ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: വൈറൽ

തിരികെയെത്തുമ്പോൾ

രചന : സുമോദ് പരുമല ✍ തിരികെയെത്തുമ്പോൾപഴയപള്ളിക്കൂടവാതിൽ പടികടക്കുമ്പോൾചാറ്റൽമഴയൊടൊത്തുവീണ്ടുംവഴിനടക്കുമ്പോൾഓർമ്മകൾ പഴയബാല്യച്ചുരുൾ നിവർത്തുന്നുഓർമ്മകൾപഴയബാല്യച്ചുരുൾ നിവർത്തുന്നു .എന്തുനിറഭംഗി,കുഞ്ഞുടുപ്പിൻചേലിലിന്നുംപഴയ മഴവില്ല് .വീണ്ടുമാമാഞ്ചോട്ടിലോർമ്മകൾകനികൾ തേടുന്നു .കണ്ണിമാങ്കുല തല്ലിവീണ്ടും കൈകൾ കുഴയുന്നു .കണ്ണിമാങ്കുല തല്ലിവീണ്ടും കൈകൾ കുഴയുന്നു .മനസ്സ് പീലിവിടർത്തിയാടും കരിമുകിൽക്കാവ്വാനിൽതുമ്പിയറ്റ് പിടഞ്ഞുനിൽക്കും മസ്തകച്ചേല്,മിഴിനിറയ്ക്കുമ്പോൾ ‘മഴകൾ തോർന്നു തെളിഞ്ഞവഴിയിൽപാൽമണൽച്ചുഴികൾ…

” മരണം “

രചന : ഷാജി പേടികുളം ✍ മരണം കോമാളിയെ –ന്നാരോ ചൊല്ലിനാമതേറ്റു ചൊല്ലിരംഗ ബോധമില്ലാത്തവനത്രെമരണമെന്നത്കേവലമൊരു കാഴ്ചപ്പാട്.ജനിക്കുമ്പോൾനിഴലായ് നമുക്കൊപ്പംജനിച്ച് നമുക്കൊപ്പം വളർന്ന്നമ്മളിലെ ചൈതന്യത്തെകെടാതെ സൂക്ഷിച്ചുമരണം കൂടെയുണ്ടെന്ന്ഇടയ്ക്കിടെയോർമിപ്പിച്ച്തെറ്റുകൾ തിരുത്താൻപ്രേരിപ്പിക്കുന്ന സഹയാത്രികൻഅവനല്ലേ മരണം ?മനസ്സു ഗതി മാറുമ്പോൾയുക്തിയുക്തം ശാസിച്ചുംമനസ്സു കൈവിടുമ്പോൾകരുതലോടെ ചേർത്തുപിടിച്ചുംഅഹംഭാവം ഫണമുയർത്തുമ്പോൾമരണ ഭയം സൃഷ്ടിച്ചുംഒടുവിൽ…

അപരിചിതരാവുന്ന നാളുകളിൽ,

രചന : ജനകൻ ഗോപിനാഥ് ✍ അപരിചിതരാവുന്ന നാളുകളിൽ,ജീവിതമെന്ന സമസ്യയുടെ,അപാരതയ്ക്കുള്ളിൽ കഴിഞ്ഞു കൊണ്ട്,നമുക്കീ കാലത്തെക്കുറിച്ചോർമ്മിക്കാം,അപരിചിതരാകുവാൻ മാത്രമല്ലാതെ,ഇനിയും ഒരാളെയും കണ്ടുമുട്ടേണ്ടതില്ല,പരമാവധി മനുഷ്യരിൽ നിന്നുമുള്ളവഴി മാറലാണ്,ഞാനെന്നെ പഠിപ്പിക്കുന്ന,പൂർണമായ വിമോചനം,സന്തോഷവും,സമാധാനവുംമനസ്സിന്റെ അടിത്തട്ടിൽ,സൗന്ദര്യമുള്ള കണ്ടെത്തലാവുമ്പോൾ,ബോധ്യങ്ങൾ ബുദ്ധസങ്കേതത്തിലെതോരണങ്ങളെന്ന ഭാവത്തിൽ,ശാന്തമായി പുഞ്ചിരിക്കുന്നു,മനസ്സിനു മുകളിൽആഹ്ലാദപൂർണമായൊരുആധിപത്യമാണ്,നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നത്,അതൊരിക്കലും ദുഃഖഭരിതമായൊരുനാടോടിഗാനമല്ല,മറ്റൊരു വ്യക്തിയ്ക്കോ,വാക്കുകൾക്കോ,ഒരിക്കലുംപകർന്നു നൽകാൻശേഷിയില്ലാത്തതൊന്ന്,ദിവ്യമായ കാഴ്ചകൾ…

കൈസറിനെ ഓർക്കുമ്പോൾ

രചന : അനിയൻ പുലികേർഴ്‌ ✍ വിശ്വകാൽപ്പന്തുവേദികളിലെത്രയോഎത്രവട്ടംതിളങ്ങിയതാരമെകല മെത്ര കൂതിച്ച പാഞ്ഞീടിലുംഓർത്തിടൂമാപുരുഷാരമൊക്കെആർപ്പുവിളികളെ ത്ര മുഴങ്ങിആർത്തിരമ്പും തിരമാല നോക്കിമദ്ധ്യനിരയിൽ മാത്രംനില്ക്കാതെപിന്നിലേക്കുo മുൻപിലേക്കു മായ്കവിത പോലുള്ള ഹൃദ്യനിക്കങ്ങൾചടുലതയോടെ നല്കിയതെത്രവിജയ മന്ത്രം മാത്രo ജപിച്ചിട്ട്വിജയമന്ദസ്മിതങ്ങൾ തുകിലേഅരുമയായി മാറി പതുക്കനെനാട്ടിനും രാജ്യത്തിൽ വിശ്വത്തിൽകളിക്കാരനായി നീട്ടിയ പന്തുകൾനായകനും പരിശീലകനുമായിവിശ്വ…

മുഖം മൂടി

രചന : യൂസഫ് ഇരിങ്ങൽ✍ തറവാട്ട് വീട്ടിലെചില്ലലമാരയിൽനരച്ചു പിഞ്ഞിപ്പോയസാരികളെക്കാൾ കൂടുതൽപല വർണങ്ങളിലുംവലിപ്പത്തിലുമുള്ളമുഖം മൂടികളായിരുന്നുചെറുപ്പം മുതലേപല നിറത്തിലുള്ളമുഖം മൂടി വെച്ച്കളിക്കൂട്ടുകാരെ പേടിപ്പിക്കുന്നത്വലിയ രസമായിരുന്നുചൂട്ടു വെളിച്ചത്തിന് പിന്നാലെഅച്ഛനോപ്പംകോട്ടയിൽ അമ്പലത്തിലെതിറക്ക് പോകുമ്പോൾകുരങ്ങിന്റെ മുഖം മൂടിയുംബലൂണും വാങ്ങിക്കാൻവാശി പിടിച്ചു കരയാറുണ്ടായിരുന്നുപ്രണയ കാലത്ത്അവന് മുഖമല്ലമുഖം മൂടി മാത്രമേഉണ്ടായിരുന്നുള്ളുവെന്ന്ആദ്യ രാത്രി…

ഭ്രമം

രചന : ആദിൽ അർഥിക്ഷ്✍ അക്ഷരങ്ങളുടെ ലോകത്തെമാന്ത്രികനായിരുന്നൂ അയാൾ..അനുഭവങ്ങളെ ചിന്തകളാക്കിഅക്ഷരക്കുഞ്ഞുങ്ങൾക്ക്ജന്മം നൽകുന്ന പിതാവ്…ചൂണ്ട് വിരലിലൂടെ തൂലികയിലേക്ക്‌ബീജ സങ്കലനം നടത്തി പിറന്ന്വീഴുന്ന ജന്മങ്ങളിൽ ഒന്ന് പോലുംചാപിള്ളയാകാൻ അനുവദിക്കാത്തശ്രേഷ്ഠനായ പിതാമഹൻ.. സർവ്വനാശം വിതക്കാൻകെൽപ്പുള്ള കോരിച്ചൊരിയുന്നമഴയെ പ്രണയിക്കാൻ പഠിപ്പിച്ചവൻ. പെണ്ണും മണ്ണും ചതിക്കുമെന്ന്പറഞ്ഞവരെ കളിയാക്കിയവൻ.. യാത്രകളിലൂടെ…

പൂരപ്പറമ്പിലെ കുട്ടി

രചന : എൻ.കെ അജിത്ത്✍ ഉത്സവമൊക്കെക്കഴിഞ്ഞുപോയെങ്കിലുംപൊട്ടുംപൊടിയും പെറുക്കി നിന്നീടുന്നനിഷ്കളങ്കത്വമങ്ങേറുന്ന ബാല്യമായ്നില്ക്കുന്നു ഞാനിന്നു മലയാള ഭൂമിയില്‍ ലക്ഷണമൊത്തകരികളെപ്പോലെയീ-യുത്തമഭാഷാത്തിടമ്പേറ്റിനിന്നവര്‍‘ഭക്തി’മാര്‍ഗ്ഗത്തിന്‍റെ ശാക്തേയകാരികള്‍മുക്തക മുത്തും പവിഴവും കോര്‍ത്തവര്‍ അക്ഷരപ്രാണനായ് ഭാഷയെകാക്കുന്നവ്യാകരണത്തേയുപാസിച്ചു നില്പ്പവർകാലഘട്ടങ്ങള്‍ക്കുമിപ്പുറം ഭാഷയെകാലടി വച്ചു നടത്തിച്ച സേവകർ ചാരിതാർഥ്യത്തോടെ ചാവടിത്തിണ്ണയിൽചാരുകസാലയിൽ ചാഞ്ഞുകുടന്നവർ,മാതളപ്പൂക്കൾകൊരുത്ത മാല്യങ്ങളാൽവേറിട്ടശബ്ദം മുഴക്കിയകന്നവർ കുട്ടനാടിന്റെ കരുത്തിൽമലയാളമുമ്മ-വെച്ചില്ലെയോ…

കലണ്ടര്‍

രചന : ഷിബു കൃഷ്ണൻ സൈരന്ധ്രി ✍ ദിനരാത്രങ്ങൾ ചിമ്മിയടയുന്നദിനങ്ങളെ കലണ്ടറിൽ നാംഅടയാളപ്പെടുത്തി വെയ്ക്കും.ആശകളും നിരാശകളുംസന്തോഷവും ദുഃഖവുംകളങ്ങളിൽ പതിഞ്ഞു കിടക്കും.ഓരോ താളുകളും മറിക്കുന്തോറുംസ്വപ്നങ്ങളും പ്രതീക്ഷകളുംമറവിയിലേക്ക് പോകുന്നു.ആഘോഷങ്ങളും അച്ഛന്റെയാണ്ടുംപുത്രന്റെ ജനനവും കളങ്ങളിൽഅക്കങ്ങളായി തെളിയുന്നു.പ്രണയത്തിന്റെ കിതപ്പുകൾകൈമാറിയിരുന്നവർകലണ്ടറിലെ താളുകൾഅവസാനിക്കുമ്പോൾവേർപാടിന്റെ നൊമ്പരങ്ങളെസ്മൃതിയുടെ കയങ്ങളിൽ നീറ്റുന്നു.ഋതുക്കൾ മാറുന്നതുപോലെനമ്മുടെ മനസ്സും…

ഋതുഭേദങ്ങളറിയാതെ

രചന : രാജീവ് രവി ✍ ‍‍‍‍നീ തന്ന പ്രണയത്തിൻ്റെഉമ്മറപ്പടിയിലാണെന്റെഅക്ഷരങ്ങളൊക്കെയുംകവിതകളാകുന്നത്നിൻ്റെ പ്രണയത്തിൻ്റെഒറ്റത്തുരുത്തിലിരുന്നാണ്ഞാൻ ലഹരിയുടെഉന്മാദ മഴ നനയുന്നത്…..ഹൃദയത്തിൽ നീ നിറഞ്ഞുതുളുമ്പുമ്പോളെന്നിലൊരുസ്വാർത്ഥതയുടെ നാമ്പ് കിളിർക്കുന്നുണ്ട്എൻ്റെ ചുണ്ടുകളുടെനനവു തേടി നീ വരികനമുക്കൊന്നായ് പ്രണയ-ത്തിൻ്റെ പടർപ്പുകളിലൂർന്ന്സിരകളിലഗ്നി പടർന്ന്ഒന്നായ് ചേർന്നലിയാം….നിൻ്റെ ഇടനെഞ്ചിലെ ശ്വാസനിശ്വാസങ്ങളിൽഞാനെൻ്റെ സ്വപ്നങ്ങളെല്ലാംചേർത്തു വക്കുന്നുനിൻ്റെ പ്രണയത്തിൽഞാൻ സമ്പന്നന്നാണ്ഋതുഭേദങ്ങളേതുമില്ലാതെഎന്നിലൊരു…

സഫൂ വയനാടിന്റെ പുസ്തകം ഹാംലറ്റ്

ഷബ്‌ന ഷംസു ✍ ഇരുപത് കൊല്ലങ്ങൾക്ക് മുമ്പ് കോഴിക്കോട് ഫാർമസി കോളേജിൽ അഡ്മിഷൻ എടുത്തപ്പോ ഞങ്ങളുടെ ബാച്ചിൽ വയനാട് നിന്നും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ..അന്ന് എന്റെ ഹോസ്റ്റൽ മേറ്റായ, ഒരിക്കൽ പോലും വയനാട് കണ്ടിട്ടില്ലാത്ത മലപ്പുറത്തുള്ള കൂട്ടുകാരിയുടെ ഉമ്മ ഫോൺ വിളിച്ചപ്പോ…