Category: ടെക്നോളജി

എടിയേ..…

രചന : രേഷ്മ ജഗൻ ✍️ ഉച്ചക്ക് വരാടീ ന്നും പറഞ്ഞ് അതിയാനൊരു ഇറങ്ങി പോക്കുണ്ട്.തോളത്തു കിടന്ന തോർത്തു കുടഞ്ഞു പിന്തിരിഞ്ഞൊരു നോട്ടമുണ്ട്.വാതിൽ പടിയും ചാരിനെഞ്ചിലെ പിടച്ചിലും കണ്ണിൽ പേറി നിൽക്കുന്നവളോട്കഞ്ഞി കുടിക്കണേടിഎന്നൊരു ഓർമ്മപ്പെടുത്തലാണ്.കത്തുന്ന വെയിലും കടന്നു.ഇരുള് കീറിമുറിക്കുന്ന രാത്രിയും ചുമന്ന്വേലിക്കപ്പുറം“എടിയേ…അമ്മൂട്ടിയെ..”എന്നൊരു…

വെള്ളം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ വെള്ളം തുള്ളിയും കളയരുതേതുള്ളിയായ്ത്താഴെ വരുന്നതല്ലേഒഴുകുവാനുള്ളിൽ കൊതിയല്ലേതടയുവാൻ മനുഷ്യൻ ശ്രമിക്കയല്ലേ? കരയെപ്പുണരുന്നത് പതിവല്ലേകരയില്ലാതാക്കുന്നത് നമ്മളല്ലേനമ്മുടെചെയ്തികൾ മറയ്ക്കരുതേമലിനമാക്കുന്നത് നമ്മൾ തന്നെയല്ലേ? കടലിൽപ്പോയ്ച്ചേരുക ദൗത്യമല്ലേകടലമ്മ കാത്തുകാത്തിരിക്കയല്ലേപ്രകൃതിയരുളിത്തന്ന വരമല്ലേവരമാറ്റിവരയ്ക്കുന്നത് മനുഷ്യനല്ലേ? തുള്ളിയായ്പ്പെയ്യുമ്പോൾ അമൃതമല്ലേവെറുംവെള്ളമെന്ന പേരിൽ തളച്ചില്ലേകണ്ണടച്ചിരുട്ടാക്കി നടന്നുപോകല്ലേവരുംതലമുറയ്ക്കുത്തരം നൽകേണ്ടേ…

അർബുദം കവരുന്നപാലുറവകൾ

രചന : മംഗളൻ. എസ്✍ അമ്മ മുലപ്പാൽ ചുരത്തുന്ന മാറിടംഅർബുദം കവരുന്നതെത്രമേൽകഷ്ടംഅമ്മിഞ്ഞപ്പാലിന്നുറവയിലർബുദംഅമ്മതന്നവകാശവും കവരുന്നു! പ്രസവമടുക്കുമ്പോൾ മുലയൂട്ടിനായ്പ്രതിദിനം പാകപ്പെടുന്നു സ്തനങ്ങൾപ്രസവാനന്തരം താനേ നിറയുന്നുപ്രിയതരമാകുമൊരമൃത പുണ്യം! അമ്മ താരാട്ടിയുറക്കുന്ന പൈതലോഅമ്മിഞ്ഞക്കായി കരയുന്ന വേളയിൽഅമ്മിഞ്ഞപ്പാലാകുമമൃതകണങ്ങൾ!അമ്മതൻ മാറിൽ നിറഞ്ഞു കവിയുന്നു! അമ്മപ്പാൽക്കുടങ്ങളർബുദം കവർന്നാൽഅമ്മത്താരാട്ടിൻ്റെ താളം പിഴയ്ക്കുന്നുഅമ്മതൻ മാതൃത്വമൊപ്പം…

കുളം

രചന : അൻസാരി ബഷീർ ✍ പടവടർന്നു, കൈപ്പിടിയിളകിയപഴയ ചരുവമായ് കുളമിരിക്കുന്നുപകലടുപ്പിൽ അരക്കുളംവെള്ളത്തിൽപായലെന്ന ഗ്രീൻടീ തിളയ്ക്കുന്നു.രണ്ടിതൾ കരയാമ്പുവിട്ട പോൽനീർപ്പറവകൾ മുങ്ങി നിവരുന്നുപാട നീക്കിയ പാലൊഴിക്കുവാൻമേഘമകലെനിന്നെത്തി നോക്കുന്നു.കരയിൽനിന്നു പൂങ്കാെമ്പ് ചാഞ്ഞുവ –ന്നതിലിളക്കി മധുരം കലർത്തുന്നു.ആവി പൊങ്ങുമ്പോളൂതിയാറ്റുവാൻഅകലെനിന്ന് കാറ്റോടിയെത്തുന്നു.ടീ തിളച്ചു തൂവുന്നതിൻമുമ്പ്തീകെടുത്തിയാ സൂര്യൻ മറയുന്നുആരുമെത്തി…

ഇത്തിരിവെട്ടം.

രചന : മാധവി ഭാസ്കരൻ ചാത്തനാത്ത്.✍ ഉണ്ടയെന്നോമനപ്പേരുള്ളോരപ്പത്തിൻമാധുര്യ സ്വാദുണ്ടെൻ മാനസത്തിൽഅമ്പിളിക്കലപോലെ ചന്തത്തിലുള്ളതാംനാരങ്ങമിഠായിയേറെയിഷ്ടം! കുട്ടിക്കളിമാറാപ്രായത്തിലെന്നുടെകുട്ടിക്കുറുമ്പുകൾ കണ്ടുനില്ക്കുംഎൻകണ്ണിലുണ്ണിയാം എന്നാദ്യസോദരൻനല്കുമാ ‘വാത്സല്യലാളനവും ഇന്നുമോർക്കുമ്പൊഴെൻ മാനസം തേങ്ങുന്നുനേത്രങ്ങൾ അശ്രുസരോവരങ്ങൾ!കാലങ്ങളെത്രയോ ‘മാറ്റങ്ങൾ തീർക്കിലുംഓർമ്മകൾക്കിന്നും മിഴിവേറവേ! സംഭവപ്പൂവുകൾ വരികളായ് വിരിയുന്നു.പൂവുകൾ കൊഴിയാതെ നിന്നിടുന്നു.നന്നായ് പഠിക്കുന്ന സോദരീ പുത്രിയ്ക്കുമാതുലൻ സന്തോഷപൂർവ്വമായി നല്കിയ…

തുമ്പിയോട്

രചന : ജോയ് പാലക്കമൂല ✍ തുമ്പപ്പൂവിലിരിക്കും,തുമ്പിപ്പെണ്ണേ പോവല്ലേവാനിൽ പാറി പായും മുമ്പേ,വാലേലൊന്നു പിടിച്ചോട്ടേ മെല്ലേയെന്നേപ്പറ്റിച്ച്,തെല്ലകലേയ്ക്കു പറക്കല്ലേ..കുഞ്ഞുക്കൈയ്കൾ നീട്ടുമ്പോൾതെന്നിതെന്നിയകലല്ലേ… പലനാളായ് ഞാൻ തേടുന്നു,പരിഭവമൊന്നും കാട്ടല്ലേഒന്നല്ലൊത്തിരി കഥയുണ്ട്,ഒന്നൊന്നായി പറയാം ഞാൻ നൂലതു കെട്ടി വാലിൻമേൽ,നോവുകളൊന്നും നൽകില്ലകുഞ്ഞിക്കല്ലു ചുമപ്പിക്കാൻ,കൂട്ടുകാരെ വിളിക്കില്ല. ഇലയിൽ നിറയെ ചോറു…

മഴ തോരാതെ…. തോരാതെ*

രചന : ജയൻതനിമ ✍ ഊഷരഭൂമിയുടെവരണ്ട ചുണ്ടുകൾക്ക്അമൃതായി മഴ.സർവ്വവും കഴുകി വെടിപ്പാക്കാൻകാലത്തിൻ കനിവായ് മഴ.കുരുന്നുകൾക്ക് കുസൃതിയായ്കാമുകിക്കു ചുംബനമായ്കാമുകനാശ്ലേഷമായ് മഴ.മഴ.തുള്ളി തുള്ളിയായ് പിന്നെപേമാരിയായ് പെയ്ത്ചാലിട്ടൊഴുകിപുഴകളെയും നദികളെയും കരയിച്ച്കര കവിഞ്ഞൊഴുകിപ്രളയമായ്പ്രഹേളികയായ്പ്രതികാര രുദ്രയായി…മഴ.ആകാശംമേൽക്കൂരയാക്കിയതെരുവുജന്മങ്ങളുടെഉറക്കം കെടുത്തുന്നു.കർഷകരുടെ ഇടനെഞ്ചിൽഇടിത്തീയായ് ചെയ്തിറങ്ങുന്നു.ഇപ്പോൾ മഴ.ഉരുൾ പൊട്ടലിലൊലിച്ചു പോകുന്നകൂരയ്ക്കുള്ളിലെ നിലവിളിയായ്അകലങ്ങളിലൊടുങ്ങുന്നു.അലകടലിൽതുഴ നഷ്ടപ്പെട്ടവൻ്റെനെഞ്ചിടിപ്പിൻ്റെ മുഴക്കമായ്……ആഴങ്ങളിലേക്കാണ്ടുപോകുന്നവൻ്റെഅവസാന…

മഴയുടെ മനസ്സ്

രചന : പ്രകാശ് പോളശ്ശേരി✍️ ഉരുണ്ടു കൂടുന്നു ചെറിയൊരു മല പോലെകാർമേഘങ്ങൾ,പിന്നെപ്പരന്നുപരന്നകലേക്കുപറന്നുപോകുന്നുഒരുകാറ്റുവന്നേറ്റുകൊണ്ടുപോയതാണതൊരു നിശ്ചയംപോലെയുംഇനിയിവിടെപ്പെയ്യണോയെന്നശങ്കയോടെ ,വേറൊന്നുവന്നുവരണ്ടുണങ്ങിയപാടങ്ങളെ നോക്കി നിൽക്കുന്നുഅകലെയതാ വാടിയശാഖികൾ കണ്ടു മനമാർദ്രമായ പോലെ,അതൊരുകൊച്ചു മന്ദാരമായിരുന്നുതളർന്ന മിഴികളാലതു മേലെക്കു നോക്കിഎന്തോ പറയും പോലെ ദലങ്ങൾ മടക്കി,കൈകൂപ്പും പോലെഇനി വയ്യ ഇവിടെപെയ്യാതിരിക്കാൻഒരു കുഞ്ഞിൻ്റെ സങ്കടം…

ഊർമ്മിളാ ദു:ഖം

രചന : ദിനേശ് മേലത്ത് ✍ ഊർമ്മിളേ നിൻത്യാഗ സഹനം ചരിത്രമായ്…ജ്ഞാനിയും, കലാകാരിയുമായിരുന്നൂർമ്മിള!ലക്ഷ്മണപത്നിയായ് സ്വയംവരം ചെയ്തിടും,സീതാസ്വയംവര വേളയിൽ കുങ്കുമം കൊണ്ടവൾ,ത്രേതായുഗത്തിലെ കണ്ണുനീർ മുത്തായിരുന്നവൾ,പിതൃഹിതത്തിനായ് വനവാസ യാത്രയും,നിഴലായ് സീതാദേവി കൂടെയിറങ്ങിയ നേരം,ഞാനും വരട്ടെയെന്നോതിനാൽ ഊർമ്മിള,അഗ്രജന്റനുജനായ് ഹോമിച്ചു സംവത്സങ്ങൾ!അഗ്നിസാക്ഷിയായ് ചൊല്ലിയ വാക്കുകൾ,പതിതൻ ധർമ്മവും പത്നിതൻ…

🪴 മാനസ വൃന്ദാവനത്തിലൂടെ🪴

രചന: കൃഷ്ണമോഹൻ കെ പി ✍ മധുബിന്ദുവിറ്റുന്ന മലരിതൾ പോലൊരുമഹിതപ്രഭാതത്തിൻ ചെന്നിറത്തിൽമതിമറന്നോതുന്നു വാക്കുകൾ മത്സഖേമനമോടെ നേരുന്നു, സുപ്രഭാതംനീളെപ്പരക്കുന്ന നവ്യസുഗന്ധത്താൽപൂരിതമാകുന്ന യാമമൊന്നിൽനീരജം പുഷ്പദലങ്ങൾ വിടർത്തിയോപൂവണിഞ്ഞോ,രാഗ വിസ്മയങ്ങൾമാനസമെന്നൊരു നാദവിപഞ്ചികമാധുര്യമുള്ളൊരു ഗാനവുമായ്മായാത്ത രോമാഞ്ചകഞ്ചുകം ചാർത്തിയമാമകപ്പുൽക്കുടിൽ സാനുവിങ്കൽമാനത്തു നിന്നൊരു മഞ്ജുള ഗാത്രി പോൽമാദക സ്വപ്നം പറന്നിറങ്ങീപാത തന്നോരത്തു…