജീവിതം കരിഞ്ഞുണങ്ങിയ കാടുപോലെയാകും..കാമുകിയുടെ സ്വപ്നത്തിൽ കാമുകൻമാത്രമായിരിക്കും..എന്നാൽ കാമുകന്റെ സ്വപനത്തിൽകാമുകിമാരുടെ നൈരന്തര്യമായിരിക്കും,എന്നുള്ള കുറ്റപ്പെടുത്തൽപരസ്പരം തുടരും..സ്നേഹത്തിന്റെ തുടക്കംഅതിന്റെ നാൾ…

ഇടവപ്പാതി

രചന : ദിവാകരൻ പികെ.✍️. തോരാമഴയിൽ തോരാതൊഴുകുന്നുകലങ്ങിയ കുത്തൊഴുക്കു പോൽ കണ്ണുനീർഇതുപോലിരിടവപ്പാതിയിലായിരുന്നല്ലോപേമാരിവന്നെല്ലാം കവർന്നത്.എന്നേക്കുമായ്നഷ്ടമായെനിക്കെല്ലാംകയ്യെത്തും ദൂരത്തു നിന്നും കണ്ണെത്താദുരത്തേയ്ക്കൊഴുകി പോയ ഉറ്റവരുടെനില വിളികൾകാതിലിപ്പോഴു മിരമ്പുന്നു.ഉള്ളിലൊളിപ്പിച്ച ചതി യുമായി ചാറ്റൽമഴകുളിരുമായി പതിയെ തഴുകിത്തലോടിപതിയെ കനിവില്ലാ കണ്ണിൽകണ്ടെതെല്ലാംനക്കി തുടക്കവെ നിലവിളികൾകേട്ടതേഇല്ല.പ്രളയഭീകരന്റെഅഴിഞ്ഞാട്ടത്തിനോടുവിലായിയുദ്ധക്കളത്തിലവശേഷിച്ചവർക്കുള്ളതിരച്ചിൽനഷ്ടക്കണക്കിലാദ്യത്തെ പേരെന്റെത്ജീവിച്ചിരിക്കുന്നെന്ന് ഓർമ്മപ്പെടുത്തൽ.അതിജീവനത്തിന്റെ നാൾ വഴികളിൽകുത്തൊഴുക്കിൽ…

വൃന്ദാവനം

രചന : ഷിബു കണിച്ചുകുളങ്ങര✍ കാണും നേരംകണ്ണിനഴക്കണികണ്ടാലോ ഏഴഴക്മധുരനിവേദ്യം കണ്ണനഴക്വെണ്ണനൈവേദ്യം പൊന്നഴക്കുണുങ്ങി വരുന്നു പൂവുടല്കനകച്ചിലങ്ക കിലുകിലുങ്ങികൈവള കാൽതള കിലുക്കിഅടിച്ചാടിവരുന്നു പൊന്നുടല്പൂത്തിരി പുന്നാരം തേൻമൊഴികളമൊഴി കിന്നാരം കനിമൊഴിഅഴകെഴും വഴിയേ ചാഞ്ചാട്ടംഅളവില്ലാ ബാലകർ തുള്ളാട്ടംമധുരമീ നോട്ടംനർത്തനഭാവംകൊഞ്ചലുമായീ മൃദുമന്ദഹാസംഅടിയുംപാടിയുമെന്നുമങ്ങനെവൃന്ദാവനവാസം പുണ്യം ഹരേ.