ആ രാത്രി💚

രചന : ശിവൻ✍ സമയം രാത്രി ഏതാണ്ട് രണ്ടു മണി.നിർത്തടി ഒരുമ്പട്ടവളെ..അവളുടെയൊരു പേറ്റ്നോവ്.വയസ്സാം കാലത്ത് പണി ഉണ്ടാക്കി വെച്ചിട്ട്ഇരുന്നു കരഞ്ഞു ബാക്കിഉള്ളോരുടെ ഉറക്കംകൂടി കളയും നാശം.ഇരുട്ട് മൂടിയ ജയിൽ മുറിയിൽ ഉറക്കം നഷ്ടപ്പെട്ടസഹതടവുകാരിയുടെ അലർച്ച കേട്ട് പൂർണ്ണഗർഭിണിയായ ഷീല ഒരു നിമിഷം…

ഇടവഴി

രചന : യൂസഫ് ഇരിങ്ങൽ ✍ ഇടവഴി തുടങ്ങുന്നിടത്ത്കരുതലോടെകെട്ടിപ്പിടിച്ചുനെറുകയിൽ ഉമ്മവെയ്ക്കാനെന്നോണംകണ്ണ് നട്ട് നിൽക്കുന്നൊരുപേര മരംഅവിടെ തന്നെ ഉണ്ടാവുംവളവു തിരിയുന്നിടത്ത്തലയുയർത്തി നിൽക്കുന്ന അരയാൽമരത്തിന് കീഴെഇപ്പോഴുംവെയിൽ വീണുചിതറുന്നുണ്ടാവുംകൈതക്കാട് നിറഞ്ഞചെറിയ തോട് കടന്ന്വയലിലേക്ക് തിരിയുന്നിടത്ത്കാശി തുമ്പപ്പൂക്കൾനിറയെ വിരിഞ്ഞു നിൽക്കുന്നുണ്ടാവുംപുഴക്കരയിലേക്കുള്ളവഴിയിൽതെളിനീർ ചാലിൽപരൽ മീനുകൾമിന്നുന്ന മണൽതരികളിലേക്ക്ഊളിയിടുന്നുണ്ടാവുംതാറിട്ട റോഡിൽ നിന്ന്വീട്ടിലേക്കുള്ളഇടുങ്ങിയ…

ശിൽപ്പഹൃദയം

രചന : ജിതേഷ് പറമ്പത്ത് ✍ പുതുജൻമമേകിയരാജശിൽപ്പീനീയെന്നെയെങ്ങിനെതൊട്ടറിഞ്ഞു…ശിലയായ്കറുത്തൊരെൻവ്യർത്ഥജന്മംനീയെന്നുമെങ്ങിനെസാർത്ഥകമാക്കി…മനസ്സിൽ വരച്ചിട്ടചിത്രമെന്നിൽചാരുതയോടെ നീവാർത്തിട്ടതെങ്ങിനെ…ശിലയിൽ മയങ്ങുമെൻശിൽപ്പഭാവംനീയേതു മിഴികളാൽകണ്ടറിഞ്ഞു…നിൻ കൈകളേന്തിയകൊത്തുളിയിന്നോരുമാന്ത്രിക ദണ്ഡെ-ന്നറിയുന്നു ഞാൻനോവുകളേകിയദണ്ഡനമൊക്കെയുംശിൽപ്പം പകർത്തുവാ-നെന്നറിയുന്നു ഞാൻ…നോവുകളേൽക്കാതെശിലകളീ മണ്ണിൽശിൽപ്പമാവില്ലെ-ന്നറിയുന്നു ഞാൻ…ശിൽപ്പിയ്ക്കൊതുങ്ങാത്തശിലകളീ ഭൂവിൽശിൽപ്പമാവില്ലെ-ന്നനുഭവമാണ് ഞാൻ…

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചാൽ നമ്മുടെ റോഡുകൾ കൂടുതൽ സുരക്ഷിതമാകുമോ?

രചന : വൈശാഖൻ തമ്പി ✍ സംശയമാണ്.ലെവൽ ക്രോസ്സിലൂടെ വണ്ടിയുമായി പോയിട്ടുണ്ടോ? ഒരു ട്രെയിൻ കുറുകേ പോകാനുണ്ട് എന്നതാണ് അവിടെ നമുക്ക് തടസ്സമായി നിൽക്കുന്നത് എന്നതാണ് തിയറി. അതായത്, ട്രെയിൻ പോയി, ഗേറ്റ് തുറന്നാൽ നമുക്കും പോകാം. പക്ഷേ അത് നടക്കാറുണ്ടോ?…

വട്ടക്കണ്ണട.

രചന : ബിനു. ആർ ✍ വട്ടകണ്ണാടിയിൽ ഒതുങ്ങിനിൽക്കുമൊരുമുഖംവട്ടമുഖം അർദ്ധമേനിയിലെ വസ്ത്രംജന്മം മുതൽ നമ്മളിൽ ഉൾച്ചേർന്നിരിക്കവേസത്യം ധർമ്മം എന്നിത്യാദി സത്കർമ്മങ്ങൾജീവിതത്തിലുടനീളം വേണമെന്നുത്ബോധിപ്പിച്ചവൻമഹാത്മജിയെന്നു മനസ്സിൽ കുറിപ്പിച്ചിട്ടവൻ.സ്വാതന്ത്ര്യം തന്നെയമൃതമെന്നുപാടിപ്പതിപ്പിച്ചത്സ്നേഹം നിറഞ്ഞൊരുറവ ചിന്തകളിൽഹരേ റാം എന്നുള്ളിൽ ചിന്തിപ്പിക്കവേ,നിറഞ്ഞ സ്വയം ബോധനത്തിന്റെ പാതയിൽവഴികാട്ടിയായി.വൈക്കത്തിൽ ദണ്ടിയിൽ മഹാത്മ്യമോതുംനേരായമാർഗത്തിൻ നേർമ്മയിൽരാജ്യനന്മയ്ക്കായ്പാതവെട്ടിത്തെളിച്ചവൻകൈവല്യത്തിൻ…

ഈശ്വരസങ്കൽപ്പങ്ങൾക്ക് മങ്ങലേൽക്കുന്ന കാഴ്ച.

രചന : സിജി സജീവ് ✍ ഈശ്വരസങ്കൽപ്പങ്ങൾക്ക് മങ്ങലേൽക്കുന്ന കാഴ്ചകളാണ് കണ്ണിനുമുന്നിൽ നിരന്തരം നടക്കുന്നത്,,എവിടെയാണ് നമ്മൾ പോകേണ്ടത്????ആരെയാണ് നമ്മൾ ആശ്രയിക്കേണ്ടത്????ചിലർക്ക് മാത്രം എന്താണ് ഇങ്ങനെ പ്രശ്നങ്ങൾ?????സത്യത്തിൽ ദൈവങ്ങൾ ഉണ്ടോ????ഉണ്ടെങ്കിൽ അവരിതൊന്നും കാണുന്നില്ലേ????വളരെ ചെറുപ്പത്തിലേ ആ സ്ത്രീ അനാഥയായി മാറി,,മാതാപിതാക്കൾ പലപ്പോഴായി നഷ്ടപ്പെട്ടപ്പോൾ…

അരിശം,

രചന : പത്മിനി കൊടോളിപ്രം✍ നിഴലുമായ്ച്ചു നടന്നൊരെൻ നാളുകൾതിരികെ വന്നെന്നറിയുന്നതിന്നു ഞാൻഅരികിലാരുമറിയാതെഴുതിയെൻമനസ്സുകാണുന്ന സങ്കൽപമൊക്കെയുംഒഴുകി നീങ്ങി യ കലേക്കു പോകുമെന്നോർമകൾ മെല്ലെ തിരികെയെടുത്തിടാൻവഴിയിലെങ്ങോ കളഞ്ഞു പോയെന്നുടെ ഹൃദയമിന്നു തിരികെ വരുത്തിഞാൻഅറിയുകില്ല യി പുലരിയിൽഞാനെഴുതുമി വാക്കിൻ പൊരുളുകൾകടുത്ത വിദ്യേഷ മുള്ളിൽനിറച്ചു ഞാൻകനത്ത ഭാവവുമേറ്റി നടന്നതായ്നിറഞ്ഞ…

പ്ലവനതത്വം

രചന : സെഹ്റാൻ ✍ ജീവിതംഒച്ചിനെപ്പോൽവിരസമിഴയുകയല്ലോഎന്ന ആത്മഗതത്തിന്മറുപടി പോൽകണ്ണാടിയിലെപ്രതിബിംബംഅവൾക്ക്നരച്ച മുടിയിഴകൾചൂണ്ടിക്കാട്ടി.ചുളിവീണകൺതടങ്ങളും.ബാത് ടബ്ബിൽകിടക്കേഅവളിൽപുതിയൊരാശയത്തിൻമുളപ്പ്.തത്വചിന്തകആയാലോ?ചിന്തകൻമാർധാരാളം.ചിന്തകമാരോവളരെ വളരെവിരളം.ബാത്ടബ്ബിൽനിന്നുംപിടഞ്ഞെണീറ്റ്റോഡിലേക്കവൾനഗ്നതയോർക്കാതെ!യുറേക്കാ…ആവേശത്തോടവൾവിളിച്ചുകൂവുന്നു.സ്വാതന്ത്ര്യത്തിൻ്റെ,തിരിച്ചറിവിന്റെകാഹളം!വിരളുന്ന നഗരം.മൂക്കത്ത് പതിയുന്നവിരലുകൾ.ക്യാമറാഫ്ലാഷുകൾ.മൊബൈൽഫോൺകണ്ണുകൾ.ക്രമം തെറ്റുന്നട്രാഫിക്.സ്തംഭനം!സ്തബ്ധത!ഏറ്റവുമൊടുവിൽപതിവുപോലെനിയമപാലകർ!യുറേക്കാ….വീണ്ടുമവളുടെഅലർച്ച!“ചിന്തിക്കൂ, അതൊരു ആണായിരുന്നു.നിനക്കത് സാധ്യമല്ല.”അവരവളെതിരുത്തുന്നു.പിന്നെ,റോഡിലൂടെവലിച്ചിഴയ്ക്കുന്നു.ഇപ്പോൾ,അവളുടെതുടയിടുക്കിൽനിന്നുംരക്തപ്പുഴയുടെപ്രവാഹം.മുങ്ങിത്തുടങ്ങുന്നനഗരം!അവളുടെആർത്തവനാളുകൾക്ക്ശേഷംനഗരത്തിൽ നിന്നുമാരക്തപ്പുഴവറ്റിപ്പോയേക്കാം.അപ്പോഴുംഅടിത്തറയിളകിയകെട്ടിടഭിത്തികളിൽത്തട്ടിഅവളുടെഅലർച്ചകളങ്ങനെഉച്ചത്തിലുച്ചത്തിൽപ്രതിധ്വനിച്ചേക്കാം.യുറേക്കാ….🟫

പ്രണയനീരദങ്ങൾ.

രചന : ബിനു. ആർ✍ വാനത്തിൽ ചെറുചെതുമ്പലുകൾപോൽനീരദങ്ങൾ നിറഞ്ഞിരിക്കെ,ഭൂമിപ്പെണ്ണിന്മീതെനനുത്തഹിമകണംപോൽമഴനിലാവ് പൊഴിയവേ,എൻമനസ്സിൻസങ്കല്പത്തിൽ നിറയുന്നുവെൺചന്ദ്രലേഖതൻ പ്രണയനീരദങ്ങൾ!കഴിഞ്ഞ കൊഴിഞ്ഞനിലാവുകളിലെപ്പോഴോപ്രണയംവന്നുവാതിലിൽമുട്ടുമ്പോഴൊക്കെയും പരിഭവക്കടലുകൾവേലിയേറ്റങ്ങളാകവേചിന്തകളിലൊക്കെയും പ്രണയചന്തങ്ങൾവന്നു നിറയുമ്പോഴൊക്കെയുംതളിർക്കുന്നചിരകാലസ്വപ്നങ്ങളൊക്കെയും,പൂക്കുന്നകൈതപ്പൂമണം പോൽ,സുഗന്ധം പരത്തുന്നു.!മഴയുംതണുപ്പുംരാവും ഉദിച്ചുന്മാദിനിയായ്മദിക്കവേ , കറുകറുത്തപ്രണയനീരദങ്ങൾകണ്ടു, രാക്കിളികൾകൊക്കുരുമിക്കുറുകുന്നുരാക്കോഴികൾ രാഗാർദ്രഗാനം മുഴക്കുന്നു!

ആരാധന..

രചന : പട്ടം ശ്രീദേവിനായർ ✍ കണ്ണുകൾ അടച്ചു ഞാൻ കിടന്നുപുലരാൻ ഇനിയും സമയം ബാക്കി. എത്രശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്ത രാത്രി.ഇനിയും ഒരു പകലിനു വേണ്ടി ഞാൻ കണ്ണുതുറക്കണമല്ലോ? ഒട്ടേറെ ചോദ്യവും ഉത്തരവും രാത്രിയിലെ ഈ സമയങ്ങ ളിൽതന്നെ ഞാൻസ്വയം ചോദിച്ചു…