നരമേധം (വൃത്തം: അന്നനട )

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ദിനങ്ങളോരോന്നു കടന്നുപോകുമ്പോൾമനസ്സിൽ നൊമ്പരമിരച്ചുപൊന്തുന്നു!ഇനിയുള്ളകാലം പരമദുസ്സഹംകനവുകണ്ടു വാഴ്‌വഹോനയിച്ചിടാൻ!പകലിരവില്ലാതുറഞ്ഞു തുള്ളുന്നു,പകയൊടുങ്ങാതെ നരാധമരെങ്ങും!സമത്വസുന്ദര പ്രതീക്ഷകളുമായ്തമസ്സകറ്റുവാനൊരുമ്പിട്ടെത്തിയോർ,ഭരിച്ചുനാടിനെ മുടിച്ചുകൊണ്ടിന്നീ-യരുംകൊലകളെ തുണച്ചിടുന്നിതാ!അരുമസ്വപ്നങ്ങൾ തകർത്തെറിഞ്ഞേവ-മരാജകത്വങ്ങൾ നടത്തിടുന്നിതാ!കൊടുംചതികാട്ടിയൊരു സമൂഹത്തെ-യടിമകളാക്കി മെതിച്ചിടുന്നിതാ!ഇടനെഞ്ചു പൊട്ടിക്കരയാനല്ലാതെ,അടരാടീടുവാനിവിടാർക്കാവുന്നു?അപഥസഞ്ചാരം നടത്തിജീവിതംകരുപ്പിടിപ്പിക്കാൻ മുതിർന്നിടുന്നോരേ,ചിതലരിച്ച ചെങ്കൊടികളുമേന്തി,ചിതകൾ തീർക്കുവാനണഞ്ഞിടുന്നോരേ,കപടവേഷങ്ങളനുവേലംകെട്ടി-യപമാനിക്കുന്ന ഭരണവർഗ്ഗമേ,ഇതിനൊക്കെക്കാലം മറുപടി നൽകു,-മതിവിദൂരമ,ല്ലടുത്തുനാളുകൾ!എവിടെനിങ്ങടെ ചുവന്നറഷ്യയും,എവിടെനിങ്ങടെ ചുവന്നചൈനയും?എവിടെനിങ്ങടെ സ്ഥിതിസമത്വത്തിൻനവനവാശയ പ്രകമ്പനങ്ങളും?മനുഷ്യത്വം…

” ഒറ്റമരത്തണലിൽ “

രചന : ഷാജു. കെ. കടമേരി ✍ തിക്കി തിരക്കി കുമറിവിയർത്ത ബസ്സ് യാത്ര കഴിഞ്ഞ്കോളേജിലേക്കുള്ള വഴിയിൽമഞ്ഞുണങ്ങാത്ത ഫുട്പാത്തിന്റെഅരിക് കടക്കുമ്പോഴുള്ളഒറ്റമരത്തണലിലാണ് അവനെപതിവായി കാണാറ് .വെയിൽതുള്ളികൾചിതറി വീഴാൻ മടി കാണിച്ചമഴമേഘക്കാറ് തുന്നിയനട്ടുച്ചയിൽ ഹോട്ടലിന്റെപിന്നാമ്പുറത്തെ എച്ചിലിലകളിൽകയ്യിട്ട് വാരി തിന്നരണ്ട് കുഞ്ഞ് കണ്ണുകൾകയ്യിൽ കൊടുത്ത അൻപത്രൂപ…

വസന്തം വിരുന്നുവന്നു

രചന : എം പി ശ്രീകുമാർ ✍ ഇന്നു വസന്തം വിരുന്നു വന്നുഇളംമഞ്ഞു തൂകി ചിരിച്ചു വന്നുനിന്റെ മുഖത്തേയ്ക്കൊഴുകി വന്നുനീരജം പോലെ നിറഞ്ഞുനിന്നുഅങ്ങനെതന്നെയവിടെ നിന്നുനിന്നെ പ്രണയിയ്ക്കുന്നെന്ന പോലെ !ചിന്തകൾ സിന്ദൂരം തൂകിടുന്നൊചെന്താമരപ്പൂങ്കവിളുകളിൽ !മന്ദാരപ്പൂമഴ പെയ്തിടുന്നുചന്ദനഗന്ധം പരന്നിടുന്നുചെമ്മാനകാന്തി പടർന്നിടുന്നൊ !ചെങ്കതിരോൻ വന്നുദിച്ചിടുന്നൊ !ചന്ദനത്തെന്നലുലാത്തിടുന്നൊ…

🪴 മാനസ വൃന്ദാവനത്തിലൂടെ🪴

രചന: കൃഷ്ണമോഹൻ കെ പി ✍ മധുബിന്ദുവിറ്റുന്ന മലരിതൾ പോലൊരുമഹിതപ്രഭാതത്തിൻ ചെന്നിറത്തിൽമതിമറന്നോതുന്നു വാക്കുകൾ മത്സഖേമനമോടെ നേരുന്നു, സുപ്രഭാതംനീളെപ്പരക്കുന്ന നവ്യസുഗന്ധത്താൽപൂരിതമാകുന്ന യാമമൊന്നിൽനീരജം പുഷ്പദലങ്ങൾ വിടർത്തിയോപൂവണിഞ്ഞോ,രാഗ വിസ്മയങ്ങൾമാനസമെന്നൊരു നാദവിപഞ്ചികമാധുര്യമുള്ളൊരു ഗാനവുമായ്മായാത്ത രോമാഞ്ചകഞ്ചുകം ചാർത്തിയമാമകപ്പുൽക്കുടിൽ സാനുവിങ്കൽമാനത്തു നിന്നൊരു മഞ്ജുള ഗാത്രി പോൽമാദക സ്വപ്നം പറന്നിറങ്ങീപാത തന്നോരത്തു…

“വെളിവു നിറഞ്ഞോരീശോ…” രചിച്ചത്കൊട്ടാരത്തില് ശങ്കുണ്ണി

രചന: ജോബ് (ഗിന്നസ്) പൊറ്റാസ് ✍ ഓര്ത്തഡോക്സ് സഭയിലെ വിശുദ്ധ കുര്ബ്ബാന ആരംഭിക്കും മുമ്പുള്ള “വെളിവു നിറഞ്ഞോരീശോ…”എന്ന ഗാനം എഴുതിയത് ഒരു ഹിന്ദുവാണെന്ന് എത്രപേര്ക്ക് അറിയാം?. ഐതിഹ്യമാല എന്നകൃതിയിലൂടെ നമുക്കെല്ലാം സുപരിചിതനായകൊട്ടാരത്തില് ശങ്കുണ്ണിയാണ് പ്രസിദ്ധമായ ഈഗീതം രചിച്ചിട്ടുള്ളത്. ഈ ഗാനം മാത്രമല്ല…

ഗ്രാമ കാഴ്ച

രചന: സുചിത്ത് കലാസ്✍ ഗ്രാമ കാഴ്ചകിഴക്കങ്ങു ദൂരെചിരിതൂകി നിന്നിടുംപച്ച പുൽ മേടയുംനെൽകതിരുകൾ –പൂത്തു ലഞ്ഞീടുമിവയലേലകളുംഅതി സുന്ദരം കാഴ്ചകൾഅരികിൽ –ശാന്ത സ്വരൂപനായ് –വാണിടുംശിവസന്നിധിയുംഒട്ടു ദൂരെ –അറിവിൻ നിറകുട –ങ്ങളാൽചിരിതൂകി നിൽക്കുമിപള്ളി കൂടങ്ങളുംഒരു മയായ് –.. ഒരു കുടകീഴിലെ ന്നപ്പോൽസ്നേഹ വാത്സല്യം –പുൽകിടുംഒരു കൂട്ടം…

ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2024 ഹൂസ്റ്റൺ റീജിയൻ റെജിസ്ട്രേഷൻ മെയ് 19 വരെ!

ഫാ .ജോൺസൺ പുഞ്ചക്കോണം✍ ഹൂസ്റ്റൺ: മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സതേൺ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന സതേൺ (ഹൂസ്റ്റൺ-ഡാളസ്-സാൻ അന്റോണിയോ, ലഫ്ക്കിൻ-ഡെൻവർ-ഒക്കലഹോമ) റീജിയൻ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2024-ന്റെ റെജിസ്ട്രേഷൻ മെയ്…

34-മത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെൻറ് ന്യൂയോർക്കിൽ ഒരുക്കങ്ങൾ പൂർത്തിയായി; എം. എൽ.എ. മാണി സി.കാപ്പൻ മുഖ്യാതിഥി

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കൻ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മുപ്പത്തി നാലാമത് ജിമ്മി ജോർജ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂര്ണമെന്റിനുള്ള ഒരുക്കങ്ങൾ ന്യൂയോർക്കിൽ പൂർത്തിയായി. മെയ് 25, 26 (ശനി, ഞായർ) ദിവസങ്ങളിലായി ന്യൂയോർക്ക് ക്വീൻസ് കോളേജിൻറെ ഇൻഡോർ സ്റ്റേഡിയത്തിൽ…

ഭൂമിയുടെ അവകാശികൾ

രചന : ബി. സുരേഷ് കുറിച്ചിമുട്ടം ✍ പഞ്ചകംവിട്ടൊഴിഞ്ഞൊരാമാനവൻപഞ്ചതന്ത്രവുംപ്പയറ്റി മരണമേറുന്നതിൻമുന്നേപച്ചമണ്ണിന്നവകാശിയായിടാൻപടികളെത്രയോകയറിയിറങ്ങിത്തളരുന്നുപാടിയപ്പാട്ടിലെ വരികളുംപാണനും മറന്നുപോയിപാതയോരത്തും പടിക്കെട്ടിലുംപതംപറഞ്ഞിരിപ്പൂ പാവമീഭൂമിതന്നവകാശികൾപലപലനാളായ് മാറിവന്നിടുംപലഭരണത്തിൻക്കെടുതികൾപകുത്തേകുവാനില്ലിവർക്കായ്പായവിരിച്ചുറങ്ങുവാനൊരുപിടിമണ്ണുംപഞ്ഞവും പട്ടിണിയുംപതിരാവാത്തൊരുനാളുംപരിഹാരമില്ലാതെയിന്നുംപരിപൂർണ്ണമാകാതങ്ങനെപാരിലിവരും മനുഷ്യർപാലം കടക്കുവോളംപലപല വാഗ്ദാനമേകിപമ്പരവിഡ്ഢികളാക്കിടുന്നുപവിത്രമണ്ണിന്നുടയൻ മതജാതിവർഗ്ഗമല്ലപാവനമീഭൂമിയിൽ മനുഷ്യനുടയൻപാടുന്നതുഞ്ചൻ്റെതത്തയുംപതിരില്ലാക്കതിരായ് കാണുമാനാളെന്നും

രണ്ടാംകെട്ട്

രചന : സബിത രാജ് ✍ അവള്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് നേര്യതിന്റെഞൊറിവ് നന്നാക്കുന്ന തിരക്കിലായിരുന്നു.നേര്യതിന്റെ അറ്റത്ത അഭംഗിയായി തൂങ്ങി കിടന്ന ഒരു നീണ്ട നൂലിനെ അയാള്‍ തന്റെ വിരലുകൊണ്ട് ചുറ്റിയെടുത്ത് പൊട്ടിച്ച് കളഞ്ഞു.അയാള്‍ അവളെ ഒന്നുകൂടി നോക്കി.ഒറ്റത്തവണ!ചുവന്ന ഞരമ്പുകൾ തെളിഞ്ഞ്…