Category: സിനിമ

“സ്വപ്ന സന്ദേഹം”

രചന : എസ്.എൻ.പുരം.സുനിൽ✍ ചാട്ടവാറടി മുഴങ്ങും വയലിലെചേറുചവുട്ടി കഴുത്തിൽ നുകം പേറി,ഭൂതകാലത്തിൻ കറുത്ത പകലുകൾകരളിലൊതുക്കിയ കദനം മറക്കുവാ-നാവാതെ നെഞ്ചിൽ നെരിപ്പോടുപേറിയെൻ മുത്തച്ഛനെത്രമേൽതേങ്ങിയിരുന്നുവോ…?നീലനിലാവൊളി ചിന്തുന്ന രാവിൻ്റെമേനിവിയർത്ത നനവേറ്റുവാങ്ങിയപാടവരമ്പിൽ പശിനയെ പുൽകിയുംപാതിരാപ്പുള്ളിൻ കുറുകലിൽഞെട്ടിയുംകണ്ണൊന്നു ചിമ്മാത്ത കാവലാളായെൻ്റെമുത്തച്ഛനെത്ര തണുത്തു വിറച്ചുവോ….?കന്നാലിച്ചന്തക്കരികിലായ്പണ്ടെങ്ങോകന്നിനെപ്പോൽ വിറ്റു പോയൊരെൻമുത്തച്ഛൻകദനങ്ങൾ പങ്കുവെച്ചീടുവാനാവാത്തഅറിയാപഥങ്ങളിൽ ചുവടുവച്ചീടവേ,കന്നിനെപ്പോലെ…

പ്രണയ മഴയിൽ കുളിക്കുമ്പോൾ …

രചന : സതി സതീഷ്✍ മഴ തെല്ലൊന്നൊതുങ്ങിഞാൻ കാതോർത്ത മഴയുടെ സംഗീതത്തിന്നിൻ്റെ പേരായിരുന്നു.എത്ര വിചിത്രം അല്ലേ?നമ്മളെന്നോർമ്മയിൽനിത്യവുംഞാനുംനീയും മുങ്ങിമരിക്കുന്ന– തെനിക്കറിയാം…..പ്രണയവഴികളെല്ലാം ലക്ഷ്യത്തിലെത്തണംഎന്നു ശഠിക്കരുതല്ലോ …?കൈകൾ കോർത്തുപിടിച്ച ലക്ഷ്യമായുള്ളചില യാത്രകൾഎത്രയോ മനോഹരമാണെന്നോ..പ്രണയമെന്തെന്നറിയുന്ന നിമിഷങ്ങളാണവ..സ്വന്തമായിട്ടുംസ്വന്തമാവാതെ പോയ നമ്മുടെ പ്രണയം …!എന്നിട്ടും നിന്നിൽനിറഞ്ഞു തുളുമ്പി എന്നിലേക്കൊഴുകുന്ന പ്രണയനീലിമയിൽഞാനും…

അവൾ സ്വർണ്ണനാണയങ്ങൾ വാരിയെറിയുകയാണ്

രചന : ഠ ഹരിശങ്കരനശോകൻ✍ പലയിടങ്ങളിലും ധൂർത്തരായവരുണ്ടായിരുന്നുസമ്പത്തിന്റെ വിതരണം അസമനിലയിലായിരുന്നുഇതൊരേകപ്പെട്ട കെടുതിയായിരിക്കാനിടയില്ലഅവൾ സ്വർണ്ണനാണയങ്ങൾ വാരിയെറിയുകയാണ്ഞാനത് പെറുക്കിയെടുക്കാൻ കുനിയുമ്പോൾഅവളുടെ പാവാടഞൊറികളിലെ ചിത്രപ്പണികൾനോക്കി നിവരാൻ മറന്ന് പോവുന്നുഅവളുടെ പാദങ്ങൾക്കിടയിലൂടെ ഞാൻവലിയൊരു നാണയക്കൂമ്പാരത്തിന്റെ തിളക്കം കാണുന്നു2അർദ്ധരാത്രിയുടെ തെരുവിലൂടെ ഞാൻനിങ്ങളെ തേടി വരികയായിരുന്നുഞാൻ കുടിച്ചിട്ടുണ്ടായിരുന്നുപാട്ട് പാടുന്നുണ്ടായിരുന്നുനിങ്ങളന്നകലെയായിരുന്നുഅതിനെ കുറിച്ചായിരുന്നു…

പ്രണയം പൂത്ത വഴികൾ

രചന : വാസുദേവൻ. കെ. വി ✍ “കാത്തിരിക്കുന്നു..” എന്ന വരികൾ അവളിൽ ആനന്ദാശ്രു പൊഴിച്ചു.മറുമൊഴി അവളിട്ടത്അവൻ പണ്ട് ചൊല്ലിക്കൊടുത്ത കവിതാ ശകലത്തോടെ ..കാവ്യത്മകമായി..“പ്രണയം പറഞ്ഞ് നീയെന്നെ പതിവുപോലെ വേദനിപ്പിക്കുന്നു.ഓർമ്മകളുണർത്തുന്നു..ചുംബനവർഷങ്ങളാൽ നമ്മൾ തരളിതമാക്കിയ വേളകളിലേക്കൊരു തിരിഞ്ഞു നോട്ടം.പൂത്തുലഞ്ഞ ഗുൽമോഹർ ചുവട്ടിൽ മടിയിൽ…

പ്രണയമഴപ്പെയ്ത്ത്‌

രചന : ശിവരാജ് പാക്കുളം✍ ഇടമുറിയാതന്നു പെയ്തൊ –രിടവപ്പാതി മഴയിലുംഇടവഴിയിലൊരു കുടയിൽചേർന്നുനിന്നതോർമ്മയിൽഇരുമനവുമൊന്നുചേർന്നുകുളിർമഴയിൽ നിൽക്കവേഇരുകരവും ചേർത്തുവെച്ചുകഥ പറഞ്ഞതോർമ്മയിൽതുടലുപൊട്ടിച്ചതുവഴിയെഓടിവന്ന ശുനകനെ കണ്ടു-ടലുചേർന്നു പുണർന്നുനമ്മളെത്ര നേരമങ്ങനെ..മഴന്നനഞ്ഞ മേനിയാൽമനം നിറഞ്ഞു നിൽക്കയാൽമധുരമുള്ള ചുണ്ടിലെ ത്രചുംബനങ്ങൾ തന്നു ഞാൻമറകുടയാലെന്നെ നോക്കിമൗനമായി നിന്നു നീമദനലഹരി നുകരുവൻമനം കൊതിച്ചു നിന്നു നാംപ്രണയവും…

ഗ൦ഗ പാടിയ നോവുകൾ ചുവക്കുമ്പോൾ .

രചന : വൃന്ദ മേനോൻ ✍ പ്രണയം നഷ്ടപ്പെടുമ്പോൾ , പ്രണയിച്ച മനുഷ്യരെ നഷ്ടപ്പെടുമ്പോൾ ആത്മഹത്യ ചെയ്യുന്നവ൪. പ്രണയത്തിന്റെ പേരിൽ ജീവിതം അവസാനിപ്പിച്ചവ൪ എത്ര എത്ര പേ൪. അവരുടെ ഒരു നിത്യസ്മാരകമായി ഞാൻ മഹാഭാരതകഥയിലെ ഗ൦ഗ എന്ന കഥാപാത്രത്തെ നോക്കിക്കാണുന്നു. വിഷാദമായ്,…

നാരങ്ങാ മിഠായിപ്പൊതി

രചന : അമൃത സാകേതം✍ നിനക്ക് വേണ്ടിയെന്നോർക്കാപ്പുറത്തൊരുകുഞ്ഞ് നാരങ്ങാ മിഠായിപ്പൊതി,നിന്നെ ഓർക്കുമ്പോഴെന്ന് ഒന്ന് രണ്ട് വരികൾ ,നിന്നെയൊന്ന് കാണാനായെങ്കിലെന്ന സ്നേഹപ്പൂതികൾ,നിന്റെ നിനവിലെന്ന് അറിയാതെ വിടർന്ന ചിരിച്ചാലുകൾ,നിന്നെ മോഹിച്ച് പടർന്നെന്ന കിനാവള്ളികൾ,നീ തന്നെ, നീ മാത്രമെന്ന നെഞ്ചുരുക്കങ്ങൾ,ഹാ… എത്രയെത്ര പ്രണയക്കൊതികളാണല്ലേ മനുഷ്യർക്ക്,,നീയെന്ന ചുഴികളെത്ര…

മുൻവിധി

രചന : ശ്രീകുമാർ എം പി✍ കറുത്തമേഘംപൊഴിച്ച മഴയിൽകുളിർത്തു ഭൂമിപൂക്കുന്നുകറുത്ത രാവുതപം ചെയ്തല്ലെതുടുത്ത കാല്യംപിറക്കുന്നെകറുത്ത കണ്ണ-നുതിർത്ത ഗീതയുലകിൽ വെട്ടമേകുന്നുകനത്ത ദു:ഖംപടരുമ്പോളുള്ളിൽകരുത്തോടെയെന്നുംമുഴങ്ങുന്നുകൊടും തമസ്സിനെയകറ്റിടും സൂര്യപ്രഭ പോലതുവിളങ്ങുന്നു !കറുത്ത കുയിലിൻകണ്ഠമല്ലയൊകവിത പാടിയുണർത്തുന്നെ !കരിമനസ്സിന്റെചുമരിലായ് നമ്മൾകളിയായിപോലുംവരച്ചെന്നാൽകറുക്കുകില്ലൊന്നുംകറുക്കും നമ്മുടെമനസ്സിന്റെ നാലുചുമരുകൾമുൻവിധികളെ പിൻ –തുടരുകയെന്നാൽവരിച്ചിടുന്നതി-ന്നടിമത്തം.

നിഴലുകൾ

രചന : സതി സതീഷ് ✍ നിഴലുകൾ മായുന്നതണ്ണീർത്തടങ്ങളിൽസുഗന്ധം പരത്തുന്ന പ്രണയത്തിന്നോർമ്മകൾമഴയായ് പെയ്യുമ്പോൾ …..ഞാനൊളിപ്പിച്ചനിന്നോടുള്ളപ്രണയത്തിന്നോർമ്മകൾചുട്ടുപൊള്ളിക്കുന്നു …..നിന്നിലെ ഞാനാണ്എന്നിലെ നീയാണ്നിൻ്റെ പ്രണയമാണ്ഞാനെന്നറിവുകൾഎന്റെ പ്രണയമാണ്നീയെന്നറിവുകൾ …..ഓർമ്മകളായ്പെയ്തൊഴിയുമ്പോൾ ….നാം കണ്ട സ്വപ്നങ്ങൾ …വറ്റിയകണ്ണീരുറവകൾ ….നീറുന്ന മനസ്സുകൾജീവിക്കാൻ പ്രേരിപ്പിക്കുന്നു !വരില്ലെന്നറിവിലുംആരെയോ തിരയുന്ന കണ്ണിന്റെയുള്ളിലുംനിനയാതെയറിയാതെനീ മറഞ്ഞപ്പോൾ …..ആരുമറിയാതൊളിപ്പിച്ചുവെച്ചോരുവേദനയിൽനിൻ്റെ രൂപം…

നൃത്തശാല

രചന : വിഷ്ണുപ്രസാദ് കുട്ടുറവൻ ഇലപ്പച്ച ✍️ പെരുന്തൽമണ്ണയിൽ നിന്ന്പട്ടാമ്പിയിലേക്കു പോകുന്ന ബസ്സിൽഡ്രൈവറുടെ എതിർവശത്ത്നാലു പേർക്കിരിക്കാവുന്ന സീറ്റിൽമുഴുക്കൈ നീല ബ്ലൗസും നീലസാരിയുമണിഞ്ഞ്പ്രേമം നിറഞ്ഞൊരു പെൺകുട്ടി തനിച്ചിരിക്കുന്നു.അവളുടെ കണ്ണുകൾക്ക്ഈ പ്രപഞ്ചത്തെ മുഴുവൻഊറ്റിക്കുടിക്കാനുള്ള കെൽപ്പുണ്ട്.അവളൊന്ന് നോക്കിയിരുന്നെങ്കിൽബസ്സിലെ മുഴുവൻ ആളുകളുംപറന്നു വന്ന്അവളുടെ കണ്ണുകൾക്കുള്ളിലേക്ക്അപ്രത്യക്ഷമായേനേ…ഭാഗ്യവശാൽ അതുണ്ടായില്ല.(ഇടയ്ക്കെപ്പോഴോ വൃദ്ധനായ…