ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: പ്രവാസി

ബ്രൂണോ കാറ്റലാനോ

രചന : ജോർജ് കക്കാട്ട് ✍️ ബ്രൂണോ കാറ്റലാനോയുടെ (ഇറ്റലിയിലെ വിയാരെജിയോയിൽ ഇത് കാണാം) എത്ര ശക്തമായ ശിൽപമാണ്. പ്രതിമകൾ സ്വന്തം ജീവിതത്തിന്റെ പ്രതിനിധാനമാണെന്ന് കാറ്റലാനോ പറഞ്ഞു. ഫ്രാൻസിലേക്ക് കുടിയേറിയ മൊറോക്കോ സ്വദേശിയാണ്. കുടിയേറ്റക്കാരും യാത്രക്കാരും മറക്കേണ്ട തങ്ങളുടെ ഒരു ഭാഗം…

*”സ്നേഹസമ്പന്നനായ ഭർത്താവ്”*

രചന : ചാക്കോ ഡി അന്തിക്കാട്✍ അടുക്കളയിൽ,താഴെ ചിതറിക്കിടക്കുന്നനാളികേരം നോക്കി,കൊഞ്ഞനംകുത്തുന്ന,ചിരവയ്ക്ക് പുറകിലൊളിച്ചപൂച്ചയെ അയാൾ,ആഞ്ഞു തൊഴിയ്ക്കും.കിടപ്പറയിൽതുപ്പലും,കണ്ണീരും,വിയർപ്പുംവീണു കുതിർന്ന,പൂക്കൾ തുന്നിയ,തലയിണ വലിച്ചെറിയും.ഡൈനിങ്ങ് ഹാളിൽ,അയാൾ ശീർഷാസനംപഠിപ്പിച്ച കസേരകൾക്ക്,പത്മാസനംഭാര്യ പരിശീലിപ്പിക്കണം.പൂമുഖത്ത്,പേജുകൾ സ്ഥാനം തെറ്റിയ,കീറിയ ദിനപ്പത്രം ചരുട്ടി,വിവാഹ ഫോട്ടോയ്ക്ക്നേരെ വലിച്ചെറിയും.പൂന്തോട്ടത്തിൽ,അയാളുടെപ്രഭാത സവാരിയിൽ,നടുവൊടിഞ്ഞ,ഭാര്യ നട്ട,റോസാച്ചെടിമേൽ,കാർക്കിച്ചു തുപ്പും.അയാളുടെ കോപംഏറ്റുവാങ്ങിയ,തുരുമ്പു പിടിച്ച,പാതി അഴികൾ…

പത്തേമാരി

രചന : ബാബുരാജ് കെ ജി ✍ ഉദയങ്ങളിൽ നിന്നും ഊറി വരുന്ന ഉപ്പു –കാറ്റിൻ്റെ സൂര്യനാണ്അവളുടെ ചിരികളെകവർന്നെടുത്തത്?ഓർമ്മകളിൽ നിന്ന്അവധിയെടുത്ത ഒരു ദിവസം ?അപ്രതീക്ഷിതമായ ഒരുവിരുന്നു്.നിങ്ങളുടെ ചിന്തകളിലേക്ക് ഞാനവളെ തരികയാണ്.”!എനിക്ക് രാജിയെഅറിയാം!ദൈന്യതയുടെ കറുത്തപാടുകൾ അവളുടെകൺതടങ്ങളിൽ നിന്നുംമാഞ്ഞിരുന്നില്ല!?പുസ്തകങ്ങളുടെപുതുമണത്തോടൊപ്പംഅവളും ചിരിച്ചിരുന്നു.സഞ്ചാരങ്ങളുടെ സൂര്യൻ അവളേയുംവേട്ടയാടിയിരുന്നെന്നോ?അപ്രതീക്ഷിതമായ ഒരുവിരുന്ന്”ഉച്ച…

ഇവളും അവളും

രചന : മുഹമ്മദ് ഹുസൈൻ വാണിമേൽ✍ ഇവളിങ്ങനെ എന്നിലേക്ക്തിമിർത്തു പെയ്യുമ്പോൾ മാത്രംനീയെന്ന ചാറ്റൽ മഴയേകിയ കുളിരുംനനവും ഞാൻ മറന്നു പോകും. എനിക്കെന്നോമനകളെ തരാനായികീറിത്തുന്നിയ അടിവയറ്റിലെ പാട്മാഞ്ഞു പോകുന്തോറുംനീതന്ന മുറിപ്പാടുകൾമാഞ്ഞില്ലാതാവുന്ന പോലെ. സമാന്തരമായൊഴുകിയരണ്ടുപുഴകളായിരുന്ന ഞങ്ങൾനീരുറവകളാൽ കൈകോർത്തവസാനംഒറ്റമഹാനദിയായ പോലെ. ഇടിവെട്ടി തിമിർത്തു പെയ്യുന്നചില അപൂർവ്വദിനങ്ങളിൽമാത്രം…

നേരം

രചന : യൂസഫ് ഇരിങ്ങൽ✍️ തുണി അലക്കുന്ന നേരത്താണ്കുഞ്ഞെണീറ്റ് കരഞ്ഞത്സോപ്പ് പതയുള്ളകൈകൾ നന്നായി കഴുകിഅവനെ വാരിയെടുത്ത നേരമാണ്ഓരിക്കാരൻ മാപ്ലമീൻ കൊണ്ടൊന്നു വിളിച്ചത്തേങ്ങ അരച്ച മീൻ കറിയിൽഉലുവ വറവിടുന്ന നേരത്താണ്ടാങ്ക് നിറഞ്ഞു വെള്ളംതൂവുന്നെന്ന് രാധേടത്തിവിളിച്ചു പറഞ്ഞത്സിങ്കിൽ കുമിഞ്ഞു കൂടിയപാത്രങ്ങൾതേച്ചു മോറുന്ന നേരത്താണ്ചേട്ടൻ വീഡിയോ…

വേനൽ ഇട്ടു വച്ചിരുന്ന പാത്രം

രചന : വൈഗ ക്രിസ്റ്റി✍ വേനൽ ഇട്ടു വച്ചിരുന്ന പാത്രംചോർന്നു തുടങ്ങുന്നു.മലമുകളിലേയ്ക്കുള്ള തദേവൂസ്പഴികളുടെ തമ്പുരാനെവഴിയിൽ കണ്ടെത്തുന്നു .ദൈവത്തിൻ്റെ കരച്ചിൽവഴിയിൽവളഞ്ഞു വീഴുന്നുപെയ്തു കഴിഞ്ഞമഴകൾതദേവൂസ് പെറുക്കിക്കൂട്ടുന്നുഎവിടെ വയ്ക്കും ?എവിടെ വയ്ക്കും ?പാത്രത്തിൽ ബാക്കി വന്നവേനൽതദേവൂസ്ദൈവത്തിൻ്റെകാൽപാദങ്ങളിൽ വരച്ചുവയ്ക്കുന്നുപൊട്ടിത്തുറന്ന ചുമയടക്കിദൈവം പഴിപ്പാത്രം തുറക്കുന്നുവഴിയിലിരുന്ന് ,വിശ്രമിക്കാമല്ലോപഴി കൂട്ടിഒന്നു മുറുക്കാമല്ലോകാലിൽ…

വാർദ്ധക്യത്തിന്റെ
ത്രിമാനദൃശ്യങ്ങൾ …

രചന : സുമോദ് പരുമല ✍ വാർദ്ധക്യത്തിന്റെത്രിമാനദൃശ്യങ്ങൾ …പൂമുഖത്ത്ചന്ദനം മണക്കുന്ന ചാരുകസേരയിൽഉള്ളംകൈയ്യിൽകമിഴ്ത്തിപ്പിടിച്ച തളിർവെറ്റിലയിൽഞരമ്പുകളുരച്ച്,നൂറുതേക്കുന്നുണ്ട്തങ്കമോതിരങ്ങളിട്ട വിരലുകൾ .ഇടംകാലും വലംകാലുംമാറിമാറിയുഴിഞ്ഞ്വെൺചാമരം വീശുന്നുണ്ട്പരിചാരകർ ..സ്വർണ്ണക്കോളാമ്പിയിലേക്ക്അടർന്നു വീഴുന്നു ..സുവർണ്ണദന്തങ്ങൾ .മലയിടിഞ്ഞ് വീണ്അനാഥരായിത്തീർന്നപേരക്കുട്ടികളുടെ വിശപ്പിലേയ്ക്ക്കൂനിത്തൂങ്ങിയ ചുമലിൽകൈക്കോട്ടുതാങ്ങിമലകയറിപ്പോകുന്നുണ്ട്ജരാനരകൾ .തുരന്നമലകളുടെ മാളങ്ങളിൽനിറഞ്ഞവേർപ്പുകുളത്തിൽഅന്നം തിളയ്ക്കുന്നുണ്ട് .ബീഡിപ്പുകയുടെ മറപുതച്ച്ആളൊഴിഞ്ഞ കടവരാന്തയിൽതൂവാനപ്പൊടിയിൽ മുങ്ങിതണുത്തു വിറച്ചുകിടക്കുന്നു ..വയറൊട്ടിവലിഞ്ഞവാർദ്ധക്യത്തിന്റെ…

പോസ്കോ

രചന : എം ബി ശ്രീകുമാർ ✍️ അവൻ കടന്നു ചെല്ലുമ്പോൾവാസന്തി മിസ്, പരിമളം പടർത്തിസീറ്റിൽ ഉണ്ടായിരുന്നു.അവനെ അറിഞ്ഞതുംഒരു കൊടുങ്കറ്റുപോലെ അവർ ഉണർന്നു.എന്താണ് നിന്റെ ഉദ്ദേശം?രേഖയും നീയും തമ്മിൽ എന്താണ്?അവർ അലറുന്നുണ്ടായിരുന്നു.എനിക്ക് നീറി നീറി പുകയണംഅതിനാൽഅവളെ ഞാൻ പ്രേമിക്കുന്നു.ഞാൻ ആത്മഹത്യ ചെയ്യും.എന്റെ…

കരിനിഴൽ.

രചന : ബിനു. ആർ.✍️ കരിനിഴൽ മാനത്തു പറന്നുപരക്കുന്നുകരിമുകിൽമാലകൾപോൽജീവിതത്തിൻതോന്തരവുകളിൽ,ചിലനേരങ്ങളിൽ ജീവിതത്തിലുംപരക്കാറുണ്ട് മനസ്സുമുരടിപ്പിക്കുംഅപകീർത്തികളാൽ കരിനിഴലുകൾ,രാവെല്ലാംപകൽപോലെ തോന്നുമിടങ്ങളിലെല്ലാംഒളിച്ചിരിപ്പുണ്ടാവും കരിനിഴലുകൾമാനക്കേടിൻ പീഡനമുറയാലെമാനത്തെ തീഷ്ണമാം വജ്രകീലം പോൽ,ചിന്തകളെല്ലാം കാടുകയറിയൊത്തിരിനേരംകഴിയവേ,മരണത്തിൻ മുഖചിത്രംകാണാറുണ്ടുപണ്ടുകാലമെന്നെത്തളർത്തിയപലയിരവുപകലുകളിലൊളിഞ്ഞുകിടക്കുംകരിനിഴലുകൾ, ജീവിതമാം ഉയർച്ചയുടെപടവുകൾതാണ്ടാൻ തന്നാനം പാടവേ,കേൾക്കാംകനത്തമഴയുടെയാരവം പോൽ,ചില ജന്മശിഷ്ടങ്ങളുടെയാരവംതകർന്ന കല്പടവുകൾക്കുകീഴിലെഗതിക്കിട്ടാ കരിനിഴലുകൾ..

വാക്കുകൾ നീതിബോധത്തിൻ്റെ
ഇടങ്ങൾ തേടുമ്പോൾ!!!

രചന : ബാബുരാജ് കടുങ്ങല്ലൂർ ! ✍ ഇത് വാക്കാണ്. നീതിശാസ്ത്രങ്ങളോട് ഇനി ഞാനൊന്നും പറയുകയില്ല. പക്ഷെ നീതിബോധത്തിൻ്റെ ഇടങ്ങൾ എവി-ടെ തുറക്കപ്പെടുന്നുവോ അവിടെയെല്ലാം അധിനിവേശങ്ങൾക്കെതിരായിഞാൻ കവിതയെഴുതി കൊണ്ടിരിക്കും! അതെൻ്റെ നിറഞ്ഞതും, തികഞ്ഞതുമായ പ്രവർത്തനമാണ്. തിരക്കാണ്. മിക്കപ്പോഴും. എന്നാലും എഴുതി തീർക്കാത്തതിനെകുറിച്ച്…