Category: സിനിമ

ഒരമ്പലക്കാഴ്ചയിൽ ….. Prakash Polassery

പ്രഭാവം കുറഞ്ഞൊരാ അമ്പലനടയിൽപ്രാർത്ഥനാനിരതയായിരുന്നവൾദേവ, പ്രഭാവം ഏറെയുണ്ടെന്നാണാദേവ വിഗ്രഹത്തിലെന്നു പരക്കെ സംസാരംക്ഷയിച്ചു തുടങ്ങിയ ക്ഷേത്ര തിടപ്പള്ളിയിൽക്ഷമയറ്റു പോം പന്തീരടിവച്ചീടുകിൽഎന്നിട്ടുമവൾ അടിവച്ചടിവെച്ചുംഎങ്ങനെ പന്തീരടിവച്ചു നടന്നതെന്നോ!കാത്തിരുന്നു ഞാനാക്കാഴ്ച കാണാൻകരളിലെന്തായിരുന്നെന്നറിയില്ലഭക്തി തൻ പാരവശ്യം, പിന്നെയോഭക്തയുടെ കടാക്ഷമോ ! അറിയില്ലഓർത്തിരുന്നൊരു നേരമവളെ പണ്ട്ഓർമ്മയിലാ വിടവുള്ള പല്ലിൻ നിരവിരിഞ്ഞ മാറിൽ…

സുന്ദരിമാമ്പഴം …. Sathi Sudhakaran

കശുമാൻചുവട്ടിലെ തണലത്തിരുന്നു ഞാൻകഥകൾപറഞ്ഞുരസിച്ച കാലംകുലകളായുള്ളൊരു പൂക്കളുംകായ്കളുംകാണുവാൻശലഭങ്ങൾ ഓടി വന്നു.ആരുടെകൈ കൊണ്ടു സൃഷ്ടിച്ച പോലെയാ,കശുമാങ്ങതലപൊക്കിനിന്നിരുന്നു.പലവർണ്ണമായുള്ളകശുമാമ്പഴങ്ങളുംകാണുവാൻകൗതുകംഏറെതോന്നും.മഞ്ഞക്കളറുള്ളസുന്ദരി മാമ്പഴംആരുകണ്ടാലുംകൊതിച്ചുപോകും.ചോരക്കളറുള്ള സുന്ദരിപ്പെണ്ണവൾകൂട്ടരെമാടിവിളിച്ചു നിന്നു.പൊക്കമില്ലാതുള്ള കശുമാവിൻചില്ലയിൽഊഞ്ഞാലുകെട്ടീട്ടാടി നമ്മൾആടിത്തിമിർത്തുകളിച്ചുള്ളനേരത്ത്!കയർപൊട്ടി താഴേക്കു വീണു പോയി.ഓടിവന്നെന്നെഎടുത്തെൻ്റെഅപ്പുപ്പൻഎന്നിളംമേനിതലോടി മെല്ലെ !ഓരോ മരത്തിൻ്റെ ചില്ലയിൽഞങ്ങളുംഓടി നടന്നു കളിച്ച കാലംഞങ്ങളെ നോക്കി ചിരിച്ചുചാഞ്ചാടുന്നസുന്ദരിയായൊരു മാമ്പഴത്തെകുസൃതികളായുള്ള കുട്ടികൾവന്നിട്ട്മാവിൻ്റെ ചുറ്റും…

പൂങ്കുല ….. ശ്രീകുമാർ എം പി

മഴയത്തു തുള്ളിക്കളിച്ചതാര്മഴവെള്ളം കണ്ടു മദിച്ചതാര്മഴവില്ലു കാണാൻ കൊതിച്ചതാര്മഴവില്ലു കണ്ടു രസിച്ചതാര്മഞ്ഞത്തു തീ കാഞ്ഞിരുന്നതാര്മഞ്ഞണിപ്പുല്ലിൽ നടന്നതാര്അമ്മയ്ക്കു പിന്നിലൊളിച്ചതാര്അമ്മിഞ്ഞ തൊട്ടു കളിച്ചതാര്പൂച്ചയ്ക്കു പിന്നാലെ പാഞ്ഞതാര്നായയെക്കണ്ടു കരഞ്ഞതാര്തുമ്പപ്പൂ തേടി നടന്നതാര്പൊന്നോണപ്പൂക്കളമിട്ടതാര്തുള്ളിക്കളിച്ചു നടന്നതാര്തൂശനിലയിൽ കഴിച്ചതാര്കൊഞ്ചിക്കുഴഞ്ഞു നിന്നതാര്കൊച്ചീണപ്പാട്ടുകൾ പാടീതാര്മൂടിപ്പുതച്ചു കിടന്നതാര്മടി പിടിച്ചങ്ങനിരുന്നതാര്പഞ്ചാര കവർന്നു തിന്നതാര്തഞ്ചത്തിൽ കാണാതൊളിച്ചതാര്വേനലിൽ വിയർത്തു കളിച്ചതാര്ചേറും…

പ്രണയസങ്കീർത്തനം … Saju Pullan

മനസിൻ്റെ അറകളുടെ താഴെ നിലയിൽമണ്ണാഴങ്ങളിലെ കല്ലറക്കുള്ളിൽപാതിരകളിൽ ഉണർന്നെഴുന്നേൽക്കുന്നുചാരത്തണഞ്ഞുചാഞ്ഞു നിൽക്കുന്നുശ്വാസവുംശ്വാസവുംതമ്മിൽ തൊടുന്നുചൂടോട്ചൂട് ചേരുന്നുഅത്ര കരുത്താൽവാരി പ്പുണർന്ന്ഒരുചുംബനത്തിൻ്റെമേള മോടെനെഞ്ചിൽ കൊരുത്ത് ചുണ്ടു ചേർക്കുന്നുഅത്രയും തരളമായ്അത്രയഗാധമായ്അത്രയും അത്രയുംമോഹംവിളിക്കയായ്…സിരകളിൽ കന്മദം നിറയുകയായിഓർമ്മകൾ ഓർമ്മകൾ ഓർമ്മകളായി…ബോധപ്പുഴുവിന്പുനർജ്ജനി നോവ്ശലഭമായ് ശബളമായ്വിടരുന്ന നോവ്ബോധപ്പുഴുവിന്പുനർജ്ജനി നോവ്ശബളമായ് കവനമായ്മാറുന്ന നോവ്…ഓർമ്മകൾ ഓരോന്നുംഓരോരോ പൂവ്പരിഭവ മൊഴിയാകൊഴിയാ…

അടഞ്ഞുപോകുന്നവാതിലുകൾ …. നിയാസ് സലിം

തുറക്കുംതോറുംഅടഞ്ഞുപോകുന്നവാതിലുകൾസ്വയംപൂട്ടിടുന്നു.എത്രയടച്ചാലുംതുറന്നുപോകുന്നജനാലകൾകൊളുത്തു പറിച്ചെറിയുന്നു.അകത്തേക്കുകയറാൻമടിയ്ക്കുന്നകാറ്റും വെളിച്ചവുംപേപിടിച്ചു പേടിപ്പിക്കുന്നു.കത്താൻ മടിയ്ക്കുന്നഅടുക്കളയുടെ മിടിപ്പ്തീന്മേശ പൊള്ളിക്കുന്നു.പ്രകാശം പരത്താത്തസന്ധ്യാവിളക്കിൻ വിളർച്ച..കെട്ട സൂര്യന്റെവിരസത്തുടർച്ച …വസന്തംമറന്നഋതുഘോഷയാത്രഅമ്മൂമ്മമാത്രംഅന്നുമിന്നുംപിരാന്ത് പറയും,വിൽപ്പനയ്ക്ക് വെച്ച വീടുമാത്രംവിലപേശി വാങ്ങരുതെന്ന്.

ലളിതഗാനം …. ശ്രീരേഖ എസ്

പറയാതെ വന്നെന്റെയോരം ചേർന്നുഅറിയാത്തമട്ടിൽ നീ തൊട്ടുനിന്നു .മറ്റാരുമറിയാതെ മൗനത്തിൻതീരത്ത്മിഴികളൊരായിര൦ കവിതച്ചൊല്ലി.(പറയാതെ വന്നെന്റെയോരം) നീർമാതളചോട്ടിൽ പൂത്തു നിന്നുകവിഭാവനകളിൽ മുഴുകി നിന്നു.കാറ്റു വിളിച്ചിട്ടും കിളിമൊഴി കേട്ടിട്ടുംഅറിയാതെയെങ്ങോ തരിച്ചുനിന്നു.(പറയാതെ വന്നെന്റെയോരം) ഏഴഴകുള്ളൊരീ സ്വപ്നങ്ങളിലെന്നുംസ്നേഹാർദ്രമാകുമീ ഈരടികൾഅകലെയിരുന്നൊരു പൂങ്കുയിൽ പാടി,മധുരമനോഹരമീ പ്രണയഗീതം ! ശ്രീരേഖ.എസ്

അക്ഷരബീജങ്ങൾ …… നിഹ ഫിലിപ്പ്

വൃണപ്പെടുത്തുന്നഅക്ഷരബീജങ്ങളിൽവേദനിപ്പിച്ചും ഒരേ സമയംസ്വയം വേദനിച്ചുംഎനിക്കു ചുറ്റും നിറഞ്ഞസ്നേഹവലയത്തെമനസിന്റെ അന്ധകാരംകൊണ്ട്മൂടിവെച്ചിട്ടുംഓങ്കാര ശ്രുതിക്കേട്ടാലുണരുന്നഅലസ മയക്കവുംപിന്നെപ്പലവുരു തഴുകിപോകുന്നമഞ്ഞു പുതച്ച തെന്നലായുംഇടക്കെപ്പോഴോ ഉരുവാകുന്നശൂന്യതയിൽ മുളപൊട്ടിയ വിരഹമായുംപോകെപ്പോകെ ആഴമേറുന്നകാത്തിരുപ്പുകളുംദീർഘമായ ഘടികാര ശബ്ദവുംനോവിന്റെ ചൂളംവിളികളുയിരുന്ന ഹൃദയതാളവുംകടക്കണ്ണിലെ നീർതിളക്കവുംഹൃദ്തടത്തിലൊരു മുറിപ്പാടായിഇറ്റിറ്റു വീഴുന്ന സ്നേഹത്തുള്ളികളാൽനീറുന്ന ഉണങ്ങാത്ത മുറിപ്പാടുകൾ..നീ പെയ്യാൻ വെമ്പുന്നൊരുമഴമേഘമാകയാൽഓടിയോളിക്കുന്ന തെന്നലായ് ഞാനുംപിന്നെയെപ്പോഴോ…

കൊയ്ത്തു പാട്ട്…… ഗീത മന്ദസ്മിത

തിത്താരം തക തെയ്യാരോ തകതിത്താരം തക തെയ്യാരോതിത്താരം തക തെയ്യാരോ തകതിത്താരം തക തെയ്യാരോ…(തിത്താരം…)മേലെ മാനത്ത് സൂര്യനുദിച്ചേഏനിന്ന് പാടത്ത് കൊയ്യാൻ പോണേനീലിപ്പെണ്ണേ നീയും പോന്നോനീയെന്റെ കൂടെ കൊയ്യാൻ പോന്നോ(തിത്താരം)ഏനില്ല പെണ്ണേ ചീരുപ്പെണ്ണേഏനെന്റെ കുഞ്ഞിനെ നോക്കാൻ പോണേഏനങ്ങ് പോന്നാലാരുണ്ട് പെണ്ണേഎൻ കുടീലുള്ളൊരു വേലകൾ…

ഇടനാഴികളിൽ ….. Jisha K

നമ്മൾ കണ്ടുമുട്ടിയപ്പോൾഇടനാഴികളിൽപ്രതിധ്വനിച്ചിരുന്നആ പുരാതനമായ ഗന്ധംനിനക്കതിന്റെ പച്ചനിറമുള്ള ചെവികൾ..അത്രയും ഇല പടർപ്പുകൾ നിറഞ്ഞ കേൾവികൾഞാൻ വെറുമൊരു മഞ്ഞപടർന്ന വേര്നമ്മൾ കണ്ടതിൽ പിന്നെകടലൊഴുക്കി നടന്നുഇലഞരമ്പുകൾനെടുകെയെന്നും കുറുകെയെന്നുംകടൽ മുറിവുകൾവരച്ചിട്ടുഉപ്പുമണം പേറിയ കാറ്റ്നിന്റെ വരവ്ആദി വചനം പോലെവ്യക്തവും പ്രവചിക്കപെട്ടതുംഉലഞ്ഞുശബ്ദമില്ലാതെഅതിന്റെനിസ്സഹായതയോടൊപ്പംഎന്റെ നാഴികമണികൾശൂന്യമായ കാണിക്കവഞ്ചിയിൽപെട്ടെന്ന് വെളിച്ചത്തിന്റെനാണയത്തുട്ടുകൾ.അനാദിയായ ഏതോ വാക്കിന്റെ പിറവിയ്ക്കുകാവൽ…

നാട്ടരുവി…… ശ്രീകുമാർ എം പി

നേരം പുലർന്നെടി കൊച്ചു പെണ്ണെഏറെ വെളുത്തെടി കൊച്ചു പെണ്ണെനേരം പുലരട്ടെ കൊച്ചു ചെക്കാഏറെ പുലരട്ടെ കൊച്ചു ചെക്കാമുറ്റമടിച്ചിന്നു വാരേണ്ടേടിമുല്ലയ്ക്കു വെള്ളമൊഴിയ്ക്കേണ്ടേടി?മുറ്റമടിച്ചിന്നു വാരിടേണ്ടമുല്ലയ്ക്കു വെള്ളമൊഴിച്ചിടേണ്ടകാപ്പിയനത്തേണ്ടെ കൊച്ചു പെണ്ണെകാര്യങ്ങളൊക്കെയും നോക്കിടേണ്ടെ?പുട്ടും കടലേമിണക്കണ്ടേടിപുന്നെല്ലരിച്ചോറു വച്ചിടേണ്ടെ?ചന്തയ്ക്കു പോകണം കൊച്ചുപെണ്ണെമുന്തിയ മീനൊന്നു വാങ്ങിടേണംഒന്നിനും പോകേണ്ട കൊച്ചു ചെക്കാഇന്നിങ്ങനെ മതി…