സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ സ്വദേശിനി മഞ്ജു വര്‍ഗീസ് ആണ് മരിച്ചിരിക്കുന്നത്. 37 വയസായിരുന്നു ഇവർക്ക്. ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഇവർ. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ്…

തിരിച്ചറിവ്…… Shyla Kumari

തിരിച്ചറിവ്..നഷ്ടപ്പെടുമ്പോഴാണ് നാ൦ഇഷ്ടത്തിന്റെ വിലയറിയൂ ന്നത്,,കരയാനാവാതെ മനസ്സ് പിടയൂമ്പോഴാണ്നാ൦ കണ്ണീരിന്റെ വിലയറിയുന്നത്.ചിരി നഷ്ടപ്പെട്ട് മനസ്സ് ഉഴലുമ്പോഴാണ്നാ൦ പുഞ്ചിരിയുടെ വിലയറിയുന്നത്.സ്നേഹിച്ചവരെല്ലാ൦ ഒറ്റപ്പെടുത്തുമ്പോഴാണ്നാ൦ സ്നേഹത്തിന്റെ വിലയറിയുന്നത്.പകര൦ ഒന്നു൦ ചോദിക്കാത്ത ചിലനല്ല സ്നേഹങ്ങളെ കണ്ടുമുട്ടിയപ്പോഴാണ്ഇതുവരെ കണ്ടതെല്ലാ൦ മിഥ്യയായിരുന്നെന്ന്നാ൦ തിരിച്ചറിയുന്നത്.ഇതെല്ലാ൦ തിരിച്ചറിയുമ്പോഴാണ് നാ൦നമ്മളെ തിരിച്ചറിയുന്നത്..

നേരറിവ് …. Ajikumar Rpillai

നേട്ടത്തിനായുള്ള ഓട്ടത്തിൽനീ വിരൽത്തുമ്പാൽ ലോകത്തുവിസ്മയം തീർക്കുമ്പോൾ,നിന്റെ വിശപ്പകറ്റാൻ എവിടെയോഒരുവൻ വിത്തെറിഞ്ഞിട്ടുണ്ട്.അവന്റെ വിയർപ്പു വിലകൂടിയകവറുകളിൽ വിപണനംചെയ്യപ്പെടുമ്പോഴും,വിശപ്പകറ്റാനവനൊരുവഴിതേടുകയാവാം.രമ്മ്യഹർമങ്ങളിൽ അന്നംതള്ളിനീക്കുമ്പോഴും,നിനക്കായവൻ അടിമയെപോലെനിലം ഉഴുതുമറിക്കയാകാം.അനന്തമായ ആകാശഭൂമിക്കുനീ അവകാശം സ്ഥാപിക്കുമ്പോഴും,അവന്റെ കിടപ്പാടംജപ്തിചെയ്യപെടുകയാകാം.വിലമതിക്കാനാകാത്ത ഈ ലോകത്തിനുനീ വിലയിടുമ്പോൾ,ഒരു വിലയുമില്ലാത്തവനായിഅവൻ വിലപിക്കയാകാം.വിശപ്പിന്റെ വിയർപ്പിന്റെവിലയറിയാതെ നീ വിലസുമ്പോൾ ,നിന്നെ ഊട്ടിയതിന്റെതിരിച്ചടവിൻ കടംപേറിആറടി മണ്ണിലുംസ്വസ്ഥതയില്ലാതുറങ്ങുകയാകാം.…

വഴിയമ്പലം. ….. ബിനു. ആർ.

രാപ്പക്ഷികൾ പറന്നുമാറി. ആകാശത്തുകൂടി വരഞ്ഞുപോയ ആ കണ്ണിന്റെ നോട്ടം ആ വഴിയമ്പലത്തു ചെന്നു തറഞ്ഞു നിന്നു. പണ്ടൊരു രാവിൽ ഭാമക്കൊപ്പം അവിടെയെത്തുമ്പോൾ… കിഷന്റെ ചിന്തകൾ ഇപ്പോഴും തുടരുകയാണ്. കിഷൻ കോളേജിൽ പഠിക്കുകയായിരുന്നു, അപ്പോൾ. കിഷൻ കോളേജിലെ ഗായകനും ഭാമ ഗായികയും. രണ്ടുപേരും…

ഒരു ‘അ’സാധാരണ കവിത …. വൈഗ ക്രിസ്റ്റി

‘ചുവരിൽ നിന്നുംകറുപ്പും ചുവപ്പും പക്ഷികൾപറന്നു കൊണ്ടിരുന്നു… ‘എന്നത് അത്ര അസാധാരണമായപ്രയോഗമൊന്നുമല്ലെന്നറിയാംആവർത്തിച്ച് പറഞ്ഞു പറഞ്ഞുള്ളമുഷിവുണ്ടു താനുംഎങ്കിലും ,ഏതാണ്ടിങ്ങനെയാണ്ഞാനെന്റെ കവിത തുടങ്ങിയത്എല്ലാ കവിതയ്ക്കും മുമ്പ്ഒരു തുടക്കക്കാരിയുടെ വെപ്രാളംഎനിക്കുണ്ട്…പോരാഞ്ഞിട്ട് കുറച്ചു നാളത്തെ ഇടവേളയുംഎഴുതിക്കഴിഞ്ഞതുംവരികൾ തിരിഞ്ഞെന്നെ നോക്കിപരിഹസിച്ചു ചിരിച്ചുഅത്രമേൽവിധേയത്വത്തോടെഎനിക്ക് വഴങ്ങിത്തന്നിരുന്ന ഭാഷയാണ് ,കനത്ത അധികാര ശബ്ദത്തിൽഎന്നെ തിരുത്താൻ…

ഇടനാഴികളിൽ ….. Jisha K

നമ്മൾ കണ്ടുമുട്ടിയപ്പോൾഇടനാഴികളിൽപ്രതിധ്വനിച്ചിരുന്നആ പുരാതനമായ ഗന്ധംനിനക്കതിന്റെ പച്ചനിറമുള്ള ചെവികൾ..അത്രയും ഇല പടർപ്പുകൾ നിറഞ്ഞ കേൾവികൾഞാൻ വെറുമൊരു മഞ്ഞപടർന്ന വേര്നമ്മൾ കണ്ടതിൽ പിന്നെകടലൊഴുക്കി നടന്നുഇലഞരമ്പുകൾനെടുകെയെന്നും കുറുകെയെന്നുംകടൽ മുറിവുകൾവരച്ചിട്ടുഉപ്പുമണം പേറിയ കാറ്റ്നിന്റെ വരവ്ആദി വചനം പോലെവ്യക്തവും പ്രവചിക്കപെട്ടതുംഉലഞ്ഞുശബ്ദമില്ലാതെഅതിന്റെനിസ്സഹായതയോടൊപ്പംഎന്റെ നാഴികമണികൾശൂന്യമായ കാണിക്കവഞ്ചിയിൽപെട്ടെന്ന് വെളിച്ചത്തിന്റെനാണയത്തുട്ടുകൾ.അനാദിയായ ഏതോ വാക്കിന്റെ പിറവിയ്ക്കുകാവൽ…

ഫ്രാന്‍സില്‍ പുതിയ നിയമം.

ഫ്രാന്‍സില്‍ നടന്ന തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ നിയമം സര്‍ക്കാര്‍ കൊണ്ടുവന്നു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് ബില്‍ അവതരിപ്പിച്ചത്. എല്ലാ മുസ്ലീം പള്ളികളും ആരാധനാലയമായി രജിസ്റ്റര്‍ചെയ്യണമെന്നും ബഹുഭാര്യത്വം അനുവദിക്കില്ലെന്നും പുതിയ നിയമം പറയുന്നു. കൂടാതെ നിയമവിരുദ്ധമായ കാര്യങ്ങള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളെ കണ്ടെത്തുമെന്നും…

വിരസത …. Kala Bhaskar

രണ്ട് ചായ നേരങ്ങൾക്കിടയിലെവിരസത ;രണ്ട് സന്ധ്യകൾക്കിടയിലെ രാത്രി,ഒരു കപ്പു കട്ടൻകാപ്പിക്ക്കൈ നീട്ടുന്നു.പൊടിയോപാലോതീയോ വെള്ളമോഇത്തിരിക്ക് മധുരമോബാക്കിയില്ലല്ലോഎന്ന് ഓർക്കുന്നു,മടുക്കുന്നു,തണുക്കുന്നു;വിരലുകൾ കോച്ചുന്നു.രണ്ട് കാലുകൾക്കിടയിലെവിരസതയിലേക്ക്രാത്രിയിലേക്ക്കൈകൾ,ഉടൽ മുഴുവനുംപിൻവലിക്കപ്പെടുന്നു.മറവിയുടെ പുതപ്പെടുക്കുന്നു.അവനവനിലേക്ക്ചുരുണ്ടുകൂടുന്നു.കാപ്പി ഒരു സ്വപ്നംപോലുമാവാൻസാധ്യതയില്ലാത്തചില മനുഷ്യർപുലർച്ചവരെയുംഉണർന്നിരിക്കുന്നു.

ഓഷോ ജന്മദിനം 11 Dec 1931 ….. Vinod Kumar Nemmara

നമ്മളധികം പേരും ജീവിക്കുന്നത് സമയത്തിന്റെ ലോകത്താണ്; കഴിഞ്ഞ കാലത്തിന്റെ ഓർമ്മകളിലും ഇനിയും വന്നിട്ടില്ലാത്ത ഭാവിയിലുമായി. വർത്തമാനത്തിന്റെ സമയാതീതതലത്തെ നാം വളരെ അപൂർവ്വമായേ സ്പർശിക്കാറുള്ളൂ. പെട്ടെന്നുണ്ടാകുന്ന ചില കാഴ്ചഭംഗികളിൽ അല്ലെങ്കിൽ പൊടുന്നെനെയുണ്ടാകുന്ന ചില അപകടസന്ധികളിൽ, പ്രണയിക്കുന്നവരുമായുള്ള കണ്ടുമുട്ടലിൽ അല്ലെങ്കിൽ അപ്രതീക്ഷിതമായവയിലുള്ള ആശ്ചര്യങ്ങളിൽ എന്നിങ്ങനെ.…

പുണ്യതീർത്ഥം …. ജയദേവൻ കെ.എസ്സ്

ബ്രഹ്മ താരോദയ ബ്രാഹ്മമുഹൂർത്തത്തിൽകർമ്മാനുഷ്ഠാനമോടൂഴിതന്നിൽ,പുണ്യതീർത്ഥം തളിച്ചീടുന്ന രശ്മികൾപുണ്യാഹമേകുന്നിരുട്ടുമാറ്റി..സുസ്മേരമോടംബരത്തിൽ വിളങ്ങിടുംതസ്മൈ വെളിച്ചമേകീടുവാനായ്,ദൃശ്യവിരുന്നോടുദിക്കുന്ന നേരത്ത്തസ്യ സൗന്ദര്യമിരട്ടിയാകും..ജന്മമെടുത്തനാൾതൊട്ടിന്നും നിന്നുടെനന്മയാൽ പാരിൽ കഴിഞ്ഞുപോകാൻ,തന്മാത്രയും ജപമാലയെണ്ണീടുന്നുഉണ്മയോടസ്തിത്വമുണ്ടാകുവാൻ..തദ്ദിനം വന്നുദിച്ചുത്തമനായ നീശുദ്ധിയോടേകുന്ന തൂവെളിച്ചം,മുഗ്ദ്ധ സംഗീതമായ് മന്നിലെത്തിത്തരുംദുഗ്ദ്ധമായ് സർവ്വം നുകർന്നു വാഴാൻ… ജയദേവൻ