Month: March 2023

” രണ്ട് കവിതകൾ “
” പ്രിയ്യപ്പെട്ടൊരു വാക്ക് “

രചന : ഷാജു. കെ. കടമേരി ✍ കത്തിതീരാറായപകലിന്റെ ചുണ്ടുകളിൽനമ്മൾ കോർത്ത സൗഹൃദത്തിന്റെവരികൾക്കിടയിൽ പുതുമഴപൂക്കുമ്പോൾഇന്നലെ പരിചയപ്പെട്ടൊരുതല തെറിച്ചവൻ എന്റെ ജാതിയുംമതവും , എന്തിന് എന്റെ രാഷ്ട്രീയംവരെ കുത്തിക്കിളച്ചു.അവന്റെ ഒരു നോട്ടത്തിൽ പോലുംഭൂമി രണ്ടായി പിളരുമെന്ന്ഞാൻ ഭയപ്പെട്ടു.ഒരു കൊടുങ്കാറ്റ്ഞങ്ങൾക്കിടയിൽ മുരണ്ടു.ചോദ്യങ്ങളുടെ അറ്റത്തൂടെഅവനെന്റെ കണ്ണുകളിൽകവിത…

സേവ് ദ രാഹുൽഗാന്ധി

രചന : അസ്‌ക്കർ അരീച്ചോല.✍ കക്ഷി രാഷ്ട്രീയത്തിന്റെ കച്ചവട കളരിയിൽ ഈ മനുഷ്യൻ അപ്രസക്തനാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഈയുള്ളവൻ..”!സോണിയഗാന്ധി രാഷ്ട്രീയത്തിലേക്കില്ല എന്ന് പറഞ്ഞപ്പോൾ നിർബന്ധപൂർവ്വം അവരെ രാഷ്ട്രീയത്തിൽ ഇറക്കിയതും,സ്മൃതി ഇറാനിക്കെതിരെ മത്സരിക്കാൻ ഇല്ല എന്ന ഘട്ടത്തിൽ രാഹുൽഗാന്ധി സജീവ രാഷ്ട്രീയം…

ടിക്കറ്റെടുക്കാത്തവർ

രചന : അരുൺ കൊടുവള്ളി✍ കണ്ടുമുട്ടുമ്പോൾഞങ്ങൾരണ്ട് റെയിൽപ്പാളങ്ങളായിരുന്നു.തമ്മിൽ ചിരിച്ചപ്പോൾരണ്ട് പ്ലാറ്റ്ഫോമുകളായി.മിണ്ടിയപ്പോൾടിക്കറ്റെടുക്കാത്തയാത്രക്കാരായിഒന്നിച്ചിരുന്നപ്പോൾഒറ്റ നിറമുള്ളബോഗികളായിതമ്മിലറിഞ്ഞതിൽ പിന്നെഒരേ ദിശയിലേക്ക്ഒരുമിച്ച് കുതിക്കുന്നതീവണ്ടിയായി.സ്വപ്നത്തിലെപച്ചക്കൊടികൾക്ക്ഞങ്ങൾഫാസ്റ്റ് പാസഞ്ചറായി.ചുംബിക്കുമ്പോൾഞങ്ങൾഹിമസാഗറായി.കെട്ടിപ്പിടിക്കുമ്പോൾ /ഏറനാടായിപിണങ്ങുമ്പോൾ /നേത്രാവതിക്കരികിലൂടെതൊട്ടുരുമ്മി പോകുന്നജനശതാബ്ദിയാകും.അന്നേരവും /പിറക്കാത്ത കുഞ്ഞിന്ഞങ്ങൾ മുൻകൂട്ടിമംഗളയെന്നുംനിസാമുദ്ധീനെന്നും പേരിടും.ഒരു സ്റ്റേഷനിലുംസ്റ്റോപ്പില്ലാത്തതിനാലാവുംഞങ്ങളുടെ പാളത്തിലാരോവിള്ളല് വീഴ്ത്തി.വിരുദ്ധദിശയിലേക്ക് തെന്നിഞങ്ങൾമുറിക്കഷ്ണങ്ങളായിഅവളുടെ ബോഗികൾഇളക്കിയെടുത്ത്രാജധാനിയുടെഅറ്റത്ത് ഏച്ചു കൂട്ടി.എന്റെ ബോഗികൾചരക്ക് വണ്ടിക്കെടുത്തു.ഞാനിന്ന്ചരക്കും ചുമന്ന്തെക്കോട്ടോടുമ്പോൾ…

ചന്ദനമുട്ടിക്കാല്
(നർമ്മഭാവന)

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ ഹാജി പെരിന്തൽമണ്ണ മരപ്പുരക്കൽ കുഞ്ഞാലിക്കുട്ടിക്ക ഒരു കാജാ ബീഡിക്ക് തീക്കൊളുത്തി നീട്ടിവലിച്ചു. ഇടക്കിടക്ക് ചുമക്കുന്നുണ്ട്. മെലിഞ്ഞൊട്ടി വിറകുപോലത്തെ ശരീരം. കുവൈറ്റിലെ സ്വന്തം ചായക്കടയുടെ (അറബിയിൽ ചായക്കട എന്ന സംഭവം ‘മത്താം’ എന്ന പേരിലാണ്…

നാടൻ പാട്ട്…ചക്കീടെ കൊയ്ത്ത് *

രചന : സതീഷ് വെളുന്തറ.✍ എന്തെടീ ചക്കീ നീ പോരണില്ലേഇന്നാറു കോൽ പാടത്ത് കൊയ്ത്തല്ലേടീഏനും വരണുണ്ട് കാളി പെണ്ണേചേമ്പ് പുയുങ്ങാനടുപ്പത്താടിചേമ്പ് കയിച്ചിട്ട് പോരെടീ നീഏനെന്നാലങ്ങോട്ട് ചെന്നിടട്ടെപാടമൊരുക്ക്യതും വിത്ത് വെതച്ചതുംഎൻ ചോവനാണെടീ ചക്കി പെണ്ണേഏനൊപ്പം കൂടി കള പറിയ്ക്കാൻഓനപ്പം ചൂണ്ടയ്ക്ക് പോയല്ലോടീചന്ദിരൻ പൊങ്ങ്യപ്പം…

ഒരു അധ്യാപകന്റെ ഹൃദയം പൊട്ടി ഒഴുകിയ തൂലിക… തിരിച്ചറിവുകളുടെ രണ്ട് ദിനങ്ങൾ…✍️

വിദ്യാർത്ഥികളുടെ അടിപിടി തടയുന്നതിനിടയിൽ ചൂരൽ പ്രയോഗിച്ചതിന്റെ ഭാഗമായി രണ്ട് ദിനങ്ങൾ പോലീസ് സ്റ്റേഷൻ വരാന്തയിലും, പിന്നീട് 15000 രൂപ നഷ്ടപരിഹാരവും നൽകേണ്ടി വന്ന വയനാട് വിജയ ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകന്റെ പോസ്റ്റ്.. തിരിച്ചറിവുകളുടെ രണ്ട് ദിനങ്ങൾ…..ഇത്രയും വർഷങ്ങൾ കൊണ്ട് നേടാനാവാത്ത…

അപകടകരമായി കവിതയെഴുതുന്ന ഒരു പെൺകുട്ടി.

രചന : ലിഖിത ദാസ് ✍ അപകടകരമായി കവിതയെഴുതുന്നഒരു പെൺകുട്ടിയെ കണ്ടു.അവളുടെ ഉള്ളം കയ്യിൽചമ്പകമേടിന്റെ വാസനച്ചൂര്.കണ്ടുകണ്ടിരിക്കുമ്പൊഎന്റെ ഒടുവിലത്തെ വേദനേ..യെന്ന്മുകിൽ അതിന്റെനനഞ്ഞ ചിറകുകുടഞ്ഞു ചിരിക്കുന്നു.നഖത്തിനിടയിൽ നിന്നൊരുകടലു നുരയ്ക്കുന്ന ഇരമ്പംകേൾക്കുന്നുണ്ട്.വിരലിടുക്കിൽ അവളെ പ്രണയിച്ചുതോറ്റ കുട്ടിയുടെ ഉമ്മപ്പുറ്റുകൾ,ചുണ്ടുകൾക്കിടയിൽവേനൽപ്പൊട്ടുകൾ,ചെവിത്തുമ്പിലൊരു നുള്ള് നിലാപ്പൊടി.പിൻകഴുത്തിൽകൊന്നയുലഞ്ഞുപോയതിന്റെഒടുവിലത്തെ ഇതളുകൾപറ്റിപ്പിടിച്ചിരിക്കുന്നു.കണ്ണുകളിൽ ആദിപ്രേമത്തിന്റെ ചെടിത്തണുപ്പ്.മുടിക്കെട്ടിനുള്ളിലൊരുരഹസ്യക്കാരന്റെ ചിരിക്കഷ്ണം.ഉള്ളുണങ്ങിപ്പോയവനു…

പിറവിയെടുത്ത അന്ന്

രചന : ഗിരീഷ് പി സി പാലം ✍ പിറവിയെടുത്ത അന്ന്ആരായിരിക്കും എന്നെകുളിപ്പിച്ചൊരുക്കിയത്? അണിയിച്ചൊരുക്കിയത് ?അതെനിക്ക് തീരെ ഇഷ്ടപ്പെടാൻ തരമില്ല.അളവിലധികം ബേബിപൗഡർ വാരിയിട്ട്,തടിച്ച നടുവിരൽക്കൺമഷി കോരി,കടുപ്പത്തിൽ കണ്ണെഴുതിക്കാണും .ആ വെളുത്ത കുഞ്ഞുടുപ്പു മാറ്റി,നിറയെ പൂക്കളുള്ള ഒരു വസന്തകാലമായിരുന്നു എന്നിലെ ഇഷ്ടം !മരണ…

മെഡിക്കൽ കോളേജ്,

രചന : സഫൂ വയനാട്✍ മെഡിക്കൽ കോളേജ്,സ്ത്രീ വാർഡുകളിലെപെൺ കരച്ചിലുകൾക്ക് മേൽ ഉള്ള്പുകഞ്ഞൊരു ചിരിപുഴയൊഴുകുന്നുണ്ട്ന്യൂറോളജി മൂന്നാം നില റൂമിൽ പതംപറച്ചിലുകൾക്കൊപ്പംതളർന്നു പോയ ഉടലുകളുടെശ്വാസ തപങ്ങളാൽ വാർഡിനകം വിയർത്തൊട്ടുന്നുണ്ട്….കണ്ണീരുന്തിയ വേദന ഞരക്കങ്ങൾക്കിടയിൽഅയാൾ അരികെ വരുമ്പോൾ മാത്രം ഒരുവളുടെയേങ്ങൽ തികച്ചും നേർത്തുവരുന്നുണ്ട്….നീയങ്ങു പോയാൽ എനിക്കാരെന്നൊരുആധിയെ…

ഞാനെന്ന സൂര്യൻ

രചന : ഹരികുമാർ കെ പി✍ കത്തിയെരിയുന്ന കനലായി സൂര്യനുംമീനരാശിയിൽ മിഴി തുറന്നീടവേപേറ്റുവേദനയാലീ പ്രപഞ്ചത്തിൽരേവതിച്ചന്തമായെന്നെ നൽകിയോ കൂടണച്ചു നീ കൂട്ടം പിരിയാതെമാറണച്ചു നീ അമ്മിഞ്ഞ നുകരുവാൻമാതൃഭാവമാം കനലിൽ വിടർന്നെന്നെസ്നേഹഭാവങ്ങൾ മിന്നും പ്രകാശമായ് ഭൂമിയാണ് നീ ഭുവനേശ്വരിയാണ്കൈകൾ തഴുകുന്ന കർമ്മദ്യുതിയാണ്ബാല്യമത്രയും സന്തോഷമാക്കിയബന്ധമാകുന്ന ബന്ധനം…