ചീട്ടുകളിക്കാർ..
രചന : സണ്ണി കല്ലൂർ✍ അരനൂറ്റാണ്ട് മുൻപ് പോലീസിനെ ജനങ്ങൾക്ക് പേടിയായിരുന്നു. വല്ല കേസിലൊക്കെ ചെന്നു പെട്ടാൽ പിന്നെ നാണക്കേട്. നാട്ടുകാർ മറക്കുകയില്ല, എപ്പോഴും പറഞ്ഞു കൊണ്ടിരിക്കും, മക്കൾക്കും പേരുദോഷം..മണൽ, ക്വാറി, സൈബർ കുറ്റകൃത്യങ്ങളൊന്നും അന്ന് ഇല്ല. കൈക്കൂലി കിട്ടാനുള്ള സാദ്ധ്യത…
റഹീമിന്റെ നൊമ്പരങ്ങൾ*
രചന : വിദ്യാ രാജീവ് ✍ റഹീം നാട്ടിൽ വന്നിട്ടിപ്പോൾ 9 വർഷമാകുന്നു. പടച്ചോൻ അവനു നൽകിയ രണ്ടു മക്കളെയും നോക്കാൻ ഉമ്മയേയും ബാപ്പയേയും ഏൽപ്പിച്ചാണ് പോയത്.ജമീല അവന്റെ പ്രാണനായിരുന്നു. അവർ ഇരുവരും ഇണപിരിയാത്ത പ്രണയ ശലഭങ്ങളായിരുന്നു.സെപ്റ്റംബർ അഞ്ചാം തീയതി ഉച്ചയ്ക്ക്…
എന്റെ വാക്‌സിനേഷൻ
രചന : നീൽ മാധവ്.✍️ ഇന്ന് രാവിലെ പെങ്ങളൂട്ടിയേം കൊണ്ട് ഹോസ്പിറ്റലിൽ പോവേണ്ടി വന്നു ….എനിക്ക് എതിർവശമായി ഒരു അമ്മയും കുഞ്ഞു കുട്ടിയും ഉണ്ട്മനസിലെ എത്ര വലിയ പ്രയാസങ്ങൾ ആണെങ്കിലും കുഞ്ഞു കുട്ടികളുടെ ചിരി കണ്ടാൽ മാറുമെന്നു ആരോ പറഞ്ഞിട്ടുണ്ട്” സംഗതി…
ഒരു “അടാർഅടി “…യുടെ
അനന്തരബലം 🤣
രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍ ” ടാറ്റ ശ്രീനിയേയും ” , “ബിർള രവിയെയും ” വീണ്ടും കണ്ടുമുട്ടുന്നത് പിന്നെയൊരു അവസരത്തിൽ ആയിരുന്നു.സ്കൂൾ , കോളേജ് , കാലം കഴിഞ്ഞുവർഷങ്ങൾക്കു ശേഷം ഒരു ഇന്റർവ്യൂ വേദിയിൽ വെച്ചു.പുതിയ ജോലിക്കുള്ള മുന്നൊരുക്കത്തിൽ ആയിരുന്നു…
കരീബിയൻ തീരത്തെ മലയാളിത്തിരകൾ (കഥ )
രചന : സുനു വിജയൻ✍️ പണ്ടെങ്ങോ കരീബിയൻ കടലിൽ ഉയർന്നു നിന്നിരുന്ന അഗ്നിപർവ്വതം പൊട്ടിയൊഴുകിയ ലാവ ഉറഞ്ഞു വലിയൊരു കരിങ്കുന്നു രൂപപ്പെട്ടിരുന്നു. ആ മലയടിവാരത്തിലെ ചെറിയ ഗ്രാമത്തിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. മലയടിവാരത്തിലെ കറുത്ത മണ്ണും അവിടെ താമസക്കാരായ തടിച്ച നീഗ്രോകൾക്കും കരിം…
” ഒരു വിളിപ്പാടകലെ”
രചന : പെരിങ്ങോടൻ അരുൺ ✍️ തുടര്‍ച്ചയായുള്ള മൊബൈല്‍ റിങ്ങ് കേട്ടാണ് ഞാന്‍ ഉറക്കം ഉണര്‍ന്നത്. ഉച്ചയൂണ് കഴിഞ്ഞുള്ള ചെറിയ മയക്കത്തിലായിരുന്നു ഞാൻ. ഫോണ്‍ എടുത്തു നോക്കിയപ്പോള്‍ പയിചയമില്ലാത്ത നമ്പര്‍ ആയിരുന്നു. രണ്ടു തവണ ഫോണ്‍ ബെല്ലടിച്ചു നിശബ്ദമാകുന്നത് ഞാന്‍ നോക്കി…
പെണ്മ (കഥ )
രചന : സുനു വിജയൻ ✍ വസുമതിക്ക് ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ പ്രതികരിച്ചാൽ അത് അബദ്ധമായിരിക്കും എന്നു മനസിലാക്കി അവർ മിണ്ടാതെയിരുന്നു. അണപ്പല്ല് ഇറുമിക്കൊണ്ട് അവർ മുഖത്ത് പുഞ്ചിരി വിടർത്തി മരുമകളെ നോക്കി പറഞ്ഞു. “സീമക്ക് ഡ്രൈവിംഗ് പഠിക്കാൻ…
മുറുക്ക് മുരുഗൻ കൊട്ടകയിൽ.
രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍ നടു ചുങ്കത്തെ കൊട്ടകയിൽ നട്ടുച്ചനേരത്തുഉണ്ണിക്കാരണാവരോ ടൊത്തു ചലച്ചിത്രം കാണലും ,എന്നും ചുക്കിനിപ്പറമ്പിലെ വൈകുന്നേരം…, വൈകുന്നേരംഉള്ളകളിയും കഴിഞ്ഞു വീട്ടിൽ എത്തിയാൽ , പിന്നെ ഇത്തിരി നേരമേ പഠിക്കാൻ സമയം കിട്ടിയിരുന്നുള്ളു. സ്കൂളിലായിരുന്നപ്പോ രക്ഷിതാക്കൾ ഇടപെടുമായിരുന്നു.കോളേജിൽ ആയപ്പോൾ അവർ…