Month: May 2021

നഖം!

കഥ : ശിവൻ മണ്ണയം * ആദ്യരാത്രിയിൽ കൈയിൽ പാൽഗ്ലാസുമായി ഭാര്യ മന്ദം മന്ദം കടന്നു വന്നപ്പോഴാണ് .. അയ്യോ അല്ലല്ല.. അവളുടെ കൈയിൽ നിന്ന് പാൽഗ്ലാസ് പതിയെ വാങ്ങുമ്പോഴാണ് രാഘവൻ അതു കണ്ടത്. ഞെട്ടിപ്പോയി രാഘവൻ! സംഭവമിതാണ് നഖം !…

അനന്തര സംഗമം.

കവിത : എം ബി ശ്രീകുമാർ* വസന്തത്തിൻ്റെ നീരാവിആശുപത്രി മുറിയിൽഒരു വസന്തം പോലെഅവൾ ഒഴുകിവന്നു.കാലടികളിൽ പൂക്കൾവിരിഞ്ഞു തുടങ്ങുന്ന സംഗീതം.അവളുടെ സു:ഖമില്ലായ്മയിൽഇളം മഞ്ഞ്.എൻ്റെ കൈവിരലുകളിൽഅവളുടെ കൈവിരലുകളാൽകോർത്തിണക്കിറൂമിനു വെളിയിൽഎന്നെയും ചാരിഒഴുകി നടന്നു.ഒഴുകി വരുന്നവസന്തത്തിൻ്റെ ഗന്ധം.അവളുടെ ഉള്ളിൽ നിന്നും ഞാനുംഎൻ്റെ ഉള്ളിൽ നിന്നും അവളുംപുറത്ത് ബൊഗൈൻ…

ബുദ്ധഗുഹ .

കവിത : വിനോദ്.വി.ദേവ്.* ബുദ്ധൻ ഈറൻനിലാവായി നിൽക്കുകിൽ ,എന്നുള്ളിൽ ബുദ്ധപൂർണ്ണിമയാണെന്നുംഅഷ്ടമാർഗ്ഗങ്ങൾ കായ്കളായ് തിങ്ങിടുംബോധിമാമരമുണ്ടുള്ളിൽ സത്യമായ്.നിൻമഹാപരിത്യാഗമെന്നോർമ്മയിൽനീലയാകാശംപോലെ കിടക്കുമ്പോൾ,ആ വഴി പിച്ചവെക്കുവാൻ വയ്യാത്തപിഞ്ചുകുഞ്ഞാണു ഞാനെന്നുമോർക്കുക .എങ്കിലും ബുദ്ധാ ! ശലഭമായ് മാറി നീഎന്റെ ചുറ്റും പറന്നുകളിക്കുമോ ?മേഘനീലപ്പൂവായ് വിടരുമോഎന്റെ കണ്ണിൽ തുടുത്തു നീ നിൽക്കുമോ…

ചെല്‍സിക്ക് പിന്നിലെ മലയാളിത്തിളക്കം.

ആവേശകരമായ യുവേഫാ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ച്സറ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയാണ് ചെല്‍സി നേട്ടം സ്വന്തമാക്കിയത്. 43ആം മിനിറ്റില്‍ കായ് ഹാവെര്‍ട്‌സാണ് ചെല്‍സിയുടെ വിജയ ഗോള്‍ നേടിയത്. ചാമ്ബ്യന്‍സ് ലീഗില്‍ താരത്തിന്റെ ആദ്യ ഗോളാണിത്.…

തിരികെവന്നവർ.

കവിത : കത്രീന വിജിമോൾ* ഈ മൃദു മെത്തതൻ സുഖമെനിക്കേകുന്നുശരപഞ്ജരത്തിന്റെ കൂർത്തഭാവംചെവിയിൽ പെരുമ്പറ പോലെ മുഴങ്ങുന്നുഹൃദയത്തുടിപ്പിൻ പ്രതിധ്വനികൾസന്ദർശ്ശകർക്കനുവാദമില്ലെന്നുള്ളലിഖിതത്തിൽ മിഴിയൊന്നു പാഞ്ഞ നേരംആദ്യമായ് ആരോരുമില്ലാത്തവളെന്നബോധ്യമുൾക്കാമ്പിലുടലെടുത്തുകണ്മുനക്കോണിലെ കാത്തിരിപ്പിൻതിരിഎണ്ണയില്ലാതെ വരണ്ടുണങ്ങിഇടറുന്ന ശബ്ദത്തിലുലയുന്ന ജീവിതവൃക്ഷപത്രങ്ങൾ കൊഴിഞുവീണുസഹചരായ് ചുറ്റിലും കൂടെയുണ്ടായവർചലനമറ്റൊരു “കോറ”യാലെ മൂടിഉറ്റവരുടയവരാരുമേ ഒരുയാത്രാമൊഴികളോ അവസാന നോക്കുപോലുംഇല്ലാതെഎവിടേക്കോ ഭാണ്ഡത്തിലാക്കി…

വെളിപാടിൻ്റെ പുസ്തകം വായിക്കാം.

കെപി എസി വിൽസൺ* ആകയാൽ,ഇനി നമുക്ക്വെളിപാടിൻ്റെ പുസ്തകം വായിക്കാം.പവിഴപ്പുറ്റുകളുടെസ്ഫടികദ്വീപുകളിൽ അശാന്തിയുടെവിശുദ്ധപശുക്കൾ മേയാനിറങ്ങുന്നത് കാണാം.രണ്ടായിരമാണ്ടുകൾക്ക് ശേഷവുംഇന്ദ്രപ്രസ്ഥത്തിലെ കൊട്ടാരത്തിൽ നിന്നുംഡൊമീഷ്യൻ ചക്രവർത്തിയുടെകല്പനകൾ കേൾക്കാം.ഞാനാണ് രാജ്യം …!ഞാനാണ് ദൈവം..!പുണ്യം വറ്റിപ്പോയ മഹാനദികളിൽപുഴുവരിച്ചൊഴുകുന്നമൃതശരീരങ്ങളെ മോക്ഷത്തിലേയ്ക്ക്വലിച്ചിഴയ്ക്കുന്ന നായ്ക്കൾഅതുകേട്ട് ഉറക്കെ ഓരിയിടുന്നത് കേൾക്കാം…ഞാനാണ് രാജ്യം..!ഞാനാണ് ദൈവം..!മതങ്ങളുടെ വിജയഭേരിയിൽമനുഷ്യരുടെ വിലാപങ്ങളമർന്ന് പോകുന്നത്…

മുണ്ടുരിലെ കഥക്കൂട്ടുകൾ.

മങ്ങാട്ട് കൃഷ്ണ പ്രസാദ്* ഭാഷ ശേഷം സംസ്കൃതി ഒരു മങ്ങാടൻ , സിനിമകോട്ടക ഓർമ്മകൾ …..6രോമാഞ്ച…കഞ്ചുകം ആവുന്ന ഗോപി സിനിമകളും …..,ഒരു _രൂപ challeng ഉം …990 കളിൽ ,മാഫിയ ശശിയുമൊത്തു ഗോപി ചെയ്ത സിനിമകളിലെ , സീൻസ് ഇന്നുമo, മനസ്സിലുണ്ട്…

നിമീലിക.

കവിത : നെവിൻ രാജൻ* ഉന്നതങ്ങളിലേക്കുയർന്നുയർന്നു നിൽക്കുംഅംബരചുംബികൾക്കുപിന്നിൽ ഒളിച്ചു് ;ഇന്നു നീ ദു:ഖം തളംകെട്ടിയഅന്തിനേരത്തു്കണ്ണിമചിമ്മാതെ ഉറ്റുനോക്കുന്നത്എന്തിനെന്നറിയില്ലാ.ഉയരങ്ങളിൽ,ചക്രവാളങ്ങൾക്കഭിമുഖമായ്മീനാരം പണിതതു്’;എന്റെ ഉപ്പും വിയർപ്പും കുഴച്ചു്.അങ്ങുപടിഞ്ഞാറു മാറികടലിലേക്കിറങ്ങി നിൽക്കുമാകുരിശും ചുവന്ന നിമീലിക.ഇന്നീ അന്തിനേരത്തെനിക്കു നീവിധിച്ചതീവഴിയേ ശവമഞ്ചത്തിലെന്നന്ത്യയാത്ര.അഗ്നിഗ്രഹണം വിഴുങ്ങി,ഞാനീ മണലിൽപണിതുയർത്തിയതത്രയും ബുർജ്ജുകൾ.ഇൗവഴി രാപ്പകലെത്രയോ വന്നുമാഞ്ഞിട്ടുംതിരയാതെ തിരഞ്ഞും;നീയറിയാതറിഞ്ഞും,എന്റെഉടലിനേയുരുക്കിക്കുടിച്ചും,തകർന്നശിരസ്സിലെച്ചുടുചോരനക്കിക്കുടിച്ചും കടന്നു.ശീതീകരിച്ചൊരീപ്പെട്ടകത്തിനുള്ളിൽപ്രൗഢമീയന്ത്യയാത്രയിൽപ്പോലുംതിരിച്ചറിയുന്നു,ഞാനെന്റെ…

നേരം.

കവിത : ഹരിദാസ് കൊടകര* നേരം..നീയൊരു നിഴൽമന്ത്രംസാമാന്യം ദേവതസ്വകാര്യം ഋഷിമൗനമായ് ഛന്ദസ്സുംഅക്ഷരസമൂഹത്തിൻനിഗൂഡമാം ശ്രേണിഓലക്കണ്ണിലെത്തിയലജ്ജാനഗ്നതനിഗൂഡയൗവ്വനംമദ്യപാനത്തിൻപിൻഫലമന്ദിപ്പുപോൽകൂട്ടിരുപ്പിൻപിൻദൂരങ്ങൾഉണ്ണിത്തണ്ടുകാലിൽപതിഞ്ഞ പുളിവാറൽഭൂപടം നീറ്റൽ വേദനരക്ഷാകൃതം ബാല്യംസ്നേഹവശ്യതപിൻദൂരമത്രയും വ്യർത്ഥംഎന്നും നിഴലായിരുന്നവർഇനിയില്ലിത്രയുംദൂരമരികിലേയ്ക്ക്നിരർത്ഥകം ദിശാന്ത്യംസഞ്ചരീഭാവംചലിത ജഡത്വം യാത്രവരവേല്ക്കുകപ്രജ്ഞാവധൂതനെപൂവിളം തുമ്പിയെഉള്ളകമേറ്റുകപ്രാജ്ഞം ഹിമരസംപുണരട്ടെ ദേഹിയെവാചസ്മൃതികളെചൊല്ലിത്തിരഞ്ഞസഹസ്രനിത്യങ്ങളെനേരം..നിസ്സംഗമായ് പൂങ്കാറ്റിലുംഉത്സവക്കൊടി നാളിലുംശ്വസിയ്ക്കാമിനിവ്രണിത യൗവ്വനംപിണർബാല്യത്തെളിവൃദ്ധസായാഹ്നങ്ങൾആദിഭാഷപോൽകാതിലൂടേറുന്നകാനനനിസ്വനംപറവക്കുറുങ്ങലിൽശുദ്ധിനേരം പച്ചമറവിരോഗവുംമറക്കില്ല മാസ്ക്കുകൾസത്യവാങ്മൂലവുംമുപ്പൂട്ടും തലവരി.

ഹൃദയം പറയുന്ന സ്വകാര്യങ്ങൾ.

കവിത : യൂസഫ് ഇരിങ്ങൽ* കരിഞ്ഞുണങ്ങി ഇലകൾപൊഴിഞ്ഞു തീർന്നാലുംവേരുകളിൽ വളമിട്ട്നനയ്ക്കാൻ തോന്നുംചില്ലകളിൽ വീണ്ടുംപച്ച നിറമുള്ളചിരി മടങ്ങി വന്നാലോഒരു തരിപോലുംബാക്കിയില്ലാതെചാമ്പലായിപ്പോയാലുംഒരു വട്ടം കൂടെചിക്കിച്ചികയുംതീ വിഴുങ്ങിആളിപ്പടരാതെഒരു തുമ്പെങ്കിലുംവീണ്ടെടുക്കാനായാലോഏത് മൗനത്തിന്റെകോട്ട വാതിലുകളിലുംപിന്നെയും പിന്നേയുംമുട്ടി വിളിക്കുംഎങ്ങാനുമൊരു മറുമൊഴിയുടെഓടാമ്പിൽ ശബ്ദം മുഴങ്ങിയാലോഏത് കൊടും വേനലിന്റെആകാശ സീമകളിലുംമേഘ മിഴികൾപരതുംഒരു വട്ടം…