ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: പ്രവാസി

യോഗി ആവാൻ കൊതിച്ച പാവം കലാകാരൻ

രചന : മായ ടി എസ്✍️ പടർന്നു പന്തലിച്ചുപൂത്തു പൂമണം പേറിപൂക്കളും കായ്കളുംഇടകലർന്നുനുരയും യൗവനത്തിൽ –അതിനിടയിൽ ,വിതുമ്പും വിരിമാറിൽഭാവുക ഭാവം പകർന്നുഫലങ്ങളുംവിരിയാൻ വിതുമ്പുന്നമൊട്ടുകളുംവിരിഞ്ഞു കൈവിരൽ വിരൽത്തുമ്പിൽ വളർന്നു മാസ്മരിക ഉദ്യാനംമറഞ്ഞു കലാകാരൻഉണർന്നു അവനിലെ പുരുഷത്തം.എല്ലാം മറന്ന് ഒന്ന് ലാളിച്ചുഅവൻ്റെ കർമ്മത്താൽസൃഷ്ടിച്ച ‘ആ…

ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ ഹാശാ ആഴ്ച ശുശ്രൂഷകളും കാൽകഴുകൽ ശുശ്രൂഷയും.

ഫാ.ജോണ്‍സൺ പുഞ്ചക്കോണം✍ ഹൂസ്റ്റൺ : ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ ഹാശാ ആഴ്ച ശുശ്രൂഷകളും, കാൽകഴുകൽ ശുശ്രൂഷയും, ധ്യാന പ്രസംഗവും ഏപ്രില്‍ 7 (വ്യാഴം)മുതല്‍ നടത്തപ്പെടുന്നു. മലങ്കര ഓർത്തോഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്തയും, കുന്നംകുളം ഭദ്രാസനത്തിന്റെ സഹായമെത്രാപ്പോലീത്തയും,…

ഭൂമിയ്ക്കാര് അതിര് തീർത്തു ?

രചന : മനോജ് മുല്ലശ്ശേരി നൂറനാട്✍ മണ്ടുക,മണ്ടുക, മണ്ടുക മലോകരെതാണ്ടുക,താണ്ടുക,താണ്ടുകദൂരമേറെവിശ്രാന്തഭൂമികയിലശാന്തം വിതച്ച്സഞ്ചാരപദങ്ങളിൽ സായന്തനനേരംയുദ്ധകാഹളം മുഴങ്ങി വെടിക്കോപ്പു –കൾനിരന്നു. തീ തുപ്പുംയന്ത്രങ്ങളുംതുപ്പാക്കിയുംതീപ്പന്തമായി മാറി. ഒരായുസ്സിന്റെവീയർപ്പിൽ പടുത്തുയർത്തിയതൊ-ക്കെയും ഒരുനിമിഷം ഒരുനിർമിഷ-ത്താലഗ്നിവിഴുങ്ങി . പച്ചമനുഷ്യർ പച്ചയായികത്തിയമരുന്നു.പിച്ചവെയ്ക്കും പ്രായത്തിലെപിഞ്ചോ –മനകൾ പത്തായി പൊട്ടിത്തെറിക്കുന്നു.പാപികൾ പിന്നെയും തിമിർത്താടുന്നുതീ മഴപെയ്യുന്നു.…

യാമങ്ങൾ.

രചന : ബിനു. ആർ.✍ രാത്രി തുടങ്ങുന്നൂയിനിയും മരിക്കാത്ത –യീസന്ധ്യയിൽ,ഈപകൽകൊയ്തിറങ്ങിയവരുടെതാളമില്ലാത്തയപസ്വര തിമി൪ച്ചയിൽഅകലെ ചേക്കേറാ൯ തമ്മിൽകൊത്തിയുംയെന്റേതെന്നുംനിന്റേതെന്നും തമ്മിൽചിണുങ്ങിയകലും കൊറ്റികളുടെമ൪മ്മരത്തിനിടയിൽ രാത്രിയുടെ ഒന്നാം യാമം തുടങ്ങുന്നൂ.!രണ്ടാം യാമത്തിൽകേൾക്കാമിപ്പോഴുംഅകലെയേതോകൊത്തളങ്ങളിൽ പലരുംനിന്നു മെതിയ്ക്കുന്നകറ്റകളുടെ രോദനം,യേറെയെന്നെ-ത്തല്ലിക്കൊന്നീടാതെയിനിയും,ഇനിയും നെന്മണിയുതി൪ക്കുവാനില്ലല്ലോ…!മൂന്നാംയാമത്തിലേക്കു പോകവേഒരുപാതിരാക്കോഴിയൊന്നുണ൪ന്നൂചിലച്ചൂ, അതുകേട്ടിട്ടാരും മിണ്ടീലപലരുംചിറകുകളൊതുക്കിയൊന്നുചെരിഞ്ഞിരുന്നു,വീണ്ടും പാതിരാക്കോഴിയേറേ കുതൂഹലത്തിലുണ൪ന്നുവിളിച്ചൂ ചിലച്ചൂപാതിരാവായീ,പാതിരാവായീ;അകലെയേതോ വൃക്ഷത്തലപ്പിനിടയിലൂടെ-യൊരു മറുപടിസ്വരമുണ൪ന്നുയ൪ന്നുഅറിഞ്ഞൂ…

വ്രതം കൊണ്ടൊരു യുദ്ധം

രചന : ടി.എം.നവാസ് ‘വളാഞ്ചേരി’✍ എല്ലാ മതദർശനങ്ങളിലും വിവിധ രീതിയിൽ ഉപവാസങ്ങളുണ്ട്. സകലതിൻമകളിൽ നിന്നും മനുഷ്യനെ സംരക്ഷിക്കുന്ന ഒരു കവചമാണ് വ്രതം. വ്രതമെന്ന പരിചയെടുത്ത് നാം ഓടണംയുദ്ധക്കളത്തിലേക്കാർജ്ജ വത്തോടെ നാംനേരിടാനായതുണ്ടൊട്ടേറെ ശത്രുക്കൾകൊമ്പുകുലുക്കി വരുന്നുനേരെ അവർ.മൂർച്ചയുള്ളായുധം കൊണ്ടതു മാത്രമേ .നേരിടാനൊക്കുമീ ശത്രു ഗണത്തെ…

ധ്വനി

രചന : എസ്. ജോസഫ്‌✍ പലപ്പോഴുംവഴക്കുമൂലം ശരണക്കേട് തോന്നി‘നോക്കിക്കോ ഞാനെന്റെ വീട്ടിലേക്ക് ഒറ്റ നട വച്ചു കൊടുക്കും’എന്ന് തലേന്നു രാത്രി പറഞ്ഞപ്രകാരംഅമ്മ ചട്ടയും മുണ്ടുമെടുത്ത് വീടിറങ്ങി,എന്നാൽ ചായന്തെങ്ങിനു താഴെയുള്ള കുത്തുകല്ലിൽഅമ്മ ഇരുന്നു പോകും.കുറേനേരം അങ്ങനെയിരുന്നിട്ട് തിരിച്ചു പോരാറുള്ളഅമ്മയോട്‘പോക്കെടമില്ല അല്ലെ? ‘ഞങ്ങൾ ആണ്മക്കൾകളിയാക്കി…

ഞാൻ ഒരു യാത്രയിലായിരുന്നു..

രചന : ജനകൻ ഗോപിനാഥ് ✍ ഞാൻ ഒരു യാത്രയിലായിരുന്നു..വഴിയിൽഞാൻ സ്പാർട്ടക്കസിനെ കണ്ടു,മധ്യ കാലഘട്ടത്തിലെശിരോ കവചമണിഞ്ഞ പോരാളികൾട്രോജൻ കുതിരയിൽ നിന്നുമിറങ്ങിഎന്നെ കടന്നു പോയി,നൈലിന്റെ കരയിലെ പിരമിഡുകളിൽ നിന്നുമിറങ്ങിയ ഫറവോമാർമുഖംമൂടികൾക്കുമുള്ളിൽ നിന്ന്എന്നെ ഉറ്റു നോക്കി,മോഹൻ ജദാരോയിൽ നിന്നും മെസ്സപ്പൊട്ടേമിയയിലേക്കുള്ള ദൂരത്തെ,ഞാൻമനസ്സു കൊണ്ടളക്കാൻ ശ്രമിച്ചു,ജറുസലേമിലേക്കുള്ള…

നൈൽ……

രചന : ദിലീപ്…✍ നിന്നിൽ ഞാൻ മറന്നുവച്ചതെന്റെആത്മാവിനെത്തന്നെയാണ്!!!!ഹാഫിസ് ഇബ്രാഹിമിന്റെവരികൾക്കിടയിലെവിടെയോവച്ചാണ് ഞാൻ നിന്നെനൈലിലേക്ക് പരിഭാഷപ്പെടുത്തിയത്,അത്രമേൽ നൈലും നീയുംഇന്നെന്റെ സിരകളിലൊഴുകുന്നു…കെയ്റോയിലെഅത്തിമരങ്ങൾ നൈലിനോട്ഇപ്പോഴുംനമ്മുടെ പ്രണയത്തെക്കുറിച്ച്ചോദിക്കാറുണ്ടത്രേ,നൈൽനദിയപ്പോൾഅത്തിമരച്ചില്ലയിലൊരുവസന്തം വരച്ചിടാറുണ്ട്,നമ്മുടെ കണ്ടുമുട്ടലുകൾക്കെല്ലാംനൈൽ സാക്ഷിയായിരുന്നുതീരങ്ങളിൽമുട്ടിയിരുമിയിരിക്കുന്നതോണികളെക്കാൾ നൈൽനമ്മെ സ്നേഹിച്ചതുകൊണ്ടാവുംപാദങ്ങളെ അത്രമേൽആർദ്രമായി ചുംബിച്ചുകൊണ്ടിരുന്നത്,നൈൽഅത്തിമരത്തിനോടെന്നപോലെനമ്മൾ പരസ്പരംകൈമാറിയ ചുംബനങ്ങൾക്ക്അത്തിപ്പഴത്തിന്റെമധുരമായിരുന്നു,നിനക്കിപ്പോൾഅത്തിപഴത്തിന്റെസുഗന്ധമാണെന്ന്എത്രയോ വട്ടം ഞാൻ നിന്റെകാതുകളിൽ മന്ത്രിച്ചിരുന്നു,അപ്പോഴൊക്കെ നിന്റെകവിൾച്ചുവപ്പിൽഅത്തികൾ പൂക്കുന്നതുകാണാം,നൈലിന്റെ…

ഓർമ്മ

രചന : ജയശങ്കരൻ ഒ ടി ✍ ഇല കൊഴിഞ്ഞു പോയ്വേനലിൽ നൊന്തുതളിരിടും ചില്ല പോലെപുഴകളിൽ തെളിർനീരിൽ വേഗമാർന്നണയുമോടികൾ പോലെതുഴകൾ മൂളുന്നകഥകളായ് സ്വരംനിറയെ ഗദ്ഗദം പോലെഅരികിൽ വന്നിടാതൊരു ചിരാതുലഞ്ഞകലു മഴിമുഖം പോലെപിരിമുറുക്കമായൊഴുകിനീങ്ങുന്നവഴിയിൽ മരു പഥം പോലെ.മണലുയർത്തുന്നസാർത്ഥവാഹകപ്പടയിലാരവം പോലെപുതുമഴത്തുമ്പിലേറിയെത്തുന്നനവസുഗന്ധങ്ങൾ പോലെകതിരുകൾ കാറ്റിലാടിയിളകുന്നശിശിര ബാല്യങ്ങൾ…

“ഒരു നിമിഷം …..തരൂ!!

രചന : മാത്യു വർഗീസ് . ✍ ഊതല്ലെ കാറ്റെ, ഒരല്പനാൾക്കൂടെയീ.,ചില്ലയിൽ നിന്നു ചിരിക്കട്ടെ ഞാൻ !മഞ്ഞച്ചതല്ലെയുള്ളൂ, ഒരു നാൾവരുംതനിയെയുണങ്ങി അടർന്നുകൊള്ളാം. കണ്ടുവോ കാഫലം ,തിങ്ങി നിറഞ്ഞു .,നിൽക്കുന്ന മരത്തിന്റെ താഴ്മകണ്ടോ ?എന്റെയും ,പങ്കിനെ അറിയുമോ ഞാനെ-ത്ര രാപ്പകൽ ചെയ്തതിൻ കർമ്മ…