Category: ടെക്നോളജി

പൂനിലാവ്

രചന : എസ്കെകൊപ്രാപുര.✍ പൂനിലാവേ പൂനിലാവേ..ഒളി തൂകി നീയണയൂ..ചിരിതൂകി ചന്തം പകർന്നു തരൂ..പൂനിലാവേ പൂനിലാവേ..ഒളി തൂകി ഭൂമാറിൽ നീയണയൂ…പൂനിലാവേ.. പൂനിലാവേ.. ഹിമമണിമാല കോർത്തിട്ടൊരുങ്ങികാത്തിരിക്കും കാമിനിക്കരികിൽ…ഹിമമണിമാല കോർത്തിട്ടൊരുങ്ങികാത്തിരിക്കും കാമിനിക്കരികിൽ…ദൂതുമായയക്കും മാരുതനോടൊത്ത്എത്തിടുമോ നീ പൂനിലാവേ…പൂനിലാവേ പൂനിലാവേ… ഒളിതൂകി നീയണയൂ…ചിരിതൂകി ചന്തം പകർന്നു തരൂ..പൂനിലാവേ പൂനിലാവേ..ഒളിതൂകി…

എന്തിനീ ജന്മം?

രചന : ബേബി സരോജം കളത്തൂപ്പുഴ ✍ എന്തിനീ ജന്മമെനിക്കേകി…..ഒരു വരിയെഴുതുവാൻതരമില്ലാതെ…ഒരു തരി സ്നേഹംനല്കുവാനാകാതെ…ഒരു വരിയെങ്കിലുംപാടുവാനാകാതെഒരു കാതമെങ്കിലുംനടക്കുവാനാകാതെ…ഒരു തരി സ്നേഹം നുകരുവാനാകാതെഒരു നോക്കുകാണുവാൻകൊതിച്ചിട്ടുമിന്നുവരെയും കഴിഞ്ഞതില്ല…..ഈ ജന്മകർമ്മമെന്തെന്നറിയാതെ….എന്തിനീ ജന്മം ഒരു തരത്തിലുംനില്ക്കുവാനായില്ല….ഒരു കിളിപ്പാട്ടുംകേൾക്കുവാനായില്ല…ഒരു നാട്യവും ആടുവാനായില്ല..എന്തിനീ ജന്മം?എത്ര തരങ്ങളുണ്ടായീടിലുംഒരു തരംപോലുംജന്മസുകൃതം നേടിയില്ല.

ഭീമൻ.

രചന : ബിനു. ആർ✍ ഹസ്തിനപുരിയിൽ ബലാബലത്തിൽവമ്പനെന്നൊരു നാമം നേടിയെടുത്തവൻധർമ്മാധർമ്മൻ യുധിഷ്ഠിരന്റെ പാതപിന്തുടരാൻകൗന്തേയനായ് പിറന്നൊരുമല്ലൻ വൃകോദരൻ!കൗരവരിൽ രണ്ടാമൻ കൗശലക്കാരൻകാര്യപ്രാപ്തിയിൽ വികടശീലൻ,വിഷം നൽകി പുഴയിൽ തള്ളിയ നേരംതളരാതെ,പണ്ഡവരെയൊറ്റച്ചുമലിൽരക്ഷിച്ചെടുത്ത ചെറുമല്ലൻ!.നീന്തൽ പരിശ്രമത്തിന്നങ്ങേനേരംചതിയിൽ കൂട്ടിക്കെട്ടിയുരുട്ടിപുഴയിൽ തള്ളിയനേരംകുരുവായ്ഒഴുകി ചെന്നുചേർന്നനാഗലോകത്തിൻബന്ധുവായ്ചിതലരിച്ചു തീർന്നന്നേരംനീലനിറമായവൻ അതിബലവനായിഅവനിയിൽ തിരിച്ചെത്തിയവൻ!രാജകീയം അരക്കില്ലത്തിൽവെന്തുമരിക്കാൻരാഷ്ട്രനിർമ്മാണതർക്കത്തിൽനോമ്പുനോറ്റവർകല്പിതഗണത്തിൽപ്പെടുത്തവേ,വായുപുത്രനെന്നഒറ്റനാമത്തിൻഖ്യാതിസ്വന്തം നാസാരന്ധ്രങ്ങളിൽകേളികൊട്ടീടവേ,രക്ഷപ്പെട്ടുപോയി പ്രിഥ്വിതൻ…

🌾 വയൽ വരമ്പത്തു നിന്ന്🌾

രചന : കൃഷ്ണമോഹൻ കെ പി ✍ വിതുരനായൊരു വയലിനരികിലെവരമ്പത്തങ്ങനെ നില്ക്കവേ..വ്രണിത ചിത്തത്തിൽ വരണ്ട ചിന്തയിൽവിരഹഗീതത്തെക്കേൾപ്പു ഞാൻവികല സങ്കല്പമൊരുക്കി വച്ചൊരുവലയിൽപ്പെട്ടുള്ള മീനു പോൽവിളറുമോർമ്മകൾ വിനയായ്ത്തീർന്നെൻ്റെവലിയ ജീവിതപ്പാതയിൽവ്യഥയുയർത്തിയ വേണു നാദത്തിൽവരമൊഴികൾ ഞാൻതേടവേവനസംഗീതത്തിൻ മധുരനാദങ്ങൾവസന്തരാഗമായ് മാറിയോവാനവിസ്തൃതി തന്നിലങ്ങനെവായനയാൽ പറക്കവേവാരിളം പൂക്കൾ കൺ തുറക്കുന്നുവാസരം ദീപ്തമാകുന്നൂവരകൾ…

തലമുറ

രചന : മോഹനൻ താഴത്തേതിൽ✍ അമ്പിളിമാമനെ അറിയില്ലമാനത്തെ താരകൾ കണ്ടില്ലമഴവില്ലിന്നഴകൊട്ടും നോക്കില്ലമഴയത്തു നനയുവാനാവില്ലമൈതാനത്ത് കളികളില്ലമണ്ണിൽ കാലൊട്ടും വെക്കില്ലവെയിലിന്റെ ചൂടൊട്ടും പറ്റില്ലമകരക്കുളിരൊട്ടും വശമില്ലഓടിക്കളിച്ചുള്ള ചിരിയില്ലഓട്ടവും ചാട്ടവും പതിവില്ലഒറ്റമുറിയിൽ കരയില്ലഒറ്റയാനാവാൻ മടിയില്ലബഹുമാനം,…കൈകൂപ്പാനറിയില്ലഹായ്….ഇതില്ലാതെ തരമില്ലകഞ്ഞിയും കപ്പയും ശരിയില്ലബർഗ്ഗറും പിസ്സയും കളയില്ലഐപ്പേടും മൊബൈലും കൂട്ടാളിയു ട്യൂബും, കിഡ്സ്…

ചന്ദനതിരി

രചന : താനു ഒളശ്ശേരി ✍ ചർമ്മത്തിൻ ഗന്ധമുള്ള വാസനാ തൈലം കത്തിച്ചുനീ വെള്ളപുതച്ചു കിടക്കുന്നതു കാണാൻ വയ്യ …നമ്മൾ കുട്ടികളായിരുന്നപ്പോൾ തുള്ളിച്ചാടിയ മുറ്റത്ത് …കണ്ണീരിൻ്റെ അട്ടഹാസത്തിൽ രക്തം വാർന്നു പോയസഹപാഠികൾ മുറ്റത്ത് തലതാഴ്ത്തിയിരിക്കുന്നത് കാണാൻ വയ്യ ,‘ ആഗ്രഹങ്ങൾ പൂവിട്ട…

ആത്മ വിദ്യാലയം

രചന : പിറവം തോംസൺ✍ ആശുപത്രിയിലൊരുസ്നേഹവതിയെആശ്വസിപ്പിക്കാനെത്തിയിരിക്കുന്നു.സ്നേഹമേ, നിന്നെക്കരുതാ,നേറെ പ്പേരുണ്ടെന്നുസോദരത്വേനയാശംസിക്കുന്നു ഞാൻ.മറ്റുള്ളോർ കാണാതെ വിങ്ങിക്കരയുന്നവരേറ്റവും കൂടുതലുള്ളോരിടം.“എന്നെ വിടുക,യെനിക്കെന്റെ വീട്ടിൽപ്പോണ”മെന്ന്മൃത്യുവിനോടു പ്രാണൻ കെഞ്ചുന്നോരിടം., ശ്വാസ,നിശ്വാസങ്ങൾ, വേറിടായിരട്ടകളെന്നുപഠിപ്പിക്കും ആത്മവിദ്യാലയമാണിവിടം.കർമ്മ ദോഷച്ചുമടുകളിറക്കാൻ, ജനി മൃതികൾകണ്ടു മുട്ടും വിശ്രമത്താവളമിവിടം.കണ്ടും മിണ്ടിയും കൊണ്ടും കൊടുത്തുമെല്ലാംകൊണ്ടാടുക, നമ്മളീ ക്ഷണികജീവിത വിസ്മയം.

ശിശുദിനസന്ദേശം

രചന : എസ് കെ കൊപ്രാപുര.✍ കാലേ ഉണരണംകൂട്ടുകാരെ..അംഗശുദ്ധി തീർത്തിട്ടീശ്വര മുന്നിൽസ്തുതിഗീതമോതണം കൂട്ടുകാരെ..മാതാപിതാക്കൾക്കു വന്ദനം ചൊല്ലിസ്കൂളിലേക്കെത്തണം കൂട്ടുകാരെ..അറിവുകളേകിടുമക്ഷര മുറ്റത്തെതൊട്ടു വന്ദിക്കേണം കൂട്ടുകാരെ..ഈശ്വരതുല്യരാം ഗുരുനാഥരെത്തുമ്പോൾകാൽക്കൽ വണങ്ങണം കൂട്ടുകാരെ..കൂടെ പഠിക്കും കൂട്ടുകാരോടൊത്തുഅല്പം കളിക്കണം കൂട്ടുകാരെ..ഗുരുനാഥരെത്തീട്ടുരക്കുമറിവിനെഉള്ളിൽ നിറക്കണം കൂട്ടുകാരെ..വാക്കാലുരക്കുമറിവിനെ നിത്യവുംഎഴുതി പഠിക്കണം കൂട്ടുകാരെ..വിദ്യയിലൂടെ ലഭിക്കും അറിവുകൾവെറുതെ…

മിഴി നിറയുന്നൊരു കദനക്കിളി.

രചന : ജിനി വിനോദ് ✍ പറന്നു നടക്കാൻഒരാകാശമുണ്ടവൾക്ക്ഇഷ്ട്ടം പോലെയെങ്ങുംപാറി പറന്ന് നടക്കാം…പൊഴിക്കുവാൻതൂവലുകളുണ്ടവൾക്ക്അതിലേറെ വർണ്ണങ്ങളുംചേക്കേറാൻചില്ലകളുണ്ടവൾക്ക്സ്വപ്നങ്ങൾക്ക് നിറമേകാൻഅഴകുള്ള പൂക്കളുംവേനലും മഴയുംശൈത്യവും ശിശിരവുംമെല്ലാംനന്നായി തൊട്ടറിയുന്നുണ്ടവൾരാവ് ഉണരൂമ്പോഴെല്ലാംഅവളൊരു പുഞ്ചിരിയുടെപകൽ പക്ഷിഎങ്കിലും അവൾക്കായ്കരുതി വച്ച കായ് കനികളിൽനന്നായി പാക പെട്ട് പഴുത്തതിന്റെമാധുര്യവുംഒട്ടും പാകമാകാത്തതിന്റെകയ്പ്പും മാറി മാറി രുചിക്കുന്നതാവാംസന്ധ്യ…

സൃഷ്ടി

രചന : ജയേഷ് പണിക്കർ ✍ വാഴ്വിതിലെല്ലാമേ സൃഷ്ടിച്ചതീശ്വരൻവാനവും ഭൂമിയുമെല്ലാർക്കുമായ്അത്ഭുതമേറിടുമീ പ്രപഞ്ചത്തിലായ്അങ്ങനെ വന്നു പിറന്നു നാമൊക്കെയും.മായാമയനാകുമാരോ ഒരാളെന്നുംമായയിലങ്ങനെ നമ്മെ വഴികാട്ടിനടത്തുന്നുമാനവൻ സൃഷ്ട്രാവായ് മാറിടും നേരംമാറ്റങ്ങളേറെയീ ലോകത്തിലെത്തുന്നുനന്മയും തിന്മയുമിടകലർന്നെത്തുമീമാനവ ജീവിത വേദിയിതിൽ.കാരണമുണ്ടിതിനേതിനും പിന്നിലായ്കാണാതെ പോകും ചിലതിനെശാസ്ത്രവും ,ശക്തിയുമൊത്തുചേരുമൊരു പുത്തനുണർവ്വങ്ങു നേടീടണംഏതൊരു വഴികാട്ടിമാവണംനന്മ തൻ…