Category: വൈറൽ ന്യൂസ്

വാകമരച്ചുവട്ടിൽനീ മാത്രം

രചന : ആർ എം വി രാജൻ ✍️ വാകമരച്ചുവട്ടിൽ ഏതോ സ്മരണകൾ കുഴിച്ചുമൂടുമ്പോൾനിന്നെ ഓർക്കാതിരിക്കുന്നതെങ്ങനെ?പോയ കാലത്തിൻ നോവുകൾ നിന്നെ നോവിച്ചുവോപോയ കാലത്തിൻ പ്രണയമെന്നവാക്കുകൾ നിന്നെ പ്രണയിച്ചുവോ,വിപ്ലവം പാടിയ വാകമരച്ചുവട്ടിൽഇന്നേതോ സ്മൃതി മണ്ഡപം ഉയരുന്നുനീ രക്തസാക്ഷിയോ അതോവാക്കുകൾ അഗ്നിയായി ജ്വലിക്കുമീവാകമരച്ചുവട്ടിൽ ഇന്നേതോനിശബ്ദവിപ്ലവം…

മരണം കുരുക്കുന്ന വീടുകൾ

രചന : അസീം ആനന്ദ്✍ 🏡വീട് ഏതൊരു മനുഷ്യൻ്റെയും സ്വപ്നമാണ്. അവർ സ്വരുക്കൂട്ടി ഒരുക്കിയ സ്വർഗ്ഗമാണ് വീട്. അത് ഒരുവൻ്റെ അടയാളവുമാണ്.👷തൊഴിലിടത്തിൽ നിന്നും കയറിവരുമ്പോൾ ഉള്ളിൽ ഘനീഭവിച്ചു കിടക്കുന്ന ജോലിഭാരം മുറ്റത്തിറക്കി വച്ച് വീട്ടിനുള്ളിൽ കയറി അഴുക്കിനെ കഴുകികളഞ്ഞ് സ്വസ്ഥമായിരുന്ന് പാട്ടുകേട്ട്…

ദൈവവും ചെകുത്താനും

രചന : ജോയ് പാലക്കമൂല ✍ അങ്ങുയരങ്ങളിൽ,അനന്തതയിലെങ്ങോ,ഇലകൊഴിഞ്ഞൊരു മരത്തിലെന്ന പോലെ,ചിലപ്പോൾ വരണ്ടപർവ്വത മുകളിലായ്,അവിടെയാണ് ദൈവത്തെ കാണാറുള്ളത്അവൻ സ്തുതി-കേൾക്കാനിരിക്കുകയാണ്ഞാനവനോടായി ഏറെ പ്രാർത്ഥിച്ചു,ഏറെ യാചിച്ചുനിൻ്റെ പ്രാർത്ഥനകൾ,അതളവിലും കുറഞ്ഞുപോയി!അവനരുളിചെയ്തു.ഞാനവൻ്റെ മഹത്വങ്ങൾപിന്നെയുമൊത്തിരി വാഴ്ത്തി.ഇനിയും… ഇനിയും…പ്രാർത്ഥനകളിൽ ,കാണിക്കയിടുന്നതിൽ….നീ പിശുക്കുനാണ്ദൈവം കണക്കു പറഞ്ഞു.എന്തിനാണ് ഇത്രയും പ്രാർത്ഥന,പുഴുങ്ങി തിന്നാനോ?ക്ഷമ തീർന്നപ്പോഴറയാതെൻ്റെവായിൽ നിന്നുതിർന്നുപോയി.ദൈവം…

🙏ആറ്റുകാലമ്മയ്ക്ക് പ്രണാമം 🙏

രചന : പട്ടം ശ്രീദേവിനായർ ✍ ആറ്റുകാൽ വാഴും അമ്മേഭഗവതി…..,,,..കാത്തരുളീടണേദേവി, എന്നും,ഞങ്ങളെയും…🙏 ..നീ…. 🙏 ആധിയും വ്യാധിയുംഅകറ്റിടണേ അമ്മേ,ആദിപരാശക്തി ദേവിനീയേ ….🙏 അല്ലലുകൾ താണ്ടി…അജ്ഞതകൾ നീക്കി.അമ്മേ ഭഗവതികാക്കണമേ…..നീ. 🙏 ദേവിയും നീ…ശ്രീദുർഗ്ഗയും നീശ്രീരുദ്രയും നീ…..ശ്രീഭദ്രകാളിയും നീയേ……..🙏 അമ്മേ ഭഗവതിനിത്യ കല്യാണി….നിൻചരണാംബുജംഞങ്ങൾ…..വണങ്ങിടുന്നേൻ…..🙏 മംഗളരൂപിണി….മംഗല്യ…

ശരിക്കും, ഞാൻ ജീവിക്കുന്നത് ഇരുണ്ട കാലത്താണ്!

രചന : ജോർജ് കക്കാട്ട്✍ നിഷ്കളങ്കമായ വാക്ക് വിഡ്ഢിത്തമാണ്.മിനുസമുള്ള നെറ്റി സംവേദനക്ഷമതയെ സൂചിപ്പിക്കുന്നു.ചിരിക്കുന്നവൻ ഭയങ്കര വാർത്തയുണ്ട്ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മാത്രം.ഇത് ഏതുതരം സമയങ്ങളാണ്?മരങ്ങളെക്കുറിച്ചുള്ള സംഭാഷണം ഏതാണ്ട് കുറ്റകരമാണ്കാരണം, എത്രയോ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള മൗനം അതിൽ ഉൾപ്പെടുന്നു!തെരുവിലൂടെ ശാന്തമായി നടക്കുന്നവൻഅവൻ ഒരുപക്ഷേ ഇനി അവൻ്റെ സുഹൃത്തുക്കൾക്ക്…

എന്റെ പെങ്ങൾ

രചന : എൻ.കെ.അജിത് ആനാരി✍ പുലരിക്കു കുങ്കുമം പൂശും കതിരോന്റെപ്രഭയിൽക്കുളിച്ചു വസുധ നില്ക്കേ,ഒഴുകി വന്നെത്തിയ മന്ദപവനനെൻകാതിൽ മൊഴിഞ്ഞുപോയ് സുപ്രഭാതം ഒരുതിത്തിരിപ്പക്ഷിയരികത്തെ തെച്ചിയിൽചിലതൊക്കെച്ചൊല്ലിച്ചിലച്ചിരിക്കേ,കുലവാഴക്കൈയിൽ വടക്കോട്ടു നോക്കിവിരുന്നു വിളിക്കുന്നു കാക്കപ്പെണ്ണ് ! ഉടനെന്റെയോർമ്മയിൽ പഴയകാലത്തിന്റെസ്മൃതിവന്നു കണ്ണിൽ തിളങ്ങിനില്ക്കേഅറിയാതെയുളളിൽ തിടുക്കമായെന്നുടെനേർപെങ്ങൾ വരുമെന്ന ചിന്തയായി ഒരുപായിൽ ഇടിയും…

🔸കോട്ടയം സി എം എസ് കോളേജിലെ ‘കെമിസ്ട്രി’ അദ്ധ്യാപകൻ, കഥപറച്ചിലിൻ്റെ ‘ആൽക്കമിസ്റ്റാ’യി മാറിയകഥ…. 🔸

ആർ. ഗോപാലകൃഷ്ണൻ✍ മലയാളത്തിൽ ഏറ്റവുമധികം കുട്ടികൾ വായിച്ചിട്ടുള്ള പുസ്തങ്ങളിൽ ഒന്നാണ് പ്രൊഫ എസ്. ശിവദാസിൻ്റെ ‘വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം’: ഈ രൂപത്തിൽ വിശേഷിപ്പിച്ചാൽ ‘എഴുതിയാലും എഴുതിയാലും വറ്റാത്ത ഒരു സർഗ്ഗധാര’യാണ് ശിവദാസ് സാർ.‘കുട്ടികളുടെ പ്രീയ എഴുത്തുകാരൻ’, ‘മലയാളത്തിലെ ജനപ്രീയ ശാസ്ത്രമെഴുത്തുകാരൻ’…

ഞാറ്

രചന : രാജേഷ് കോടനാട്✍ ശവത്തെ പുതപ്പിച്ച രാമച്ചത്തിൽകുത്തിവെച്ച ചന്ദനത്തിരിക്കൂട്ടം പോലെ,ഞാറ്ഉണങ്ങിയ പുല്ലുകൾക്കടിയിൽവയലിൻ്റെ ജഡംവിണ്ടു പൊട്ടിയകണ്ടത്തിൽ നിന്നുള്ളഅഗ്നിയെസമരപ്പന്തലിലേക്ക്കൊടിയായ് പറത്തുമ്പോൾശംഭുവും അംബാലയുംകരിഞ്ഞ കതിരിൻ നിശ്വാസങ്ങളാൽകണ്ണീർ വാതകത്തിന്പ്രതിരോധം തീർക്കുന്നുഹൃദയം,തിരിഞ്ഞു കൊണ്ടേയിരിക്കുന്നവലിയൊരു പങ്കയാണ്ട്രാക്ടറിൻ രക്തക്കുഴലുകളിൽ നിന്ന്പൊട്ടിയൊഴുകുന്നത്പ്രതിരോധത്തിൻ്റെബാരിക്കേഡുകളാണ്തകർക്കപ്പെടുന്നപൊലീസ് കവചങ്ങളിൽചുറ്റിക,പഞ്ചാബിൻ്റെയും ഹരിയാനയുടെയുംഗോതമ്പുപാടങ്ങളിൽപടഹധ്വനികളുയർത്തുന്നുണ്ട്അരിവാളെന്നത് ,ഞങ്ങടെ വികാരമാണ്കൊയ്തും മെതിച്ചുംകുത്തിയും വേവിച്ചുംവിശപ്പു തീർന്ന്നക്ഷത്രമുദിച്ച…

പ്രണയ ദിനം

രചന : ജയശങ്കരൻ ഓ ടി ✍ മറന്നുവോ സഖീ,യൊരിക്കൽ നീ തിങ്ങുംകദനവും പേറിയൊരു പ്രദോഷത്തിൻമുഖാവരണത്തിൽനിറഞ്ഞകണ്ണുമാ-യിവൻ്റെ പോക്കുവെയ്ൽകടന്നു ചെല്ലാത്തമുറിയിൽ വേനലിൽവിടർന്ന താമരയിതളു പോലിളംചുവപ്പു വീശിയമുഖവുമായ് മെല്ലെക്കടന്നു വന്നതുമിരുണ്ട നാഴികമ ണി യിലെ സൂചിയിടക്കിടെച്ചത്തുംപിടഞ്ഞുമോടിയുംവിമൂകമായെൻ്റെമിഴികളിൽ വന്നുതറച്ചു നിന്നതുംഒടുവിൽ നിൻ പദചലനമെൻ ഹൃത്തിൽമറവി നൂലുകൾകൊരുത്തു…

ഒരുജീവിതയാത്ര

രചന : മംഗളൻ. എസ്✍ ഒന്നായിത്തീർന്നതിൽപ്പിന്നെ നാമിന്നോളംഒന്നായ് തുഴഞ്ഞൊരീ ചങ്ങാടത്തിൽഒരുപാട് ദുർഘട ഘട്ടങ്ങൾ താണ്ടി നാംഒരുമയോടീയാത്ര തുടർന്നു.. ഒത്തിരി ജീവിത ഭാരങ്ങളേറ്റി നാംഒതിരി നാളായ് തുഴഞ്ഞിടുന്നുഒട്ടൊരുകൈത്താങ്ങുമായെത്തില്ലാരുമേഒട്ടും വയറുകൾക്കാരു തുണ! ഒക്കത്തെടുത്തു വളർത്തിയ മക്കളോഒക്കെ മറന്നുപേക്ഷിച്ചുപോയിഒറ്റക്ക് വിട്ടില്ല നാം നമ്മെയൊരുനാളുംഒറ്റപ്പെടുത്താനാളുണ്ടായെന്നാൽ.. ഒത്തിരി ജീവിതക്ലേശങ്ങളേറ്റി…