ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

കാശ്മീരം.

രചന : ഷിംന അരവിന്ദ്* ഇവിടേക്ക് വന്നിട്ട് നാല് ദിവസമായ് …. ഇന്നെങ്കിലും എനിക്കത് കാണാൻ പോവണം. തലയോളം മൂടി വെച്ച രണ്ട് ബ്ലാങ്കറ്റിനേയും പതുക്കെ മാറ്റിക്കൊണ്ട് പുറത്തേക്ക് നോക്കി. ഒന്നും കാണാനാവാതെ എഴുന്നേറ്റു. നിലത്ത് ചവുട്ടിയപ്പോൾ കോരിത്തരിച്ച ആ തണുപ്പ്…

“അമ്മ “

കവിത : ജോസഫ് മഞ്ഞപ്ര * അമ്മ പാടിയ താരാട്ടാണെന്റെആദ്യഗാനം..അമൃതുപോലെന്റെ മനസ്സിൽനിറയുംഅമൃതവര്ഷിണി രാഗം……… (അമ്മ….അമ്മതൻമാറിലെയമൃതുപോലെഅതിമധുരമി ഗാനം. (2)ഈ രാവിൻ ഏകാന്തതയിൽഇന്നുമോർക്കുന്ന ദേവരാഗം…… … (അമ്മ….കൈപിടിച്ചന്നാ തൊടിയിടയിൽകാലിടറാതെ പിച്ചവക്കുമ്പോൾ (2)കേട്ടുഞാൻ വീണ്ടുമാഗാനം എൻഅമ്മതൻ സ്വരമാധുരിയിൽഅന്നുമുതലിന്നു വരേയ്ക്കും (2) (അമ്മ… )

പുതിയ ഐ ടി നിയമം

ബുധനാഴ്ച മുതൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വരുന്ന ഐടി നിയമങ്ങൾ വാട്സാപ്പിനെ മാത്രം ബാധിക്കുന്ന കാര്യങ്ങളല്ല. ഫേസ്ബുക്ക്, ട്വിറ്റർ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ വൻകിട ടെക് കമ്പനികൾ ബാധകമാണ്. അതേസമയം വാട്സാപ്പ് മാത്രമാണ് നിയമത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിൻ്റെ ലംഘനം എന്ന് ചൂണ്ടിക്കാട്ടിയാണ്…

വീണ്ടും ജനിയ്ക്കുവാൻ.

കവിത : സുമോദ് പരുമല* ആരോരുമില്ലെന്നാലുംനീയരികിൽവെറുതെമിണ്ടാതിരിയ്ക്കിലെന്നുംഎല്ലാരുമുണ്ടെന്നൊരോർമ്മ .ആരോരുമില്ലെങ്കിലുംനിൻ വിളികൾഒരു വേളകാതോരമണയുമ്പൊഴുംഎല്ലാരുമുണ്ടെന്നൊരോർമ്മ .ആരോരുമില്ലെങ്കിലുംനിൻ മിഴികൾഒരു മാത്രമാത്രംതഴുകുമ്പൊഴുംഎല്ലാരുമുണ്ടെന്നൊരോർമ്മ .ആരോരുമില്ലെങ്കിലുംനിൻചിരികൾഅറിയാതെയുള്ളിൽതെളിയുമ്പൊഴോഎല്ലാരുമുണ്ടെന്നൊരോർമ്മ .ഇടറാത്ത പാദങ്ങൾമുറിയാത്ത മനസ്സ്തോരാത്തസംഗീതമണയാത്ത ദീപം .മായാത്ത ചിരിമാത്രമെന്നുംവീണ്ടും ജനിയ്ക്കുവാൻഅറിയാതെയുള്ളിൽമോഹം നിറയ്ക്കുന്ന ഭാവം .

വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ പ്രവർത്തകരും “ഒറ്റയ്ക്കല്ല ഒപ്പമുണ്ട്” എന്ന പദ്ധതിയുടെ ഭാഗമാകുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ* ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ എന്ന സൈക്കോ സോഷ്യൽ സപ്പോർട്ട് പ്രോഗ്രാം പ്രകാരം വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ പ്രവർത്തകർ നൽകിയ 1000 PPE കിറ്റുകൾ എം അബ്‌ദുൾ റഷിദ് കൊല്ലത്തു നടന്ന ചടങ്ങിൽ കേരള ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപലാലിന്‌ കൈമാറി…

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നോഹയുടെ പെട്ടകം .

കഥ : ജോർജ് കക്കാട്ട് * വർഷങ്ങൾക്കുശേഷം ദൈവം ഭൂമിയെ വീണ്ടും കണ്ടു. ആളുകൾ അധഃപതിച്ചവരും അക്രമാസക്തരുമായിരുന്നു, വളരെക്കാലം മുമ്പ് താൻ ചെയ്തതുപോലെ അവരെ ഉന്മൂലനം ചെയ്യാൻ ദൈവം തീരുമാനിച്ചു. അദ്ദേഹം നോഹയോട് പറഞ്ഞു: “നോഹ, ദേവദാരു വിറകിൽ നിന്ന് എനിക്ക്…

വെള്ളിനൂലിഴകൾ.

ബീഗം കവിതകൾ* വെള്ളിനൂലിഴകൾപിന്തിരിപ്പിച്ചില്ല..ശൂന്യമാം മോണയുംചിരി നിർത്തിയില്ല…..കാലം തീർത്തകാഴ്ച മങ്ങൽകരുണക്കായ് നീങ്ങവേ……ഒരു തുടം വെള്ളംനിറയും കഴുത്തുംഒരു തുള്ളി വെള്ളമിറ-ക്കാത്ത പകലുംകോട്ടുവായിട്ടയൊരു‘കെട്ടു ചൂലും……കത്തിയെരിയുംവിശപ്പാമഗ്നിയുംകനിവിൻ തേടികവലകൾ തോറും….ജീവിത തോണി തുഴയുന്നുവിറയാർന്നപാണിയാൽനീരു വീർത്ത പാദങ്ങൾനിശ്ചലമാക്കിയില്ലകാൽവെയ്പിനെ….ഉമ്മറത്തെ പടിയിലിരുപ്പുണ്ട്ഉരുകിത്തീർന്നൊരുപട്ടിണിക്കോലം…..അവിടെയാണെൻ്റ പ്രാണൻഅരികത്തണഞ്ഞാളിക്കത്തും വിശപ്പിനെയണക്കണം…..പ്രണയനദി തന്നൊഴുക്കിനുവിഘാതങ്ങളില്ലിതുവരെജീവിതഘടികാരംനിലക്കുന്ന നാൾ വരെ…’ജീവൻ തുടിക്കുംസൂചിയായ് മാറും….ഇനിയുമുണ്ടാശയൊ –രുമിച്ചു…

മരണസർട്ടിഫിക്കറ്റ്.

കവിത : വിനോദ്. വി. ദേവ്.* ആണ്ടുകൾക്കപ്പുറംആദ്യത്തെ ആണിശിരസ്സിൽ തറഞ്ഞപ്പോൾത്തന്നെഞാൻ ചത്തുപോയിരുന്നു.എങ്കിലുംചത്തവനെന്നറിയാതെശവംതീനികൾവീണ്ടും വീണ്ടൂം എന്റെ മൃതശരീരത്തിൽമുറിവുകൾ വീഴ്ത്തിക്കൊണ്ടിരിക്കുന്നു.കണ്ണുകൾ കുത്തിപ്പൊട്ടിക്കാംപിന്നെ ഒന്നും കാണില്ലല്ലോ !ചെവികൾ കുത്തിത്തുളയ്ക്കാംപിന്നെയൊന്നും കേൾക്കില്ലല്ലോ !നാവരിഞ്ഞെടുക്കാംഒന്നും സംസാരിക്കില്ലല്ലോ !ഒടുവിൽ ഹൃദയംപിളർത്തിയൊരു കുത്തോടെവികാരങ്ങളെയുംകണ്ണീരിനെയും ചവുട്ടിമെതിയ്ക്കാം.തലച്ചോറ് തല്ലിത്തെറിപ്പിച്ചാൽചിന്തിക്കുകയുമില്ലല്ലോ !ആണ്ടുകൾക്കുമുമ്പെഞാൻ ചത്തുവെന്നറിയാതെ,കൈയ്യിലും കാലിലും ശിരസ്സിലും…

മഹാപ്രസ്ഥാനം.

കവിത : ബിജു കാരമൂട് * നീലിപ്പാറയിൽ നിന്നുംആനപ്പാറയ്ക്കുപോകുന്നചെമ്മൺവഴിഒരുകാട്ടുപട്ടിക്കൂട്ട്ടൈഗർ ബിസ്കറ്റിൽഒപ്പുവച്ചുകൂടെക്കൂടിയത്പെട്ടെന്ന്ആകാശം വെടിച്ച്ആയിരം മയിലുകൾവഴിക്കപ്പുറത്തെമാന്തോപ്പിൽ നിന്ന്ഇപ്പുറത്തെ മാന്തോപ്പിലേക്ക്.തീരാതെ തീരാതെ.കഴുത്തുയർത്തികണ്ടുകണ്ട്കിടന്നുആ മണ്ണിടവഴിയിൽഅതങ്ങനെആമ്പാടിയിൽതുടങ്ങികൈലാസത്തിൽഅവസാനിച്ചുപട്ടിചിറിയിൽ നക്കിഎണീപ്പിച്ചപ്പോഴേക്ക്മയിൽമഴ കഴിഞ്ഞു.എന്തൊരു സന്ധ്യആനപ്പാറയിലെദേവിക്ക്ഇന്നിനിയൊന്നുംപറയാനുണ്ടാവില്ല.അവൻ നടന്നുഒപ്പം ഞാനുംഅതുവരെകഴിച്ചതുംഉടുത്തതുമെല്ലാംഅഴിഞ്ഞു വീണു.

വിഷാദത്തിൻ്റെ വിരിമാറിൽ.

കവിത : പ്രകാശ് പോളശ്ശേരി*. ഹൃദയം പൂത്തൊരാ വസന്തത്തിലൊരുപാടുപുതു പൂക്കളുമായ് നിൻ ചാരെ വന്നിരുന്നുതുരുതുരെ വിതറിയ പൂക്കൾ തൻ സുഗന്ധംഅനുഭവവേദ്യമെന്നു കരുതിപ്പോയിഅതിലേതോ പൂവതു പഴകിയതാണെന്നമുൻ വിധിയോടെ നീ തിരസ്കരിച്ചുഅറിയാതെ വന്നതാം ഒരു പക്ഷേ വിധിയുമാ-മെന്നാലുമതിനുമുണ്ടല്ലോ ഒരു ഹൃദയ വാക്യംപുതുപൂക്കൾ വിരിയുമ്പോൾപഴയതെന്തിനാംമധുവല്ലെ കേമമെന്ന…