ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: പ്രവാസി

ചുരുളീയം

രാജേന്ദ്ര പണിക്കർ എൻ ജി❤️ ചങ്കൻ കൂട്ടുകാരൻ ചോദിച്ചു;“വറുതിയല്ലേ,വെറുതെയാകില്ലല്ലോ,വറുത്തരച്ചൊരു ചുരുളിഎടുക്കട്ടേ?സംസാരമൊട്ടുക്ക്സംസ്കരിച്ചേറ്റുവാൻ ?!”വരണ്ടമണ്ണിൽപിരണ്ട്, പിടച്ച് ചുരുണ്ടുപോയതുകൊണ്ടാകണം;മുളകരച്ചൊരു പിരളനെടുത്താട്ടേഎന്ന് ഞാനും😆പണ്ടൊരു ചുള്ളൻകാരണവർഒരൊറ്റക്കഷ്ണംചുരുളികൊണ്ട്ആയിരങ്ങളുടെനാവും നാഡിയുംചുള്ളിപ്പിടിപ്പിച്ച്അടക്കിയൊതുക്കിയകാലംഓർമ്മയുണ്ടോ?എന്ന്, എൻ്റെ പെണ്ണ്!“തിന്നിട്ടുണ്ടോ?അവരുടെ…അവിയൽ?”എന്നതിനുത്തരം…”“എത്രനന്ദിയുള്ളവരാ!അവരെന്നൊക്കെഎത്രപറഞ്ഞാലുംമതിയാകാതെ പോയേനേ!”എന്ന് കേട്ടിരുന്നവർ.രാവുകനക്കുമ്പോൾഒറ്റയടിപ്പാതയിലൂടെഉലഞ്ഞാടിയാടികാറ്റിലാടിപ്പറന്നുപരന്ന്ചെകിടടപ്പിക്കുന്നതെറിയൊക്കെപ്പാടിഅന്നയാൾകരപ്രമാണിമാരുടെകൊള്ളരുതായ്മകൾ,തന്തയ്ക്ക് പിറക്കായ്മകൾ,അരമന രഹസ്യങ്ങൾ,ഒക്കെവിസിൽബ്ലോയിംഗ് ചെയ്തിരുന്നു!ഒരേറുകണ്ണുകൊണ്ടുപോലുംപ്രതികരിക്കാനാകാതെവിയർത്തുകുളിച്ചവർഅച്ചിമാരുടെചേലത്തുമ്പിലൊളിച്ചു, രാത്രിതന്നെതെറികുതറി കുറിക്ക് കൊണ്ടുഇന്ന്,ചലച്ചിത്രച്ചുരുളിചുരുളഴിയുമ്പോൾചുക്കിനുംചുണ്ണാമ്പിനുംകൊള്ളാതെ ശുഷ്കിച്ചുരുണ്ട്,അവിഞ്ഞുനാറിയവശേഷിച്ച്,കലയുടെ ശവസംസ്കാരം നടത്തുന്നു.നിനക്കൊന്നും വേറെയാതൊരു പണിയുമില്ലേടാ…

ഫോകാനക്ക് സുവർണ വർഷം സമ്മാനിച്ച നോർത്ത് അമേരിക്കൻ മലയാളികൾക്ക് നന്ദി.

ഫൊക്കാന പ്രസിഡന്റ് ജോർജി വറുഗീസ് പതിവുപോലെ മറ്റൊരു താങ്ക്സ് ഗിവിങ് ഡേ കൂടി കടന്നുവരുകയായി . ജീവിതത്തിൽ നാം അനുഭവിച്ച എല്ലാ നല്ല കാര്യങ്ങൾക്കും നമ്മെ സഹായിച്ചവർക്കും നന്ദി പറയാൻ വേണ്ടി വേർതിരിക്കപ്പെട്ട ഒരു ദിനം. അമേരിക്കക്കാരുടെ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത…

“2021 എക്കോ ചാരിറ്റി അവാർഡ്” ജോൺ മാത്യുവിന്.

മാത്യുക്കുട്ടി ഈശോ.* ന്യൂയോർക്ക്: ജീവകാരുണ്യ പ്രവർത്തനം മുഖമുദ്രയാക്കി ന്യൂയോർക്കിൽ പ്രവർത്തിച്ചു വരുന്ന “എക്കോ” എന്ന സംഘടനയുടെ (ECHO – Enhance Community through Harmonious Outreach) 2021 ലെ എക്കോ ചാരിറ്റി അവാർഡിന് ന്യൂ ഹൈഡ് പാർക്കിൽ താമസിക്കുന്ന ജോൺ മാത്യു…

അവാർഡ് ദാന നിശയും വാർഷിക ഡിന്നർ ആഘോഷവുമായി ജീവകാരുണ്യ സംഘടന “എക്കോ ” ഡിസംബർ 4 -ന് ന്യൂയോർക്കിൽ.

മാത്യുക്കുട്ടി ഈശോ. ന്യൂയോർക്ക്: കാരുണ്യത്തിൻറെ കരസ്പർശവും ജീവകാരുണ്യ പ്രവർത്തന മുഖമുദ്രയും മനുഷ്യത്വത്തിന്റെ സാന്ത്വനവും സാമൂഹിക പ്രതിബദ്ധതയുടെ മാറ്റൊലിയുമായി ന്യൂയോർക്കിൽ പ്രവർത്തിച്ചു വരുന്ന “എക്കോ” യുടെ (ECHO – Enhance Community through Harmonious Outreach) 2021 -ലെ വാർഷിക ഡിന്നറും അവാർഡ്…

ആദ്യമായി ഗള്‍ഫില്‍ വരുമ്പോള്‍

കുറുങ്ങാട്ട് വിജയൻ ✍️ 1990ല്‍, ആദ്യമായി ഗള്‍ഫില്‍ വരുമ്പോള്‍ എന്റെ ജോലി, ദുബായിലെ അവീര്‍ എന്ന സ്ഥലത്തായിരുന്നു. അന്നവിടം തുറസ്സായ മരുഭൂമിയായിരുന്നു. ചെടികളോ പച്ചപ്പോ ഇല്ലാത്ത വരണ്ട മരുഭൂമി. അങ്ങിങ്ങ് ഒറ്റപ്പെട്ട് ഖഫ് മരങ്ങള്‍ (ചിത്രം # 1) ജരാനരബാധിച്ച ചില്ലകളും…

ഇതുപോലൊരു ദുരവസ്ഥ ഇനി ഒരു പ്രവാസിക്കും ഉണ്ടാകരുത്.

ബഷീർ വാണിയക്കാട്.* ഇതുപോലൊരു ദുരവസ്ഥ ഇനി ഒരു പ്രവാസിക്കും ഉണ്ടാകരുത്.. കുടുംബം സംരക്ഷിക്കാനായി പ്രവാസഭൂമിയിൽ എത്തി കിട്ടുന്ന ശമ്പളം മുഴുവൻ സ്വന്തം ആരോഗ്യം പോലും നോക്കാതെ കുടുംബത്തിലേക്കു അയച്ചു കൊടുക്കുന്ന എല്ലാവർക്കും ഇദ്ദേഹത്തിന്റെ ജീവിതവും മരണവും ഒരു പാഠമാകേണ്ടതാണ്.. ഒരു പാട്…

മലയാളി യുവതിക്ക് വിദേശയാത്ര മുടക്കി.(ബബിൾ കോഡ്?)

കൊച്ചി∙ രാജ്യാന്തര യാത്രയ്ക്ക് വിമാന റൂട്ടുകൾ തുറന്നു നൽകുന്നതിനു പകരം ഇപ്പോൾ നിലനിൽക്കുന്ന ബബിൾ കോഡ് ഷെയറിങ് കരാറിൽപ്പെട്ട് യാത്ര മുടങ്ങിയ സ്വിസ് പൗരത്വമുള്ള കൂത്താട്ടുകുളം സ്വദേശിനി പരാതിയുമായി രംഗത്ത്. വിമാനക്കമ്പനി ജീവനക്കാരിൽനിന്നു മോശം . രാജ്യാന്തര യാത്രയ്ക്ക് വിമാന റൂട്ടുകൾ…

പ്രവാസത്തിന്റെ ചൂടും ചൂരും🔘

ഖുതുബ് ബത്തേരി* ചുട്ടുപൊള്ളുന്നജീവിതപങ്കപാടുകളെകുറിച്ചറിയാൻചുട്ടുപൊള്ളുന്നമണലാരണ്യത്തിലേക്ക്എടുത്തെറിയപ്പെടണം.! വിജനമാംഇടങ്ങളിൽമുളപൊട്ടിയുയർന്നകള്ളിമുൾച്ചെടികളെപോലെപറിച്ചെറിയാൻപറ്റാത്തവിധംപ്രാരാബ്ദങ്ങളുടെചുമടുകൾഓരോ പ്രവാസിയുടെയുംമുതുകിൽദൃശ്യമാവും.! അഴിക്കുന്തോറുംമുറുകുന്നകയറുകൾകണക്കെപതിറ്റാണ്ടുകൾതള്ളിനീക്കുന്നവർഇടയ്ക്ക്പെയ്തൊഴിയുന്നത്ഉറ്റവരെനിറഞ്ഞുകാണുമ്പോഴാണ്. ഉറ്റവരുടെസ്വപ്നങ്ങൾക്കുവേണ്ടിയുള്ളജീവിതപരിത്യാഗങ്ങൾക്കിടിയിൽസ്വയംജീവിക്കാൻമറന്നുപോകുന്നവർആവർത്തിക്കുന്നകള്ളംസുഖമാണ്എന്നവാക്കായിരിക്കും.! ഒടുവിൽ പ്രവാസംകടപ്പാടുകൾക്ക്വേണ്ടിയുള്ളകടലുകടന്നുള്ളനേടിയെടുക്കലുംത്യാഗവുംനഷ്‍ടപ്പെടലുകളുംനിറഞ്ഞതാണ്.💢

സ്നേഹസ്പർശം” ഭവനപദ്ധതി ശിലാസ്ഥാപന കർമ്മം

Fr.Johnson Pappachan* മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ ആഭിമുഖ്യത്തിൽ ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്മരണാർത്ഥം നിർമ്മിക്കപ്പെടുന്ന “സ്നേഹസ്പർശം” ഭവനങ്ങളുടെ ശിലാസ്ഥാപന കർമ്മം ഒക്ടോബർ 24 ഞായറാഴ്ച വൈകിട്ട് നാല്…

ഒറ്റയടിപ്പാതകൾ.

രചന :- ബിനു. ആർ* ഒറ്റയടിപ്പാതയിലൂടെനടന്നുപോയീടവേഒറ്റയായിപോകുന്ന-തറിയുന്നൂ മനമെല്ലാം.ചിന്തകളെല്ലാം നമ്ര-ശിരസ്കരായീടവേ,കാണുന്നതെല്ലാംപൊള്ളിയടർന്നചന്തമില്ലാത്തചിതറിത്തെറിച്ചവർണ്ണങ്ങളാകുന്നൂ..ലോകത്തിൽ സ്വയം-പ്രഭനാകണമെന്നുനിനച്ചീടിൽസ്വാർഥതയുടെമീനച്ചൂടിൽവെന്തുരുകീടണം.അകലങ്ങളിൽ നീലാകാശത്തിൽകാണുന്ന നുറുങ്ങിയവെണ്മേഘങ്ങളെല്ലാംഅകമേ ഉരുണ്ടുകൂടുന്നഏകാന്തചിന്തകളായിരിക്കാം..ഒറ്റയടിപ്പാതയുടെ ഇരു-വശങ്ങളിലുമുള്ളഒറ്റതിരിഞ്ഞപൊന്തകളിൽസ്വാർത്ഥതപോൽഒറ്റതിരിഞ്ഞ കുശലരാംകുറുക്കന്മാരാകാം.നന്മനിറഞ്ഞ മനസ്സി-ന്നുടമയാകണമെങ്കിൽനല്ല വിശാലമാം വീഥിയിലൂടെശാന്തമായ് നടന്നീടണംസ്വപ്നങ്ങളെല്ലാംവിരിഞ്ഞീടണമെങ്കിൽഉലകിൽ തപ്തമാംനീലവിഹായസ്സുകണ്ടീടണം,അതിൽ ചെറുശകലങ്ങൾപോൽ, വെൺമേഘങ്ങൾചിറകു വിടർത്തിപറ –ന്നീടുന്നതുകാണുമാറാകണം..അതിനിടയിലൂടെവെൺ കൊറ്റികൾപ്രഭാകിരണനാൽവെള്ളിനിറമാർന്ന്അകലങ്ങളിൽ നിരനിര –യായിപോകുന്നതുകണ്ടുമനസ്സുനിറഞ്ഞീടണം.ഒറ്റയടിപ്പാതയിലൂടെഅനേകം കാതങ്ങൾനടക്കാമെന്നാകിലുംവിശാലമാം കാഴ്ചപ്പാടുക-ളുണ്ടാകണമെങ്കിൽവീതിയേറിയ വീഥികളിൽചെന്നീടണം.