Category: ടെക്നോളജി

മിഴി നിറയുന്നൊരു കദനക്കിളി.

രചന : ജിനി വിനോദ് ✍ പറന്നു നടക്കാൻഒരാകാശമുണ്ടവൾക്ക്ഇഷ്ട്ടം പോലെയെങ്ങുംപാറി പറന്ന് നടക്കാം…പൊഴിക്കുവാൻതൂവലുകളുണ്ടവൾക്ക്അതിലേറെ വർണ്ണങ്ങളുംചേക്കേറാൻചില്ലകളുണ്ടവൾക്ക്സ്വപ്നങ്ങൾക്ക് നിറമേകാൻഅഴകുള്ള പൂക്കളുംവേനലും മഴയുംശൈത്യവും ശിശിരവുംമെല്ലാംനന്നായി തൊട്ടറിയുന്നുണ്ടവൾരാവ് ഉണരൂമ്പോഴെല്ലാംഅവളൊരു പുഞ്ചിരിയുടെപകൽ പക്ഷിഎങ്കിലും അവൾക്കായ്കരുതി വച്ച കായ് കനികളിൽനന്നായി പാക പെട്ട് പഴുത്തതിന്റെമാധുര്യവുംഒട്ടും പാകമാകാത്തതിന്റെകയ്പ്പും മാറി മാറി രുചിക്കുന്നതാവാംസന്ധ്യ…

സൃഷ്ടി

രചന : ജയേഷ് പണിക്കർ ✍ വാഴ്വിതിലെല്ലാമേ സൃഷ്ടിച്ചതീശ്വരൻവാനവും ഭൂമിയുമെല്ലാർക്കുമായ്അത്ഭുതമേറിടുമീ പ്രപഞ്ചത്തിലായ്അങ്ങനെ വന്നു പിറന്നു നാമൊക്കെയും.മായാമയനാകുമാരോ ഒരാളെന്നുംമായയിലങ്ങനെ നമ്മെ വഴികാട്ടിനടത്തുന്നുമാനവൻ സൃഷ്ട്രാവായ് മാറിടും നേരംമാറ്റങ്ങളേറെയീ ലോകത്തിലെത്തുന്നുനന്മയും തിന്മയുമിടകലർന്നെത്തുമീമാനവ ജീവിത വേദിയിതിൽ.കാരണമുണ്ടിതിനേതിനും പിന്നിലായ്കാണാതെ പോകും ചിലതിനെശാസ്ത്രവും ,ശക്തിയുമൊത്തുചേരുമൊരു പുത്തനുണർവ്വങ്ങു നേടീടണംഏതൊരു വഴികാട്ടിമാവണംനന്മ തൻ…

യുദ്ധാനന്തരം

രചന : മംഗളൻ കുണ്ടറ✍ പുകകെട്ടടങ്ങീല തീയണഞ്ഞില്ലപുകതുപ്പിപ്പായും റോക്കറ്റു കണ്ടില്ലബോംബർ വിമാനങ്ങൾ താണു പറന്നില്ലബോംബുകൾ പൊട്ടുന്ന സ്പോടനം കേട്ടില്ല!അഭയാർത്ഥികൾക്കോ പോകാനിടമില്ലഅഭയാർത്ഥികൾക്ക് ഇറ്റുകുടിനീരില്ലഅരക്കെട്ടിടങ്ങളിൽ ആരെയും കണ്ടില്ലഅംങ്ങിങ്ങുകണ്ടോർക്ക് അംഗങ്ങൾ പലതില്ല!പള്ളിക്കൂടമില്ല പണിശാലയില്ലപ്രതിഭകളെ തീർത്തോരാലയമില്ലആതുര ശുശ്രൂഷാ കേന്ദ്രങ്ങളൊട്ടില്ല!ആസ്ഥാനമില്ലവിടെ വാണോരുമില്ല!ചോരയൊഴുകും ശവക്കൂനയിലൊരുചോരക്കുഞ്ഞിൻ്റെ പുതുരോദനം കേട്ടുചോരയൊലിപ്പിച്ചൊരു ഗർഭിണി പെറ്റുചോരക്കളത്തിലൊരു…

കവിതയോട്

രചന : എം പി ശ്രീകുമാർ✍ മഴ പെയ്തു മാനം തെളിഞ്ഞ പുലരിയിൽമഴവില്ലു വാനിൽ തെളിഞ്ഞ പോലെഇളംസൂര്യരശ്മികൾ വന്നു തലോടവെഇളയുടെ കവിളത്തെ കാന്തി പോലെചാറ്റൽമഴയത്തു കുറുനിര പാറുന്നഈറനണിഞ്ഞ പ്രകൃതി പോലെഒറ്റക്കൊഴുക്കുന്ന വേണുഗാനം പോലെഓരത്തുകൂടെ വരും കവിതെഒന്നിച്ചു ചേർന്നു നടക്കാം നമുക്കിനിഓരോരോ കാര്യം…

” നിർവ്വചനം “

രചന : ഷാജു. കെ. കടമേരി ✍ അഗ്നിമഴ തുന്നിയജീവിതത്തിന്റെ നെഞ്ചിലേക്ക്ഇടി വെട്ടി പുണരുന്നപേറ്റ് നോവിന്റെസാക്ഷ്യപത്രങ്ങളാണ്കവിത .അനുഭവത്തിന്റെ നട്ടുച്ചയിൽതീമരക്കാടുകളിലേക്ക് നടന്ന് പോയഅഗ്നിനക്ഷത്രങ്ങൾ കെട്ടിപ്പിടിക്കുന്നഓർമ്മ കൊടുംചൂട് .പട്ടിണി വരച്ച് വച്ചചുവരുകൾക്കുള്ളിൽ വിങ്ങിപ്പൊട്ടിപാതിരാമഴയിലേക്കിറങ്ങി പോയമുല്ലപ്പൂ ഉടലുകളുടെ സ്മാരകശിലകൾഅധികാര ഹുങ്കിന്വഴങ്ങിക്കൊടുക്കാത്തഓരോ ചുവട് വയ്പ്പിലുംപുതുവസന്തത്തിന് പകിട്ടേകിയനക്ഷത്രവെളിച്ചം .ഒറ്റുകാരുടെ…

പാലപൂത്ത യാമം.

രചന : ബിനു. ആർ.✍ പാലപൂക്കുംയാമങ്ങൾതേടിഞാൻപാതിരാവിലൊറ്റയ്ക്കുച്ചെന്നെത്തിപാലമരത്തിൻ ചോട്ടിലൊരുദിനം!കണ്ടു,വെണ്മയെഴുംരാവിൻനീലിമയിൽവെൺകൊറ്റക്കുട ചൂടിനിൽക്കുന്നപലപ്പൂവിൻസുഗന്ധവാഹിയാകുംപാലമരം.പ്രണയകമിതാക്കൾതന്നിഷ്ടതോഴരാകുംനിറനിലാവിൽകണ്ടു,ഞാനവിടെയൊരുവെണ്മവാരിപുതച്ചുനിൽക്കുമൊരുകോമളാംഗിയാൾ,സുന്ദരിഹൈമവതി,വന്നെന്നൊടുചോദിച്ചു,തരുമോഒരുരാത്രി എന്നോടൊപ്പം ഈ നിശീഥിനിയിൽ.നിലാവെട്ടത്തിലതിഗൂഢമാമൊരുമന്ദഹാസവുമായ് പിന്നെയും ചൊന്നൂആ കോമളാംഗി,ഈരാത്രിയിൽപ്രണയ-കാവ്യമെഴുതുവാൻ തന്റെ സൗന്ദര്യംആവാഹിച്ചൊരഗ്നിനാളമായ് പടർത്തുവാൻനീയെന്നരികത്തു വേണമെന്നുനിനയ്ക്കുന്നു.ഏറെകുതൂഹലത്തോടെ ഞാൻമൊഴിഞ്ഞുഎൻചിത്രം നിൻമാനസത്തിൽ നിറച്ചുനിറുത്തിയാൽ, തരാം നിനക്കൊരുമലർമാല്യംഎന്നോർമ്മക്കായെന്നുംനെഞ്ചിലണിയുവാൻഈരാവിൻതരുണീമണിയെയേറെയെനി-ക്കിഷ്ടമെന്നുമോതീഞാൻ.ചിലങ്കതൻനാദം ചിലമ്പൊലിയിൽനിറയവേഅവളുടെപുഞ്ചിരിയിൽ നിവർന്നുവരുമിരു-കോമ്പല്ലുകൾ,ഈർക്കിലിമുല്ലമൊട്ടുകൾ പോലെ,കണ്ടു,യെങ്കിലും ഞാനെൻചിലമ്പിട്ടമതിഭ്രമം മറുപുഞ്ചിരിയാൽ നിർവീര്യമാക്കി.രാവുകഴിഞ്ഞ നേരത്തപ്പോളുണർന്നൂഞാൻഅതിഗൂഢമാം, പലമരത്തിഞ്ചുവട്ടിൽ,കണ്ടെത്തീയെന്നെ,…

ചതിയൻ ചാള .

രചന : സുനിൽ പ്രകൃതി✍ ഒരു നെയ്യ് മാസക്കാലം…വയറിങ്കലടുക്കുമ്പോൾമത്തിയെന്നാ ഉത്തമൻമസിലൊന്നു പെരിപ്പിച്ച്മറുനാടൻ ഭാഷയിൽമാളോരെ വെരുട്ടനായ്ഉരവിട്ടു ഉറക്കെ..മലയാളി കൊലയാളി… എന്റെ പരിഞ്ഞിലു…തിന്നു വളർന്ന….പുതുമോടി പുഴുക്കളാ…ക്രിമികീടകളെനിന്റെ ഗതികെട്ട കാലത്തെവിലയില്ലാ -ശവമല്ല ഞാൻ…വില കൂടിയ യിന്നത്തെനെയ്യ്മീനാണിന്നു ഞാൻ…ഉളുമ്പിന്റെ മണം മാറ്റാൻഉത്തമ അത്തറു പൂശിചന്തത്താൽ ചന്തയിൽ…ബീവറേജിൻമണം പരത്തിഉശിരോടാ…

പരിസ്ഥിതി സൗഹൃദ തൊഴിലാളികൾ

രചന : മംഗളൻ കുണ്ടറ✍ മനതാരിൽ കുളിർകാറ്റുവീശുന്നിടംമലർവാടി പോലുള്ളൊരു നല്ല ഗ്രാമംകരിമ്പനക്കൂട്ടം കാറ്റിലുലഞ്ഞാടുംകരിമ്പുപോലാടും ഈറ്റക്കുട്ടങ്ങളും! കരിമ്പനയോലയാൽ പായകൾനെയ്യുംകരവിരുതാൽ ഇറ്റക്കൊട്ടകൾ നെയ്യുംപരമ്പരാഗത തൊഴിൽ ചെയ്യും നിത്യംപരിസ്ഥിതി സൗഹൃദം കാത്തുസൂക്ഷിക്കും! പകലന്തിയോളം പണിയെടുത്താലുംപശിയടക്കാൻ മുട്ടും മുത്തശ്ശിമാരുംപഴഞ്ചരെന്നോരെ ആരു വിളിച്ചാലുംപരമ്പരത്തൊഴിലൊട്ട് വെടിയില്ലാരും! പതിർ മാറ്റും മുറങ്ങളും…

പ്രകൃതിയുടെ വരദാനം മറയുന്ന കാഴ്ചകൾ🩵

രചന : അൽഫോൻസ മാർഗരറ്റ്✍ കാട്ടിൽ നിന്നീറൻമുളയറുത്തുംതോട്ടിന്നരികിലെ കൈതോല കീറിയുംപ്രകൃതിതൻ സ്നേഹത്തിൽ മായങ്ങൾ ‘ചേർക്കതെവട്ടിയും കുട്ടയും മുറവും മെടയുന്നോർ . സുന്ദരസ്വപ്നങ്ങൾ കണ്ടുറങ്ങാനുംസ്വപ്നങ്ങൾ തീർന്ന ജഢത്തിനുറങ്ങാനുംതഴപ്പായയില്ലാത്ത വീടുകാണില്ല;പണ്ടുകാലത്തീ കേരള ഭൂമിയിൽ ഇന്നോ തഴപ്പായപോയ്മറഞ്ഞു ;വട്ടിയും കുട്ടയും കാണ്മാനേയില്ല.പോയകാലത്തിൽ മഹത്വംവിളിച്ചോതാൻവിരളമായ് കാണാം; വിലയും…

എരിഞ്ഞടങ്ങൽ

രചന : ജയൻതനിമ✍ കുരുന്നുകൾനൊട്ടിനുണഞ്ഞ് നക്കിത്തുടച്ച്കാട്ടുപൊന്തയിലേക്ക് വലിച്ചെറിഞ്ഞപ്പോൾഓർത്തിരിക്കില്ല ഉയിർത്തെഴുന്നേൽക്കുമെന്ന്.ഒരു നാൾമണ്ണിൻ്റെ ഗർഭപാത്രപുറ്റു പൊട്ടിച്ച്വിണ്ണിൻ്റെ വിരിമാറിലേക്ക്ഞാൻ തല ഉയർത്തി.ധരിത്രിയുടെ കണ്ണുനീർദാഹജലമായികൂമനും കുറുനരിയുംഉറക്കം കെടുത്തിയപ്പോൾരാപ്പക്ഷികൾ താരാട്ടു പാടി.ഇളംതെന്നൽ തൊട്ടിലാട്ടിമിന്നാമിന്നികളും താരാഗണങ്ങളുംകൺചിമ്മാതെ കാവൽ നിന്നു.ഓരില, ഈരില, മൂവിലഞാൻ വളരുകയായിരുന്നു.മാനം മുട്ടെ…!പക്ഷികൾക്കു ചേക്കേറാൻഞാൻ ചില്ലയൊരുക്കി.വെയിലത്തു തണലായിമഴയത്തു കുടയായി.കുസൃതികൾ…