പട്ടിത്തെരുവ്
രചന : ടി.എം. നവാസ് വളാഞ്ചേരി✍ തെരുവ് മുഴുവൻ പട്ടികളാണ്.തെരുവോരങ്ങളിൽ മുഴങ്ങി കേൾക്കുന്നതോ കടിയേറ്റ് വീഴുന്ന മനുഷ്യന്റെ നിലവിളികൾ . മനുഷ്യന്റെജീവനും വേദനക്കും കണ്ണീരിനും നിലവിളിക്കുംഒരു വിലയുമില്ല പോലും !!! ദൈവത്തിന്റെ സ്വന്തം നാട്ടിൽശുനകക്കൂട്ടം മേഞ്ഞീടുന്നുപട്ടിത്തെരുവിലെ പട്ടികളൊക്കെപട്ടണമാകെ കറങ്ങുകയാണെകണ്ണിൽ കണ്ടവരൊക്കെ പട്ടികൾഓടിച്ചിട്ട്…
ഒരു സ്കൂൾ ഗ്രൗണ്ടും കമ്മ്യൂണിസ്റ്റ് പച്ചയുടെ ദുഖവും.
രചന : ഉണ്ണി അഷ്ടമിച്ചിറ ✍ മാനേജ്മെന്റ് ശക്തമായൊരു തീരുമാനമെടുത്തപ്പോൾ തനിക്ക് മൗനം ഭജിക്കേണ്ടി വന്നു. ഭൂരിപക്ഷത്തിന്റെ തീരുമാനമാണ് നടപ്പാക്കേണ്ടത്. ഒരു അഭ്യുദയകാംക്ഷി ഉയർത്തിയ ആവശ്യം അവിടെ കൂടിയവരിലേറെ പേരും ആവേശത്തോടെ ഉൾക്കൊണ്ടു. സ്കൂൾ ഗ്രൗണ്ടിൽ ആഭാസ പ്രവൃത്തികളും അനാശാസ്യവും നടക്കുന്നു…
അറിഞ്ഞീല
രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ അറിഞ്ഞീലഞാനെൻ കുഞ്ഞേ!ഒരുശുഭ്ര സൂക്ഷ്മലിംഗംശ്രമിക്കേയതിന്മേലേറാൻവലുതായതുവളരെഭയന്നുപോയതിനാലെഅതു ചെറുതായുടനേആനന്ദത്തിൽ മുഴുകീ ഹാ!പതിവാണിതു നിശയിൽഇരുളിൻകണ്ണിനു മുന്നിൽകൊഴുത്ത നീലവെളിച്ചംവട്ടംചുറ്റിവലുതാകേഅതുചെറുതായീ,പിന്നേംചുഴലുകയായീ വീണ്ടുംകരയുകയായീ ഭീതിയിൽചരടാലമ്മ ബന്ധിക്കേഉറങ്ങുകയായ് പതിവായ്പിന്നെ മുതിർന്നൊരു കാലംവന്നൂപഴയ പ്രകാശംനീലിമവന്നു നിറഞ്ഞൂചുരുങ്ങി,വളർന്നൂ വീണ്ടുംപഴയഭയം പോയെങ്ങോ,വിഷമസമയത്തെല്ലാംനീലിമയെൻ,കൂട്ടുകാരൻകുഞ്ഞേനിന്നുടെ,കു,ഞ്ഞീഞാൻ,പിന്നെവരുന്ന കാലത്ത്സ്വപ്നശതങ്ങളിലൂടെൻ്റെവലതുവശം പോരുന്നപൊരുളേയങ്ങിതാരാണ്?ഭൗതികർതന്ന മഹാഗ്നീ –ന്നെന്നെവലിച്ചു കരേറ്റീപലവുരു ചാടിപ്പോയഇവനെവിടാ,തുയിരൊപ്പംഇന്നുംതുടരും പൊരുളേ!നീ…
യാത്രാമൊഴി രേഖപ്പെടുത്തുമ്പോൾ…
രചന : ഷബ്നഅബൂബക്കർ✍ സ്നേഹവും പ്രണയവും കൊണ്ട് ഉള്ളുനിറയുമ്പോൾപ്രിയപ്പെട്ടവരോട് ഹൃദയം കൊണ്ടല്ലാതെയൊരുയാത്രമൊഴിചൊല്ലി ഇറങ്ങി നടക്കുന്നവരുണ്ട്…ഒട്ടും തുളുമ്പാൻ വിടാതെയാ സ്നേഹത്തെമുഴുവനായും നെഞ്ചോട് ചേർത്തുവെക്കാൻഉള്ളറിയാത്തൊരു ദേഷ്യത്തെയെടുത്തണിഞ്ഞ്ഇനിയൊരിക്കലും മിണ്ടില്ലെന്നൊരുപെരുംനുണയുടെ കൂട്ടുപിടിച്ച്ഇറങ്ങി പോവുന്നവർ…കാറ്റുനിറച്ച ബലൂൺപോലെ വീർപ്പിച്ചു വെച്ചമുഖം ഒരിക്കൽ കൂടി വക്രിച്ചുകാട്ടി തിരിഞ്ഞുനടക്കുന്നതു മുതൽ ഓരോ നിമിഷത്തിലുമവരൊരുപിൻവിളി…
പക്ഷെ ലൂയിസ് …..നീ
രചന : സി.ഗോപിനാഥൻ..✍ “കലാകാരൻ ഒരു പ്രത്യേക മനുഷ്യനല്ല.എന്നാൽ ഓരോ മനുഷ്യനും ഒരു പ്രത്യേക കലാകാരനാണ്. “ജോൺ എബ്രഹാമിനെപ്പറ്റി ഒ.വി വിജയൻ എഴുതിയതാണ്. ധൂർത്തടിക്കപ്പെട്ട ഒരു പ്രതിഭ …. അങ്ങിനെ ആവഴിയേ എത്രയെത്ര പേർ… മധുമാഷ്, സുരാസു , അയ്യപ്പൻ, ലൂയിസ്…
ഒരു കവിയുടെ നിരാശ
രചന : കൃഷ്ണമോഹൻ കെ പി ✍ വരിനെല്ലുകൊത്തുവാൻ പാടത്തണയുന്നചകിതനാം തത്ത തന്നുൾത്തടത്തിൽഉണരുന്ന ഭാവത്തിന്നുയിരായിട്ടുയരുന്നുഒരുമയോടിവിടെയാചേതനകൾ അനഘമാം മുത്തുകളാകുന്നവാക്കുകൾഅലയാഴിയാകുന്ന മാനസത്തിൽഅലസം കിടക്കുന്ന നേരത്തു,മഗ്നനായ്അവയിൽ ചിലതു തെരഞ്ഞെടുത്ത് അതിലോലമാകുമീ താളിൽ നിരത്തുവാൻഅതിമോഹമോടെ തുടങ്ങിടുമ്പോൾഅരികത്തണയുന്ന ഭാവനാവീചികൾഅമൃതമഥനം നടത്തിടുന്നൂ അവയുടെ മൊഴിമുത്തു സാധകംചെയ്യുകിൽഅനിതര സുന്ദര ഗാനമാകാംഅവയിലെ മധുബിന്ദുവൂറിഘനീഭവി-ച്ചവയൊരു…
പാഥേയം
രചന : ഗോപി ചെറുകൂർ✍ അഗ്നിതീർത്ഥത്തിൽമുങ്ങിക്കുളിച്ചൊരെൻമനസ്സിന്റെ യാത്രകൾഅമാകലത്തിലേക്കെത്തിനിൽക്കുന്നു…… പദസ്ഥാനദിശയേതുമറിയാതെഅമലേ; അകമലനായൊരീ ഞാനും നിൽക്കയാണിക്കാലമത്രയും……ആത്മഹർഷമെൻ സിരകളിൽമാത്രയെങ്കിലുമേകി.ദൗർഭാഗ്യമേതുമില്ലെനിക്കെങ്കിലുംനീയേകിയോരോപാഥേയമെന്നതും …… നന്മതൻ ചുറ്റുവിളക്കുകൾ തന്നിലുംനേർത്തൊരാശ്വാസമായ്കൊളുത്തിയാരോ ഹൃത്തിലും…… ബന്ധങ്ങളത്രയും പരിച്ഛേദമായിതന്നിൽ നിന്നകന്നു നാടുംനാൾവഴികളും …. ദൂരമെത്രതാണ്ടി ഈ ജീവിതംഒരു വ്യാഴവട്ടമെത്തിനിൽക്കേചുമലിലൊരു ഭാണ്ഡവുംനിറയും മനസ്സിലത്രയും ഭാരവും……. അകമലമെല്ലാമർപ്പിക്കയാണീയഗ്നി തീർത്ഥത്തിൽ;…
ചില്ലലമാരയിലെ മധുര പലഹാരങ്ങൾ.
രചന : സതി സുധാകരൻ പൊന്നുരുന്നി.✍ ചായക്കടയിലെ ചില്ലലമാരയിൽകൊതിയൂറും വിഭവം നിറഞ്ഞിരുന്നു.തേൻ കിനിയുന്ന ജിലേബി,മധുരമൂറുന്ന ലഡ്ഡുവും,ഹൽവയും, ബോണ്ടയും,നെയ്യിൽ പൊരിച്ചൊരു വാഴയ്ക്കാഅപ്പവും,കൂട്ടിനു പത്തിരി വേറെയുണ്ട്.അമ്മയോടൊപ്പം ഭിക്ഷ യാചിച്ചവൻപശിയോടെ കടയുടെ മുന്നിലെത്തി.കടയിലിരിക്കുന്ന മധുര പലഹാരങ്ങൾകുഞ്ഞിനെ, മാടി വിളിച്ചു മെല്ലെകൊതിയൂറും മധുര പലഹാരങ്ങൾ കണ്ടവൻചായക്കടയിലേയ്ക്കൊന്നെത്തി നോക്കി.ക്രുദ്ധനായ്…
ഏദൻ തോട്ടം.
രചന : ഷാജി ഗോപിനാഥ് ✍ ലോകത്ത് അറിയപ്പെട്ട ഒരേ ഒരു സ്വർഗം അത് ഏദൻ തോട്ടമായിരുന്നു അതിലപ്പുറമായി മറ്റൊന്നുമില്ലായിരുന്നു. അന്ന് അവിടെവച്ച് മനുഷ്യൻ ആദ്യത്തെ തെറ്റ് ചെയ്തു എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അംഗീകരിച്ചു കൊടുക്കാൻ പറ്റുമോ. അന്ന് ആദ്യത്തെ…
പാരം സ്ഥിതിദിനങ്ങൾ
രചന : ഹരിദാസ് കൊടകര✍ ആസ്തികനും നാസ്തികനുംഇലയിട്ട് ഇരിയ്ക്കാൻ വിളിച്ചു.പ്രാഗ്സസ്യ സാരം-താളടവു വെച്ച്-ഉഷക്കഞ്ഞി മോന്തി. നിത്യവൈരുദ്ധ്യവും,നിയതി ആദാനവുംസന്ധ്യയ്ക്കിരിയ്ക്കാതെപടിവിട്ടിറങ്ങിപാതയോരം..രാവുറങ്ങാതെ കൂട്ടിരിക്കാൻഭ്രമണത്വമേകി. പരിസ്ഥിതി ദിനം..തലയിൽ മൂന്ന് കപ്പ്മേലിലും കീഴിലുംരണ്ട്.. മൂന്ന്..ശൗചവും ചേർത്താൽപത്ത്..ഉറുമ്പിന്നുപോലുംഇനിയില്ല വെള്ളം. ഓട്ടക്കാലണ കിലുങ്ങുംചെമ്പുസമോവറുംവഴിച്ചൂട്ടുമില്ലാതെ..പച്ചിലയെല്ലാം പഴുത്തു. തെച്ചി മന്ദാരക്കൂടിൽതലതാഴ്ത്തി നോക്കിപ്രപഞ്ചവിശ്വം തിരിയിട്ട നെഞ്ച്സ്നേഹപീഠത്തിൽകളിമ്പം…
