തള്ള
രചന : ബിജു കാരമൂട് ✍ മീൻ മുറിക്കുമ്പോഴുംപശുവിനെ തീറ്റുമ്പോഴുംവള്ളിപ്പയറിന്വെള്ളംകോരുമ്പോഴുംപണ്ടേ അമ്മ പാടാറുള്ളഒരു പാട്ടുണ്ടായിരുന്നുബട്ടർഫ്ളൈസ് ആർ റിപ്പീറ്റിങ്അന്നൊന്നുംഅതത്ര കാര്യമാക്കിയില്ലകാര്യമല്ലാത്തതെല്ലാംകാര്യമായി തുടങ്ങുന്നഒരു പ്രായത്തിൽ എന്നോഅതിന്റെ പിന്നാലെഅന്വേഷിച്ചുപോയിഅമ്മയോട് തന്നെ ചോദിച്ചപ്പോൾപണ്ടെങ്ങോ സ്കൂളിൽ പഠിച്ചതാണെന്ന്ചാടിക്കടിക്കാൻ വന്നുഒരുപാടലഞ്ഞ്ഒരു നദിയുടെയും തീരത്ത്നിലാവിൽ നക്ഷത്രമെണ്ണികിടക്കാതെതന്നെഅത് കിട്ടിസംഭവം ഇതാണ്പഴയ ഒരു പാഠപുസ്തകക്കവിതബട്ടർഫ്ളൈസ്…
ഒരു ചെറിയ ഈച്ച.
രചന : ജോർജ് കക്കാട്ട്✍ അടുത്തിടെ, സന്തോഷത്തോടെ, ഞാൻ കണ്ടുഒരു ചെറിയ ഈച്ച പറന്നു വന്ന് ,ഒരു ആപ്പിൾ ഇലയിൽ ഇരിക്കുന്നുഅവളുടെ രൂപം അതിശയകരമാണ്പ്രകൃതിയുടെ വിരലുകളിൽ നിന്ന്അതിനാൽ നിറത്തിൽ,ഒരു ഛായാ ചിത്രത്തിലെന്നപോലെ,ഒപ്പം വർണ്ണാഭമായ തിളക്കത്തിൽ രൂപപ്പെട്ടു.അവളുടെ ചെറിയ തല പച്ചയായിരുന്നുസ്വർണ്ണം ചെറിയ…
ജീവമുകുളങ്ങൾ.
രചന : ബിനു. ആർ. ✍ കൽപ്പാന്തകാലത്തിൽകാലത്തിന്നെറുകയിൽമാമുനിയാകുമീശൻകറുത്ത കൺമിഴികൾകണ്ടുവിലോചനനായ്..കാലത്തോടേറ്റുമുട്ടാൻപൊന്നിൻ ഹൃദയവുമായ്പൂത്താലത്തിൽ നെയ്നാളവുമായികാത്തുനിന്നു,അവൾമലരമ്പനെ കാത്തുനിന്നു.ചിത്രത്തൂണിന്മടിയിൽ ചിത്രകഞ്ചുകത്തിന്നിടയിൽചിത്രവദനവുമായി കത്തിരുന്നവൾമാന്മിഴിയാൾ,ചിലമ്പിച്ചചിന്തകളാൽ കണ്ടുനിന്നുമാരനെന്നു ഗണിതം ചൊല്ലിയവനെപലവട്ടം കണ്ടുനിന്നു.യാമം നിലാവിൽ മുങ്ങിയനേരംനക്ഷത്രവിളക്കുകൾ കണ്ണടച്ചനേരംപകർന്നു കിട്ടിയ ജീവമുകുളവുമായ്തരാട്ടിൻ ഈണങ്ങൾ തേടിയലഞ്ഞുഅവൾ അനുരാഗലോലയായ് മൂളിനിന്നു.ആരുമേ കാണാതിരുന്നരാവിൽആലോലമാടും സ്വപ്നങ്ങളെല്ലാം വിട്ട്അനുരാഗലോലയായ് അവളിരുന്നുഅരികിൽ രാഗരേണുക്കളുമായ്ആരാനുമറിയാതെ…
ബോധിവൃക്ഷങ്ങൾ
രചന : മനോജ്.കെ.സി.✍ മനോഗംഗേ, നവസർഗ്ഗരമ്യനാളച്ചിറ്റോളങ്ങൾ ചൈത്രരഥമേറിനിൻ മേധയിൽ ചുരത്തുമാ മഹിമയുടെയുറവകൾതേടുന്നതെവിടെപർണ്ണശാലകളിൽ ധ്യാനമൂകമാകും യതികൾതൻമുഖദാവിലോ, അതോ ; പുണ്യംപെറും തീർത്ഥഘട്ടത്തിലോ.കാളിമകബന്ധങ്ങൾ നന്മതൻ വേരറുത്തീടും നിഴൽയുദ്ധ –നടനമേളങ്ങൾ നാടാകെ ഇരുൾ വിതച്ചീടുമ്പോൾനീ തെരഞ്ഞലയുന്ന പുണ്യൻ, ശാന്തത തുടിയ്‌ക്കുംകാട്ടുനീർച്ചോലതൻ ശീതളിമയിൽ തപം കൊണ്ടിരിപ്പോ…?സംസ്കാരനാമ്പുകൾ ചിതലുകേറി…
അജ്ഞതയുടെ ഏഴാം വളവ്
രചന : ഈമിറ ✍ അജ്ഞതയുടെ ഏഴാമത്തെ തെരുവിലാണ് ഞാനിപ്പോ നിക്കുന്നത്. രാവിലേ ഇറങ്ങിയതാണിവിടേയ്ക്ക്.ഞാനിവിടെ ഒരാളെ കാണാൻ വന്നതാണ് ..പണ്ടെനിക്ക് മുട്ടായി വാങ്ങി തന്നിരുന്ന ഒരു മനുഷ്യനുണ്ടാരുന്നു.. അതിയാന്റെ കുഞ്ഞി മോള് ദീനം പിടിച്ച് കെടപ്പാണ്,പേപ്പറൊക്കെ ആയിട്ട് ആപ്പീസ് കേറിയെറങ്ങി അവര്…
ഓറഞ്ച്
രചന : ശിഹാബുദ്ദീൻ കുമ്പിടി✍ ആസ്പത്രിക്കിടക്കയിലായഎന്നെ കാണാൻഅങ്ങാടിയിൽ നിന്ന്ഓറഞ്ച്തോട്ടങ്ങൾ കയറി വന്നു.കീറിയ ഇലകളുടുത്ത്അർദ്ധനഗ്നരായവർവരിവരിയായി വന്ന്റൂമിൽ കയറുന്നു.ചെരുപ്പിടാത്ത വേരുകളിൽമണ്ണടരുകൾ പൊടിയുന്നു.എഴുന്നേറ്റിരിക്കാൻ ശ്രമിക്കുന്ന എന്നെ‘കിടക്കൂ’ എന്നാംഗ്യംകാണിച്ചൊരു ചെടി പതിയെഓറഞ്ച് പൊളിക്കുന്നു.ജനാലക്കരികിലും വരാന്തയിലുംമാറിനിൽക്കുന്ന കുട്ടികൾക്ക്അല്ലികളടർത്തിവീതിച്ചു നൽകുന്നു.ഓറഞ്ചുഗന്ധത്തിൽപൊതിഞ്ഞ മുറിയെതൂവൽ പോലെകാറ്റ് താഴേക്കിടുന്നു.ഏതോ മീൻപിടുത്തക്കാരന്റെവലയിൽ കുടുങ്ങിയഅസ്തമയസൂര്യനെ പോലെ ഓറഞ്ച്!വലയുടെ…
മണ്ടനായിരിക്കാൻ കഴിയുന്നത് ഒരു പുണ്യമാണ്.
രചന : അൻസാരി ബഷീർ✍ അപരിചിതനായ ഒരാൾ വീടിൻ്റെ മതിൽ ചാടിക്കടക്കുന്ന ദൃശ്യം സി.സി.ടി.വി യിലൂടെ കണ്ട് ഞെട്ടിത്തരിച്ചുപോയി ആ കുടുംബം ! അവധി ആഘോഷിക്കാൻ പകൽ പുറത്തുപോയിട്ട് രാത്രിയോടുകൂടി തിരിച്ചെത്തിയതാണ് ദിനേശും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം.. അല്പം വിജനമായ…
ശാകുന്തളത്തിൽ കിളിർത്തൊരു മുള്ള്
രചന : പ്രീതി സുരേഷ്✍ ശകുന്തളേ….ദുഷ്യന്തൻറെ ചതിയെഎത്ര മനോഹരമായാണ്കാളിദാസൻനമുക്ക് പൊതിഞ്ഞുതന്നത്..നമ്മെളെല്ലാവരും അത്ഭക്ഷിച്ച്ഒരു തീക്ഷ്ണമായ ആഗ്രഹത്തെഉള്ളുലഞ്ഞ് തേടി….നിൻെറ ഉള്ളും ഉടലും നിറയെ അവൻ മാത്രമായിരുന്നല്ലോ..നിന്നെ മറന്നഅവൻെറ കുഞ്ഞിനെപെറ്റ് വളർത്തിയഉടലിൽ എന്തേമറ്റൊരു പുരുഷന്ഇടംകൊടുത്തില്ല..?ഓ…അപ്പോൾ നീചെളി കണ്ടാൽ ചവുട്ടിവെള്ളം കണ്ടാൽകഴുകുന്നവൻറെ നാട്ടിൽകുലസ്ത്രീ ആവില്ലല്ലോ…കഥയിലെ കുലസ്ത്രീയെമാത്രമാണല്ലോ നമ്മളാരാധിച്ചിരുന്നത്..ചിരി…
ദുബായ്-കേരളാ സന്ദർശനത്തിന്റെ അവിസ്മരണീയ ഓർമ്മകളുമായി സെനറ്റർ കെവിൻ തോമസ്.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ന്യൂയോർക്ക് സംസ്ഥാന സെനറ്റിലെ ആദ്യ ഇന്ത്യൻ വംശജനും മലയാളിയുമായ സെനറ്റർ കെവിൻ തോമസിന് ഇത്തവണത്തെ ദുബായ് സന്ദർശനവും കേരളാ സന്ദർശനവും ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളാണ് സമ്മാനിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദുബായിൽ വച്ച് നടത്തപ്പെട്ട “വേൾഡ് ഗവണ്മെന്റ്…
പ്രതീക്ഷ
രചന : അനിയൻ പുലികേർഴ് ✍ പകലോനെകാത്തിരിക്കുന്നോർക്ക്പകലോനെ കാണാനാകില്ലെന്നോപാഴായി പോകുമോ സ്വപ്നങ്ങളുംപതിരായ് പറന്നങ്ങു പോകുമോപരിസരം പക കൊണ്ടു നിറയുംപരിചയം പലതായി മാറുംപരിമളമുണ്ടു കരുതുമ്പോൾപരിഹാസമേറെ പ്രവഹിക്കുംപരിഭവം കാട്ടുന്ന പലരുംപഴയതു പോലെ നിന്നീടുംപഴയതിനെക്കുറിച്ചോർക്കുമ്പോൾപരിഹസിച്ചവർ കരഞ്ഞീടുംപഴയതു വരാനായ് കാത്തിടുംപരിഭവം പറയാതലിയുംപഴുതുകൾ കണ്ടു ചിരിച്ചിടുംപല വർണ്ണത്തിലുള്ള പൂക്കളംപതിവായ്…