Category: വൈറൽ ന്യൂസ്

പ്രായവും പ്രണയവും

രചന : സിന്ധു മനോജ് സിന്ധുഭദ്ര ✍ പ്രണയത്തെ കുറിച്ച്ഏഴാം ക്ലാസുകാരികവിത എഴുതിയത്കണ്ടപ്പോഴാണ്അവർക്കാശ്ചര്യം ഉണ്ടായത്എന്നാൽപ്രണയത്തിൽ മുങ്ങി നിവർന്നനാല്പതിനോടടുത്തവളുടെവരികൾ വായിച്ചപ്പോൾഅവരതിൽ അവിഹിതം കണ്ടെത്തിപിന്നെ അടക്കം പറച്ചിലായിവിചാരണയായിവക്കീലും കോടതിയുമില്ലാതെപ്രതിയെ കണ്ടെത്തിസദാചാര കമ്മറ്റിക്കാർതാക്കീതും നല്കിപ്രണയമെന്നത് കേവലംഅവിവാഹിതർ തമ്മിൽഉണ്ടാവേണ്ട വികാരമാണെന്നുംമറ്റുള്ളതൊന്നും ശരിയല്ലെന്നുംവിധിയെഴുതിഅവരുടെ പ്രണയം പാതിവഴിയിൽപിരിഞ്ഞപ്പോൾ പിന്നെയവൾമരണത്തെ കുറിച്ചെഴുതിത്തുടങ്ങിവായിച്ചവർ…

രാജ്യം ഭരിക്കാൻ മതാന്ധർക്കാവില്ല!

രചന : അനിരുദ്ധൻ കെ.എൻ✍ അന്ധമതാന്ധതാബോധങ്ങളുണ്ടാക്കിഭാവനാസൃഷ്ടികളായ ദൈവങ്ങൾ തൻനാമധേയങ്ങളേ വാഴ്ത്തിക്കൊണ്ടാണെല്ലോവിശ്വാസി വർഗ്ഗങ്ങൾ തമ്മിത്തല്ലുന്നതുംനിൻ്റെ ദൈവങ്ങളും എൻ്റെ ദൈവളുംതമ്മിലൊരിക്കലും ചേരാത്ത ദൈവങ്ങൾതന്നിൽ വിശ്വാസങ്ങളർപ്പിച്ചു മൂഢരായ്തീർന്നു പേയെന്നേ മനുഷ്യ സമൂഹവുംനിൻ്റെ ദൈവത്തെ കുറ്റം പറഞ്ഞെന്നാകിൽഎൻ്റെ ദൈവത്തെ പഴിപറഞ്ഞാന്നാകിൽതമ്മിൽ കാണികാണാൻ പോലുമേ കൊള്ളില്ലഎന്നാ പരസ്പര വിശ്വാസമെന്നുമാംജാതിമതങ്ങളും…

ഉമ്മ ❣️

രചന : മനു ആലുങ്ങൽ കാടാമ്പുഴ✍ കനിവിന്റെ മാധുര്യമെന്നുമ്മകാരുണ്യ നിറകൂടമാണുമ്മഎല്ലാം പൊറുത്തീടും പൊന്നുമ്മയാതനയേറെ- സഹിച്ചുമ്മമനസ്സതിൽ സാന്ത്വന മേകിടാൻമനതാരിൽ വന്നീടും എന്നുമ്മആശ്വാസ ചുംബന മേകിടുംആനന്ദമായീടും എൻമനംഎൻ ജീവൻ തുണയെന്നും എന്നുമ്മഎന്നിലെ ഭാഗ്യവും പൊന്നുമ്മഉമ്മതൻ ഏകീടും പുഞ്ചിരിമായാതെ നിന്നീടും എൻമനംഉമ്മതൻവാത്സല്യ സ്നേഹവുംഏകണേ എന്നീടും എന്നെന്നുംഉമ്മതൻ…

കുപ്പായം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കുട്ടിക്കുണ്ടൊരു കുപ്പായംപച്ചനിറത്തിലൊരു കുപ്പായംഅച്ഛൻവാങ്ങിയ കുപ്പായംഇഷ്ടപ്പെട്ടൊരു കുപ്പായം പുത്തൻപുത്തൻ കുപ്പായംകാണാൻചന്തം കുപ്പായംകുട്ടിക്കിടണം കുപ്പായംകുട്ടിക്കുള്ളൊരു കുപ്പായം കുട്ടിയണിഞ്ഞു കുപ്പായംഎന്തൊരുചന്തം കുപ്പായംഅച്ഛൻവാങ്ങിയ കുപ്പായംപുത്തൻമണമുള്ള കുപ്പായം ഉണ്ണിക്കുള്ളിൽ സന്തോഷംഅച്ഛനുനൽകി പൊന്നുമ്മചുണ്ടിൽപുഞ്ചിരിയാഘോഷംഅമ്മയ്ക്കും ഒരുനൂറുമ്മ തുള്ളിച്ചാടിക്കളിചിരിയായികാണാൻനല്ലൊരു ചേലായിഅച്ഛൻ വാരിപ്പുണരുമ്പോൾഉണ്ണിരസിച്ചു ചിരിമലരായി കളിയുംചിരിയും മതിയായിഉണ്ണിയുറങ്ങി…

തിരിച്ചറിയാത്തവർ

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ ✍ ഇന്നലെവരെഒന്നായിരുന്നവർനുണതുപ്പിയവർത്തമാനത്തിന്റെപരിച്ഛേദങ്ങളിൽവെറുപ്പിന്റെകനൽത്തിറ കെട്ടിയാടുകയാണ്.നമ്മളിൽനിന്ന്എത്രപെട്ടന്നാണ്‌ഞാനും നീയുമായിതെന്നിമാറിയത് ?എത്രതീവ്രമായാണ്അർത്ഥമില്ലാത്തചിഹ്നങ്ങൾതുന്നിയകൊടിയടയാളങ്ങളിൽഇരുകൂട്ടരായിനാംപിരിഞ്ഞകന്നത്?എത്ര വേഗത്തിലാണ്പുകഞ്ഞുകത്തിയ പകയുടെകറുത്ത ഭൂഖണ്ഡത്തിലേക്ക്മതാന്ധതയുടെ പാടചൂടിനമ്മൾ കുടിയേറിയത് ?നീയും നീയുമായി നിങ്ങളുംഞാനും ഞാനുമായി ഞങ്ങളുംവെറിതിന്നു ചേരിതിരിഞ്ഞവർഉള്ളിലൂറിനിറഞ്ഞജീർണ്ണവിഷം വിസർജ്ജിച്ചുശുദ്ധരാകുന്നതിനിയെന്നാണ് ?.നൊന്ത മതഭ്രാന്തിന്റെതീഫണങ്ങൾ ദംശിച്ചുകരിനീലിച്ചുപോയവർഏത് നസ്യം ചെയ്താലാണ്പാപ മുക്‌തരാവുക ?.മതം ചോറൂട്ടുന്ന…

രസ സോമം

രചന : അശോക് കുമാർ. കെ✍ മദ്യപാനിയോട്മകൻ ചോദിച്ചു:മയക്കുന്ന സുഖമതെന്തച്‌ഛാമദ്യം ?മരണ ദൂരം കുറയ്ക്കുന്നതല്ലേ ..അച്ഛൻ ചിരിക്കുമ്പോൾചിരിക്കാറ്റഷ്ടമുടിയെഇളക്കിയപോലെ ….കരയുമ്പോൾ കാലവർഷംകനക്കും പോലെ…കോപം പിടിച്ചാൽകാട്ടു വ്യാഘ്രമാകുന്ന പോൽഉറക്കം പിടിച്ചാൽകുംഭകർണ്ണനെപ്പോൽ …..പറഞ്ഞു തുടങ്ങിയാൽപല കാലങ്ങളൊരുമിച്ച്പല നൂറ് വാക്കുകൾപറയും പോലെ….മിണ്ടാതിരുന്നാൽമൗന രാജ്യം രചിച്ചമിഴി കൂമ്പി മയങ്ങുംമഹാമുനി…

ഇഡലിക്കുപേരുണ്ടായ കഥ

രചന : ഷറീഫ് കൊടവഞ്ചി✍ പണ്ടു പണ്ടെങ്ങോ….മലയാളക്കരയിലൊരുമന്ത്രിക്കൊച്ചമ്മപേരില്ലാത്തൊരുഅപ്പം ചുട്ടുപോലുംപുതിയ അപ്പത്തിനെന്തുപേരുവിളിക്കണമെന്നറിയാതെജനങ്ങളുടെ ദാസനായആടിയുലയാത്തകപ്പിത്താന്റെകൽപ്പനയറിയാൻഅരമനയിലേക്കു പോയിതിരിച്ചു വരുമ്പോഴതാഒരെലി അപ്പവുമെടുത്തുഇടിമുറികൾ തേടിമാഷാ അള്ളാ സ്റ്റിക്കറു പതിച്ചഇന്നോവ കാറിൽമച്ചിൻപ്പുറത്താകെഓടിക്കളിക്കുകയായിരുന്നത്രേമന്ത്രിക്കൊച്ചമ്മയതാവോട്ടർമാരോടെന്നപോലെകേണപേക്ഷിച്ചുപോലുംകാരുണ്യവാനായഎന്റെ പ്രിയപ്പെട്ടഎലിയമ്മാവാപ്രജകൾക്കായുള്ളഞങ്ങളുടെപുതിയ അപ്പത്തെതാഴേക്കൊന്നിടണേ…‘ഇടൂ….എലി’.. ഇടലീ……ദയവായി..ഇടലീ..ഇഡലീ….അങ്ങനെയങ്ങനെഇഡലിയപ്പത്തിനിന്നത്തെരുചിയുള്ള പേരുണ്ടായത്രേ!

മരിപ്പ്

രചന : നടരാജൻ ബോണക്കാട് ✍ കടലിന്റെ നീലിമയിലേക്ക് ഇറങ്ങിയിറങ്ങിയങ്ങനെ പോയിത്തീരുക…ഒരുവന്റെ ആഗ്രഹംഅങ്ങനെയായിരുന്നു(അവൻ സിക്കുഭീകരന്മാരുടെ വെടിയേറ്റു മരിച്ചു)മറ്റൊരാളുടേത്കാടകങ്ങളിലേക്ക് ചെന്ന് മൃഗങ്ങളാൽ തിന്നുതീരുകയെന്ന് ( അയാൾ പിന്നെ എന്തായിത്തീർന്നെന്ന് പിന്നെ അറിഞ്ഞേയില്ല)തലസ്ഥാനനഗരത്തിൽ ഒരുപാട് റോഡപകടങ്ങളിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടുപോന്നിട്ടുള്ള എന്റെ വിചാരം പക്ഷേ സംഭവംഉറക്കത്തിലായിരിക്കുമെന്നത്രെ.…

കാണാക്കയങ്ങൾ

രചന : മംഗളാനന്ദൻ✍ കവി, ഞാൻ കിടക്കുന്നുകടലിൻ തീരത്തുള്ളംകവിയും വിഷാദങ്ങൾപേറുമീ സായാഹ്നത്തിൽ.തിരമാലകൾ വന്നുതഴുകിപ്പോകുന്നേരംവിരഹം മറക്കുന്നുതീരമുത്സാഹത്തോടെ.എങ്കിലും പരിഭവ-മുണ്ടത്രേ,യാവോളവുംസങ്കടം പറയുവാൻസമയം കിട്ടുന്നില്ല.തെളിവാനിലെ മിന്നി-നില്ക്കുന്ന താരാജാലംഒളികണ്ണാലേ ഭൂവിൻസൗന്ദര്യം നുകരുന്നു.കഥകൾ ചൊല്ലിക്കൊണ്ടുകടല കൊറിക്കുന്നമിഥുനങ്ങളീ കടൽ-ക്കരയിൽ നടക്കുന്നു.അറിയാമെനിക്കങ്ങുദൂരെയായാഴക്കടൽമരുവീടുന്നു ശാന്തം,ഗംഭീര,മന്യാദൃശം.ഈവിധമഗാധമീഭവസാഗരം, മർത്ത്യ-ജീവിതം തേടും പവി-ഴങ്ങൾതൻ ഭണ്ഡാഗാരം.ഇനിയും കണ്ടെത്താത്തസർഗ്ഗചാരുതയുടെകനികൾ നേടാനർത്ഥ-തലങ്ങൾ തിരയവേ,നാമറിയുന്നു,…

പട്ടിണി.

രചന : ബാബു ഡാനിയല്‍ ✍ ദൂരേ മിഴിചിമ്മിനില്‍ക്കുന്നു താരകള്‍താഴേ മിഴിവാര്‍ത്തു നില്‍ക്കുന്നു ബാലകര്‍പട്ടിണി മാത്രമാണവര്‍ക്കെന്നുമൂഴിയില്‍പട്ടണംതോറുമലയുന്നിതേഴകള്‍ഇഷ്ടമോടെ ഭുജിക്കുവാനില്ലൊട്ടുമീനഷ്ടസൗഭാഗ്യലോകത്തിലിന്നഹോ.!അഷ്ടിക്കുപായം തിരക്കി നടക്കുന്നവര്‍കഷ്ടിയാര്‍ന്നോരു ജീവിതപ്പടവുകള്‍സംസ്ക്കാരസഞ്ചയം തേടിയലഞ്ഞവര്‍തസ്ക്കരന്‍മാരായീ മാറുന്നു മേല്‍ക്കുമേല്‍കണ്ടതില്ലവര്‍ പട്ടിണിക്കോലങ്ങള്‍തന്‍ഇണ്ടലാര്‍ന്നോരു ജീവിതക്കുരുക്കുകള്‍തിരശ്ശീലകെട്ടി മറയ്ക്കുന്നുചുറ്റുംതരിശായ ജീവിതം കാണാതിരിക്കാന്‍വേലിതന്നേവിളവുതിന്നുന്നകാലത്ത്തോലുചുറ്റിയോരെല്ലുപോല്‍ മാനവര്‍രക്ഷനല്‍കേണ്ടവര്‍ മേലാളലായവര്‍കക്ഷിരാഷ്ടീയ പകിടയുരുട്ടുവോര്‍പക്ഷംതിരിഞ്ഞു വാദിക്കുവോരെങ്കിലുംനിക്ഷേപമേറ്റുവാന്‍ ഒന്നായി നില്‍ക്കുവോര്‍ഭിക്ഷയാചിക്കയാണപ്പോഴുമേഴകള്‍ഭക്ഷണത്തിന്നായ്…