കുട്രാമൻ.
രചന : ഗഫൂർ കൊടിഞ്ഞി .✍ രാവേറേ ചെന്നിരുന്നെങ്കിലും കുട്രാമന്റെ ആലയിൽ തീയണഞ്ഞിരുന്നില്ല. പത്തി വിടർത്തിയാടുന്ന സർപ്പക്കൂട്ടങ്ങളെ പോലെ ചുവപ്പ് നിറം പൂണ്ട് നാവു നീട്ടിയാടിയ ഉലയിലെ തീനാമ്പുകൾ ചുറ്റുമുള്ള ഇരുളിനെ കീറി മുറിച്ച് ആളിപ്പടർന്നു കൊണ്ടേയിരുന്നു.ഇന്ന് തീർത്ത് കൊടുക്കേണ്ട കൊടുവാളുകളാണെന്ന…
കഥാവശേഷം..
രചന : ഗഫൂർ കൊടിഞ്ഞി✍ അയാളുടെ മരണം നാട്ടിൽ ഒരു ചലനവും സൃഷ്ടിച്ചിരുന്നില്ല. അല്ലെങ്കിലുംഇക്കാലത്ത് ഒരു മരണമൊക്കെ എന്ത് പ്രതികരണമുണ്ടാക്കാനാണ്.അത്രമാത്രം സങ്കടപ്പെടാനൊന്നും അതിലില്ല എന്ന് ആളുകൾക്ക് തോന്നിയിരിക്കണം. എങ്കിലും സോഷ്യൽ മീഡിയയിൽ പോലും അയാളുടെ ഒരു ഫോട്ടോയോ രണ്ടു വരി ചരമ…
ഗാന്ധിജിയും പട്ടേലും പുതിയ ഗ്രൂപ്പും.
രചന : മധു മാവില✍ ഞായറാഴ്ചയായാലും രാവിലെ എണീക്കും.അക്കാര്യത്തിൽ പതിവ് തെറ്റിക്കാറില്ല.വാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾമുറ്റത്തേക്ക് പത്രം നീട്ടിയെറിഞ്ഞിട്ട് പത്രക്കാരൻ നിർത്താതെ പോയി..കുറച്ച് കാലമായി കടക്കാരൻ മുതലാളി തന്നെയാണ് ബൈക്കിൽ പത്രം എത്തിക്കുന്നത്.പിള്ളേരൊന്നും പത്രമിടാനില്ലേ…?ഒരു ദിവസം വെറുതെ ചോദിച്ചു.കഷ്ടപ്പെടുന്ന കുട്ടികളെയൊന്നും കിട്ടാനില്ലന്നേ. അഥവാവന്നാലും…
മത്തങ്ങയും കിസ്സും.
രചന : അബ്ദുൾകലാം ✍ നാട്ടിലിപ്പോ അങ്ങോട്ടുമിങ്ങോട്ടും ലക്ഷ്യം തെറ്റിയും തെറ്റാതെയും കിസ്സുകൾ പാറി പറക്കുവല്ലേ. എന്നാൽ ഇങ്ങനെ ഒരു ദിവസം എങ്ങിനെയാണ് പ്രസവിക്കപ്പെട്ടതെന്ന് നാമാരും അറിഞ്ഞിരിക്കാനിടയില്ല. എവിടെ വെച്ചാണത് ആദ്യമായി സംഭവിച്ചതെന്ന് ഇന്നുവരെ നരവംശശാസ്ത്രഞ്ജർ പോലും കണ്ടുപിടിച്ചിട്ടില്ല. എല്ലോറ ഖജുരാഹോ…
ദേവപൗർണ്ണമി
രചന : രാജീവ് രാജുസ് ✍ ദേവദത്തൻ പതിവ് പോലെ അന്നും രാത്രിയിൽ പൗർണമിയുടെ മുറിയുടെ ജനലിൽ തട്ടി വിളിച്ചു.. അവൾ പതുക്കെ ഒരു ജനൽ പാളി തുറന്നു..ദേവദത്തനെ കണ്ടപ്പോൾ അവളുടെ ചുണ്ടുകളിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു..ഇന്നെന്തേ വൈകിയത്..അവൾ ചോദിച്ചു..ഒരു…
ഒരു പ്രണയ ലേഖനം..
രചന : സിന്ധു മനോജ് ✍ എന്റെ പ്രിയപ്പെട്ടവന് .അത് വേണ്ടഎന്റെ ഉണ്ണി ഏട്ടന് ,,അതുമതി എനിക്കങ്ങനെ വിളിക്കാനാ ഏറെ.ഇഷ്ടം..ഉണ്ണി ഏട്ടാ.. അങ്ങിനെ വിളിക്കട്ടെ ഞാൻ..എനിക്ക് എങ്ങിനെ എഴുതി തുടങ്ങണം എന്നറിയില്ല .. ആദ്യമായിട്ടാ ഇങ്ങനെ ഒരു എഴുത്ത്…ആകെ ഒരു വെപ്രാളം…
കരിക്കിൻ വെള്ളവും പൊട്ടിയ സ്ലേറ്റും.
രചന : ലാലി രംഗനാഥ്.✍ അന്നത്തെ ദിവസം അമ്മിണിക്കുട്ടിയുടെ ഓർമ്മകളിൽ നിന്നും അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകുന്നതായിരുന്നില്ല. അവളന്ന് നാലാം ക്ലാസിൽ പഠിക്കുന്നു. ക്ലാസ്സ് സമയത്തിന് മുൻപ് തന്നെ എന്നും സ്കൂളിലെത്തുന്ന അമ്മിണിക്കുട്ടി അല്പസ്വല്പം വികൃതിയൊക്കെ കാട്ടുമായിരുന്നെങ്കിലും അറിഞ്ഞുകൊണ്ട് ആർക്കും ഉപദ്രവമൊന്നും ചെയ്യാത്ത…
വിശ്വവിഖ്യാതമായ ജട്ടി
രചന : ബിന്ദു ബാലകൃഷ്ണൻ ✍ ഞങ്ങൾ മക്കളൊക്കെ സ്കൂളിൽ പോയിത്തുടങ്ങി ഒന്ന് ഫ്രീയായപ്പോൾ “തയ്യലറിഞ്ഞാൽ ഒന്നുല്ലേലും കീറിയതൊക്കെ അടിക്കാലോ… ” “ഇവറ്റോൾക്ക് ഷിമ്മീസെങ്കിലും അടിക്കാൻ പഠിച്ചാൽ ആ കാശ് പൊറത്തൊരാൾക്ക് കൊടുക്കണ്ടല്ലോ… ” തുടങ്ങിയ അമ്മമാരുടെ പതിവ് ക്ളീഷേ ഡയലോഗുകൾ…