ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

കനലെരിയുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ “ഉത്തിഷ്ഠതാ ജാഗ്രതാപ്രാപ്യവരാൻ നിബോദ്ധത “..🙏🙏🙏🙏🙏 സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 രാജ്യം ദേശീയ യുവജന ദിനമായി ആചരിക്കുന്നു. രാജ്യത്തിന്റെ നട്ടെല്ലായ യുവ തലമുറക്ക് ദിശാബോധം നൽകുക എന്നത് സാമൂഹ്യ ബാദ്ധ്യതയാണ്. ലഹരിയുടെയും ലൈംഗിക…

🌷 മൗനം വെടിയുക നമ്മൾ🌷

രചന : ബേബി മാത്യു അടിമാലി✍ അരുതായ്മകളെ ഇല്ലാതാക്കാൻമൗനം വെടിയുക സോദരരേഒഴുക്കിനെതിരെ നീന്തുക നമ്മൾതൂലിക പടവാളാക്കിടുകഅക്ഷര വൈരികളരങ്ങുവാഴുംകാലംകെട്ടൊരു കാലമിത്അശരണരാകും ജനതതിയിവിടെഗതിയില്ലാതവരലയുമ്പോൾഭയപ്പെടുത്താൻ തിട്ടൂരങ്ങൾഅണിയറയിൽ നിന്നെത്തുന്നുശതകോടികളത് വാരിക്കൂട്ടാൻഭീതി പടർത്തിടുമരചന്മാർപകുത്തു നൽകും നാടിൻ വിഭവംമടിച്ചിടാതവർ വമ്പർക്കായ്ചോദ്യം ചെയ്യും നാവുകളെല്ലാംനിശബ്ദമാക്കാൻ തുനിയുമവർഎടുത്തു ദുഷ്ടർ ഉപയോഗിക്കുംവിദ്വേഷത്തിൻ മന്ത്രങ്ങൾഇനിയും നമ്മൾ…

അടിവേര് തോണ്ടുന്നവർ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഭാരതത്തിൽ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി കഴിഞ്ഞു. നാനാത്വത്തിൽ ഏകത്വമെന്ന മഹദ് സന്ദേശത്തിലാണ് ഭാരതത്തിന്റെ അസ്തിത്വം നിലകൊള്ളുന്നത്. വിവിധ വർണ വർഗ ഭാഷകളെയും മതങ്ങളെയും സംസ്കാരങ്ങളെയും വേഷങ്ങളെയും…

അശ്ലീലമോ ഞാനുര?!

രചന : പി.ഹരികുമാര്‍ ✍ അന്ന്, നടവഴികള്‍,നിരത്തായിരുന്നില്ല,നിരപ്പായിരുന്നില്ല,ചക്രവാത്തോളം മിനുസപ്പുളപ്പുമായിരുന്നില്ല.പച്ചക്കരകളുള്ള,@ കൊച്ചു കുറിയാണ്ടുകളായിരുന്നു.സന്ധ്യാനാമത്തോടൊപ്പം,അമ്മ തോരാതുരുവിട്ടു പഠിപ്പിച്ചു;“ഞാനെ” ന്നൊരുനാളും ചൊല്ലരുതുണ്ണീ നീ.“ഈയുള്ളവനെ”ന്നായിടാം.“നമ്മളെ”ന്നാകുകിലാണേറെ നന്മ.“കുണ്ടി” യോളം നാറ്റമില്ലെന്നിരിക്കിലും,“ഞാനി”ലുമുണ്ടൊത്തിരി നാറ്റമെന്നന്നു തന്നെ ഞാനുറപ്പിച്ചു.2സ്കൂളുകളിൽഎന്‍റെ മഷിത്തണ്ടുകളാണ്മറ്റുള്ള സ്ലേറ്റുകളൊക്കെ തെകാലിബിംബംപ്പേജുകലാക്കിയത്‌.കൂട്ടരും,നാട്ടാരും സ്നേഹച്ചിരി ചൊരിഞ്ഞു.അമ്മക്കണ്ണുകൾ തിളങ്ങി,ജീവിതലക്ഷ്യം എനിക്ക് കിറുകൃത്യമായി.2കോളേജുകാലത്ത്,ഒരേ പെണ്ണ്,ഒരേ ചൂടത്ത്എന്നോടുമപരനോടുംഒരേയീണത്തിൽ,ചിരി…

സണ്ണി മറ്റമനയുടെ ഭാര്യ പിതാവ് യോഹന്നാൻ പോൾ അന്തരിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ഫൊക്കാന ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ സണ്ണി മറ്റമനയുടെ ഭാര്യ പിതാവും , തെക്കൻ പറവൂർ :- പൂത്തോട്ട പറയ്ക്കാട്ട് നെടുമ്പിള്ളിൽ യോഹന്നാൻ പോൾ (കുഞ്ഞപ്പൻ) (85) നിര്യാതനായി.ഭാര്യ മോളി വടയാടിയിൽ തൃപ്പൂണിത്തറ: മക്കൾ ബെറ്റ്സി ,…

വാക്കുകൾ വരച്ച ചിത്രങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ✍ അക്ഷരങ്ങൾക്ക്വർണ്ണച്ചിറകുൾ നല്‍കിപൂമ്പാറ്റകള്‍ക്ക് ജന്മം കൊടുത്ത്പൂന്തോട്ടത്തിലേക്ക്തേൻ നുകർന്ന്ഉന്മത്തരാക്കാൻപറഞ്ഞുവിട്ടഒരു ബാല്യകാലംഎനിക്കുണ്ട്.സ്വപ്‌നങ്ങളുടെനിറക്കൂട്ടുകളാൽനെയ്തെടുത്തപട്ടുകുപ്പായങ്ങൾ ധരിച്ചകൗമാരത്തിന്റെ നാളുകളുംഎനിക്ക് സ്വന്തമായുണ്ട്.പ്രണയത്തിന്റെവസന്തോത്സവങ്ങൾകൊണ്ടാടിയയൗവ്വനത്തിന്റെ ഓർമ്മകള്‍എന്നെ തരളിതനാക്കിയനാളുകളുംഎനിക്ക് സ്വന്തമായുണ്ട്.കാലത്തിന്റെ ഒഴുക്കിൽഅവ പറുദീസാനഷ്ടമായിഎന്നെ പൊള്ളിച്ചനാളുകളായി മാറി.അക്ഷരങ്ങളുടെ ലോകംതൊങ്ങലുകളാക്കിഅറിവിന്റെ ചക്രവാള സീമവികസിച്ചതോടെഞാൻജീവിതത്തിന്റെമുഖ്യധാരയിലേക്കിറങ്ങി.അക്ഷരങ്ങൾക്ക്രക്തവുംമജ്ജയുംമാംസവും നല്‍കിപടച്ചട്ടയണിയിച്ച്വർത്തമാനകാലപ്രവാഹത്തിൽപോരാളികളാക്കിമാറ്റിയിരിക്കുന്നു.പൂമ്പാറ്റകളുംനിറക്കൂട്ടുകൾ തീർത്തപട്ടുകുപ്പായങ്ങളുംപ്രണയത്തിന്റെവസന്തോത്സവങ്ങളുംഎന്‍റെ ഓര്‍മ്മകളുടെഅറകളില്‍വിലയം കൊള്ളുന്നു.അവര്‍ എന്‍റെഗൃഹാതുരസ്മരണകളായിഇന്നും ഒപ്പമുണ്ട്.

എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ് ദാനവും വാർഷിക ഡിന്നർ മീറ്റിങ്ങും ഇന്ന് 4 മണിക്ക്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ചാരിറ്റി സംഘടന ECHO (Enhance Community through Harmonious Outreach) പത്താമത് വാർഷിക ഡിന്നർ മീറ്റിങ്ങും മൂന്നാമത് ഹ്യുമാനിറ്റേറിയൻ അവാർഡ് ദാനവും അതി വിപുലമായി…

സ്വർഗ്ഗം…

രചന : ഷാ ലി ഷാ ✍ അങ്ങനെയൊന്നും അന്ത്രുആകാശത്തെ കണ്ടിരുന്നില്ല..മയ പെയ്യാനും..പരുന്തിനും ബീമാനത്തിനും പറക്കാനുംസൂര്യനും അമ്പിളിമാമനുംപഞ്ഞിക്കെട്ടിൽ ആമ്പറംമറഞ്ഞ് കളിക്കാനുംപിന്ന.. മരിച്ചോൽക്ക്ബിരിയാനി വെളമ്പ്ണമലക്കോള്ടെ കല്യാണത്തിന്നശ്ശെത്രം തൂക്കാനൊര് വല്യേ സ്തലം..അത്രയെക്കെയെ… ണ്ടായിരുന്നുള്ളൂ…ഇത് പ്പോ… ന്തൊക്കേ അത്ശ്യങ്ങളാണ്..ബാലമ്മാഷ് ബോഡുമ്മേകൊറേ മുത്ത് വരച്ച്..പിന്നൊരു വര വരച്ചപ്പോമുത്തൊക്കെ…

പിണങ്ങിപ്പോയ മഴ.

രചന : ബിനു. ആർ.✍ കാലവർഷം വരാതെപിണങ്ങിപ്പോയ്!കർക്കിടകവും വന്നുപിണങ്ങിപ്പോയ്!ചിങ്ങത്തിനുചങ്ങാത്തമുള്ളവരെ-യാരെയും കണ്ടതില്ല,കേട്ടതില്ലഅത്തവും കറുത്തതില്ലഓണവും മാറിമാറിഞ്ഞതില്ലഒരു ചങ്ങാതിമാരെയുംകാണാതെ പിണങ്ങിപ്പോയ്മഴ!ഇക്കൊല്ലം ദ്വിദിനം കർക്കിടകവാവുകൾവന്നുപോയതാരാനുംകൂരാനുമറിഞ്ഞതില്ലബലിയിട്ടുമുങ്ങാനുംപുഴയിൽ വെള്ളമേയില്ലരാവുകളിലുംവന്നുനോക്കിപ്പിണങ്ങിപ്പോയ്മഴ!വിഷുവന്നുവെന്നു കാലമറിയിക്കവേ,മഴ ഗണിതത്തിൽ വിരിഞ്ഞതെല്ലാംകണക്കിന്റെ കുഴഞ്ഞുമറിയിലുകൾ ആയിരുന്നുവോ!ശിഷ്ടങ്ങൾ പെരുക്കാൻ മറന്നുപോയോ!ശിഷ്ടമായതെടുക്കാൻ മറന്നുപോയോ!രോഹിണിയിലമ്പോടുതൂങ്ങുംഞാറ്റുവേലയവൾതിരുവാതിരയിൽ തിരിമുറിയാതെപെയ്യേണ്ടവൾപുണർതവുംപൂരവും കാണാതെപോയവൾപൂഴിചൊരിയും പൂയവുംആശ്ലേഷത്താലമരും ആയില്യവുംമറന്നേപോയവൾവേനലറുതിപോൽ,കിടക്കുംവരണ്ടു വിണ്ടുകീറിയ ഭൂമികണ്ടു കണ്ട്പിണങ്ങിപ്പോയിമഴ!ഒരുപറയുമിരുപറയുമ്മുപ്പറയുമെന്നു-മൊഴിഞ്ഞവർ,കവടിയുമ്മടക്കിചുടുവേർപ്പിൽമുങ്ങി,വിശറികൾതേടുന്നകാലംകണ്ട്,ഇടവപ്പാതിക്കതിരോൻതിരുമധ്യത്തിൽ…

വനറാണി

രചന : സതീഷ് കുമാർ ജി✍ വെള്ളക്കൊലുസിട്ട വെള്ളിയരഞ്ഞാണമിട്ട്സുന്ദരിയായൊഴുകിടുന്നവനസുന്ദരിനിന്റെ വെള്ളിക്കോലുസിന്റെ പൊണ്മണി നാദമായിസുന്ദരരാഗമിന്ന് പൊഴിഞ്ഞുവല്ലോകിന്നരിയാ മുളങ്കാടുകളിൽസുന്ദരമാ വേണുവൂതിസൃങ്കാരമോടെയവൾ പുണർന്നുവല്ലോമെല്ലെമെല്ലെ തഴുകിടുമാ സുന്ദരനാംമന്ദപവനനെന്നെയൊന്നു കൈവിരലാൽ തഴുകിയല്ലോകിന്നാരം ചൊല്ലിയുള്ള കളകള നാദമിന്നുഉന്മാദമോടെയവൾ പൊഴിഞ്ഞിരുന്നുകണ്മഷിക്കൊണിലെ നിൻപ്രേമഭാവമെന്നെനാണത്താൽ മോഹത്താൽ പുണർന്നിരുന്നുചുംബിച്ചുണർത്തുന്ന നിന്നനുരാഗത്തിൽനിൻമാറിടത്തലെൻ മുഖംചായ്‌ക്കവേകോരിതരിപ്പിച്ചു നിൻ മൃദുലമാകൈവിരൽനിന്നനു രാഗത്താലലിഞ്ഞുപോയ്‌…