Category: വൈറൽ

നിങ്ങളുടെ അന്നം മുടക്കി

രചന : മിനി ഉണ്ണി ✍. ഇന്നവർ നിങ്ങളുടെ അന്നം മുടക്കികറുത്ത ദേവത അതേറ്റുപാടികോഴിക്കറി കൂട്ടി ഏമ്പക്കം വിട്ടുനാളെയവർ നിങ്ങളുടെ തലയറുക്കുംകറുത്ത ദേവത കണ്ണടയ്ക്കുംഭൂമിയുടെ അവകാശികളേ ഓടിമറയുകനിങ്ങൾക്ക് സമ്മതിദാനം ആധാറുരുപ്പടി കെടുപിടി ശൂന്യംതീൻമേശയിലൊരുവന്റെ രുചിമുകുളം ത്രസിക്കുന്നില്ലഎങ്കിലുംനേഹയുടെ പെട്ടകത്തിന്നിങ്ങളിലൊരുവന്റെ ബീജം ആവശ്യമുണ്ട്അടുത്തത് നിങ്ങളാണ്…

ഉപ്പുകാറ്റ് കൂട്ടി ഒരു കഷ്ണം കടല് തിന്നുന്നു

രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ ഉപ്പുകാറ്റ് കൂട്ടി ഒരു കഷ്ണം കടല് തിന്നുന്നുതിരകൾക്ക്ഒരു കളിയേ അറിയൂകുളം – കരകര – കുളംകടൽ വളരുന്നുണ്ട്തകർന്ന വീടിൻ്റെ വലുപ്പത്തിൽഒലിച്ച മണ്ണിൻ്റെ വണ്ണത്തിൽഎല്ലാവർഷത്തിലുംഞങ്ങളത് അളന്നെടുക്കാറുണ്ട്.കടൽ കണ്ട്വെയിൽ കൊണ്ട്മുടി കൊഴിഞ്ഞ്കാറ്റാടികാറ്റൊളിപ്പിച്ച്ചട്ടംപഠിപ്പിച്ച്മദപ്പാടൊഴിപ്പിച്ച്കാഴ്ച പോയ കാറ്റാടി.ഒരു പേക്കാറ്റ്പോണ പോക്കിൽകഴുത്തൊടിച്ചു.ഇനി പിന്നാലെ…

വയലാർ സ്മരണയിൽ

രചന : സി.മുരളീധരൻ✍ കൈരളിക്കൊരു സൂര്യ നുണ്ടായിരുന്നുസ്നേഹകാവ്യസുന്ദര കിരണാ വലിയർപ്പിക്കുവാൻ.ആവെളിച്ചവും ചൂടും സ്‌നിഗ്‌ദ്ധ രാഗവും പുത്തൻപൂവിളിയുണർത്തുന്നു ചേതനകളിലിന്നും.കരുണാർദ്രമായി സ്വാപ സ്വൈരമായന്തപ്പുരതമസ്സിൽ തപസ്സിരുന്നിരുന്നു കാവ്യാംഗന,പുലരിക്കതിരേൽക്കാൻ,ഹരിതാഭയും രക്തത്തുടിപ്പും തന്നിൽ ചേർക്കാൻ കൊതിചേ നിന്നുപാവംഅവളോമനയായി സൂക്ഷിച്ച മണിവീണാതന്ത്രികൾ മീട്ടാൻ വന്ന ധന്യരെ നമോവാകംഅവളെപ്പുൽകാൻ മന്ദം മണിവീണയിൽ…

അയലത്തൊരുവൾ

രചന : അജിത്ത് റാന്നി . ✍ അയലത്തവളുള്ള കാലത്തൊരു നാൾകളിവാക്കു ചൊല്ലി രസിച്ചിരിക്കേകവിളിണ നാണത്താൽ ചോന്നതും നിൻ്റെനുണക്കുഴി പൂത്തതും ഓർക്കുന്നു ഞാൻ. കൊഞ്ചിപ്പിണങ്ങുന്ന നാളുതൊട്ടെന്നുടെകൈവിരൽ കൂട്ടായ് എടുത്തവളിൽകാലം വർണ്ണങ്ങൾ ചാലിച്ചെഴുതവേകാമിനിയായവൾ കാതരയായ്. നാടും നാട്ടാരും നിൻ്റെ പെണ്ണെന്നോതിനാരായണക്കിളി ഏറ്റു ചൊല്ലേനാണം…

മലയാളങ്ങൾക്കിടയിലെപച്ചത്തുരുത്ത്

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍ മരതകം മിന്നുന്ന മലയാളകാന്തികൾമലയരയർ മൂളിയ മോഹനരാഗംമലയജയുക്തിയാനിർഗ്ഗളിക്കുമ്പോൾമലയാളമാനസം പ്രതിധ്വനിക്കുന്നു. മഞ്ജുളമായൊരു ഭൂമിക തന്നിലായിമാരുത മർമ്മരം ശൃംഗാരമാകന്ദംമേഘധ്വനികളാൽ മാരിയുതിരുമ്പോൾമയിലായിതാനന്ദനർത്തനമാടുന്നു. മിഹികാവൃതമാമലനിരനിരയൊത്തുമതിലുമില്ലാ പരശുരാമക്ഷേത്രത്തിൽമാനവമൂല്യങ്ങളായുയർന്നുയർന്ന്മാധവാരാമകേന്ദ്രനിതാനമായി. മോഹന കാനനം കാദംബരിയായിമല്ലികാനികുഞ്ജത്തിലായിരുന്ന്മാണിക്യരാഗങ്ങളാമോദമാകുമ്പോൾമൂർത്തമാംമാനസമലിഞ്ഞിടുന്നു. മധ്യമാവതിരസരാഗതരംഗിണിമൂളുന്നോരാനന്ദഭേരിയിലായിമുദിതമായൊരാമാനിനിയിലായിമുരജനാദമുഖരിതതന്ത്രിയായി. മോദമാമാരവമായഖിലവുമായതംമയൂഖരേണുവായലിഞ്ഞലിഞ്ഞ്മതിമുഖി തൻ്റെ ശ്രീവിലാസമായിമുക്താവലിയായന്ത്യമണിയായി. മുകുരമാനസമലങ്കാരകേളിയാൽമാറ്റൊലിയാകുന്ന പൂരമേളനത്തിൽമദമാത്സര്യഭേദങ്ങമില്ലാതൊഴുകിമെല്ലെമെല്ലെയായിസാഗരമലിയുന്നു. മോഹിനിഗാന…

ദീപാവലി ദീപം.

രചന : മധു നിരഞ്ജൻ ✍ മഷിക്കുഴമ്പുപോൽ രാവുരുകുമ്പോൾ,അവകാശമില്ലാത്തൊരന്ധകാരത്തിൽ,കൈത്തിരി നാളമായി നീയുണരുന്നു,ദീപാവലീ..നരകാസുരൻ വീണ മണ്ണിലുണർന്നൊര-ഗ്നിനാളമേ, നീയെരിയുന്നതെന്തേ?വിജയമോ, അതോ സ്നേഹപ്രകാശമോ?.​രംഗോലിയായി വർണ്ണങ്ങൾ വിതറി,വാതിൽപ്പടിയിൽ ലക്ഷ്മി തൻ കാൽപ്പാട്.മധുരത്തിൻ രുചിയുണ്ട് ചുണ്ടിൽ,കത്തുന്ന പടക്കം വെറും ശൂന്യമാം മനസ്സുകൾ.​ഇരുൾ നീക്കി വെളിച്ചം നിറയ്ക്കുന്നദിവസമിതു, ദീപാവലി.!മനസ്സിലെ കരിന്തിരി…

ദേവ്യേ..

രചന : സതീശൻ നായർ ✍. മഞ്ഞുകാലത്തെ മരം കോച്ചുന്ന തണുപ്പിൻറെ നിശബ്ദതയിലുംആർത്തു പെയ്യുന്ന മഴയുടെ ആരവത്തിലും ആ നാടിൻറെ ഒറക്കത്തിനെ കീറി മുറിക്കുന്നൊരു ശബ്ദമുണ്ട്.ദേവ്യേ…ദേവ്യേ…ദേവ്യേ….ഇതുകേൾക്കുന്ന അമ്മമാർ കുഞ്ഞുങ്ങളെ ചേർത്തു പിടിക്കും പേടിമാറ്റാൻ..പ്രാന്തികാളി…അതാണ് അവളെ എല്ലാവരും വിളിക്കുന്നപേര്..യഥാർത്ഥ പേരു ചിലപ്പോ അവൾക്കു…

ഞങ്ങളുടെബാല്യം-നിങ്ങളുടേതും*

രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഇതളിട്ടുണരുന്ന വർണ്ണമുകുളങ്ങളിൽതുളുമ്പിനിൽക്കുന്ന മരന്ദമാം ബാല്യമേ,രമ്യോദയത്തിൻ ചിറകുകൾ തന്നതാംനന്മാർദ്രലോകമേ,യലിവിൻ പ്രഭാതമേ, തുള്ളിത്തുളുമ്പുമൊരു മനസ്സുമായങ്ങനെ-മിന്നിത്തിളങ്ങി വളർന്നതാം സമയമേ,പ്രിയരമ്യ കവിതയായുള്ളിലൂടൊഴുകിയോ-രരുവിയാം മലയാള ഗ്രാമപ്രദേശമേ, മഴയായ് പൊഴിയുന്നഴകോടെ കരളിലായ്;മിഴിവിൻ വനികപോലുണരുന്ന ചിന്തകൾഏഴു വർണ്ണങ്ങളായെഴുതീല്ലെ,നിങ്ങളിൽതെളിഞ്ഞ ബാല്യത്തിന്റെ യാ,നല്ല സ്മരണകൾ? നവകാലമേ,യിന്നുമതുപോലെ കൂട്ടുകാർകിളികൾപോലുണരുന്നതില്ല,യാ;…

സാരസ്വതസാരം

രചന : രഘുനാഥ് കണ്ടോത്തു ✍ ശുഭ്രശൂന്യമനമാം കടലാസുതാളുമായ്സംഭ്രമിച്ചടിമുടി വിറയാർന്നഹൃത്തുമായ്ആദ്യാക്ഷരമർത്ഥിച്ചന്നൂ കാത്തിരൂന്നേൻവിദ്യാദേവി സാക്ഷിയായ് ഗുരുമുഖേ!മണ്ണായൊരെന്നെയീമണ്ണിലെഴുതിച്ചുമണ്ണാകുവോളമാലിപികളും മായുമോ?ഭൂമിയെമെല്ലെത്തിരിച്ചു കറക്കണംഭൂതകാലങ്ങളൊന്നാടിത്തിമർക്കുവാൻപള്ളിക്കൂടങ്ങളിൽ നിന്നുതുടങ്ങണംപള്ളികൊള്ളും ജ്ഞാനാംബികയെ വണങ്ങണംകള്ളമില്ലാബാല്ല്യങ്ങളിടകലർന്നിരിക്കണംവള്ളിനിക്കറിട്ട കൊച്ചുബാലനായ് മാറണം!വള്ളിയോടു പൂനുള്ളാൻ സമ്മതവും വാങ്ങണംനൂള്ളിമേനിനോവുമെന്നാലാശ്രമവും കൈവിടണം!ധരതിരിഞ്ഞുതേഞ്ഞബാല്യം വീണ്ടുമാസ്വദിച്ചി‐ടാംനരനിറഞ്ഞസന്ധ്യകളിൽ ഓർമ്മകളെ‐മേയ്ച്ചിടാം!പൊള്ളയാമിപ്പാഴ്മുളന്തണ്ടിന്‍ കൊഞ്ചലായി നീമുരളിയായി നീ ഗീതാസരസ്സിന്‍ കുഞ്ഞോളങ്ങളായിനീകള്ളിമുള്ളിൻകാടകറ്റി പൂവനങ്ങളായി…

കള്ളനും കുടുംബവും അമരക്കാരായി ആക്ഷേപഹാസ്യകവിത

രചന : അഡ്വ: അനൂപ് കുറ്റൂർ ; തിരുവല്ല. ✍ കണ്ഠകോടാലിയായൊരു കള്ളൻകണ്ടിടം തോറും കയറി ഇറങ്ങികണ്ണിലുണ്ണിയായിരുന്നൊരുകാലംകലങ്ങി തെളിയാനതു നേരായി. കടുവയേ പോലെ കനപ്പിച്ചിരുന്ന്കരളുറപ്പോടെ നെഞ്ച് വിരിച്ചവൻകല്ലെറിയുന്നോരേയാട്ടിയെതിർത്ത്കൊമ്പും കുലുക്കും കൊമ്പനേപ്പോൽ . കണ്ടാലാരും ഭയന്ന് വിറയ്ക്കുംകാലിൽ വീഴും കലി പൂണ്ടാലോകാളരാത്രിയിൽ അലഞ്ഞ്…