ചില വാസ്തവങ്ങൾ
രചന : അനിയൻ പുലികേർഴ് ✍ തനിച്ചിരിക്കുവാൻ ഇഷ്ടമില്ലെങ്കിലുംതനിച്ചായ് പോകുന്നു പലപ്പോഴുംതളർച്ച ഇല്ലൊരിക്കലും എന്നാൽതളർന്നു പോകുന്നു പലതിലുംതടയുവാൻ ഏറെയുണ്ടെന്നാലുംതടുത്തു നിർത്തുവാനായില്ലതകർക്കുവാനുള്ളത് മുന്നിലെന്നാലുംതരിപ്പുമാറ്റാനെനിക്കായില്ലതലമുറക്കൊപ്പം തന്നെയാകിലുംതലമുറകൾ അടുപ്പിക്കുന്നില്ലതരത്തിൽ നില്പാൻ പലരു പറഞ്ഞുതരത്തിലായില്ല പലതുമറികപലതും പറയണമെന്നുണ്ട്പറയാനുള്ള താളമില്ലല്ലോപതിരാണ് ധാന്യത്തേക്കാളേറെഫലശ്രുതി മാത്രം മതിയെ ത്രെപിതാവിനെപ്പോലും ചവിട്ടിക്കൂട്ടാൻസ്ഥലങ്ങൾ വാങ്ങി…
എൻട്രൻസ്
രചന : സതീഷ് വെളുന്തറ✍ അവൾ വിലപിച്ചുനിലവിളിച്ചു ഉച്ചത്തിൽഎന്നുപറഞ്ഞാൽ പോരാപൊട്ടിപ്പൊട്ടിക്കരഞ്ഞുഒടുവിൽഅവളെയോർത്ത്എല്ലാവരും പൊട്ടിക്കരഞ്ഞുഅച്ഛൻ പറഞ്ഞുസ്റ്റേറ്റ് സിലബസല്ലായിരുന്നെങ്കിൽസി.ബി.എസ്.ഇ ആയിരുന്നെങ്കിൽകിട്ടിയേനെ എൻട്രൻസ് വിജയംഅമ്മ പറഞ്ഞു കുഴപ്പം സ്റ്റേറ്റിന്റെയല്ലഞാനുമാലോചിച്ചുതാടിയ്ക്ക് കൈയ്യും കൊടുത്ത്ചതിച്ചതാര്സ്റ്റേറ്റ് സിലബസോഅതോ സി.ബി.എസ്.ഇ -യോസ്വാതന്ത്ര്യ ദിനം സി.ബി.എസ്.ഇ -യിൽആഗസ്റ്റ് 15സ്റ്റേറ്റിലുമതുതന്നെരാഷ്ട്രപിതാവ് ഗാന്ധിജിസ്റ്റേറ്റിലും സി.ബി.എസ്.ഇ – യിലുംഎ…
തുണയാകാത്ത ഇണ
രചന : ജയേഷ് പണിക്കർ✍ ജന്മനക്ഷത്രങ്ങളിണങ്ങിയാണ്ജാതകപ്പൊരുത്തവുമുത്തമമായ്എത്തിച്ചതങ്ങെനെ മറ്റൊരു പാതയിൽദുഷ്ക്കരമായൊരു യാത്രയിനികൂട്ടിനു മുൻപിലായുണ്ടെന്നങ്ങേറ്റംഊറ്റമോടങ്ങു പറഞ്ഞിടുന്നുവിശ്വസിച്ചേറ്റം കരുതി തുടങ്ങിയങ്ങാശ്വാസമോടെ നടന്നങ്ങനെവന്നു പതിക്കുന്നുമുൻപിലായിഒന്നല്ലൊരായിരം ദുർഘടങ്ങൾതെല്ലൊന്നു നോക്കി ഞാനമ്പരന്നുവല്ലാതെ നിന്നങ്ങുഴറിടുമ്പോൾമുൻപിലുണ്ടെന്നൊരാശ്വാസ വാക്കതുമെല്ലെയെൻ കാതിൽ മുഴങ്ങിടുന്നുഏറെ പ്രതീക്ഷയോടോടിയെത്തിഏകാന്തമായൊരാ പാതമാത്രംഞെട്ടലോടന്നറിഞ്ഞെന്നിണയൊട്ടുമേഎത്തീടുകില്ലഇനിഎൻതുണയ്ക്കായ്ജന്മനക്ഷത്രത്തിൻ സമയമതോകർമ്മദോഷത്തിൻ പിഴയതാണോചൊല്ലുമോ എന്തിനി ചെയ്യേണ്ടതങ്ങുഞാനെന്നെ സ്വയമങ്ങെരിച്ചിടട്ടെ
സിദ്ധൻ.
രചന : രഘുകല്ലറയ്ക്കൽ.✍ പാടും മനസ്സൊരു വേദനയായിന്നും..പാടാനറിയില്ലയെങ്കിലുമെന്റയീ….പാതിയടഞ്ഞൊരാ ജീവിത യാത്രയും..പണ്ടില്ലാത്തിനിയുമെൻ മോഹസ്വപ്നങ്ങളും.!കണ്ടാലറിയാത്ത ചെങ്ങാതിമാരിവർ.കണ്ടകാലങ്ങളിൽ കൂട്ടത്തിൽ നിന്നവർ.കാലം കഴിഞ്ഞപ്പോൾ എല്ലാം നശിച്ചുഞാന-ക്കാലമിന്നില്ലെനിക്കിന്നു ഭിക്ഷാടനം.!!സമ്പുഷ്ടമായൊരാക്കാലമതോർക്കുമ്പോൾസർവ്വവും കൈവന്ന ധാർഷ്ട്യമോടന്നു തൻ.സൗഹൃദം ചുറ്റിലും;ബാറിലും;ചീറുന്ന കാറിലും…സർവ്വ നേരം സദാ ഉന്മത്തനാണു താൻ!!നാട്ടിൽ പ്രമാണിയായ് ഒറ്റമോനാകിലും.നല്ലവനായുള്ള താതന്റെ വേർപാടിൽ..നാട്ടിൽ പ്രദേശങ്ങൾ…
പൊറോട്ടയാണ് താരം
രചന : വാസുദേവൻ. കെ. വി✍ “അച്ഛാ വിശക്കുന്നു. പൊറോട്ട വേണം. “മൂത്തവൾ ചിന്നവളെ കൊണ്ടാണ് എന്നും നിവേദനം നൽകാറുള്ളത്.പുറത്തിറങ്ങിയാൽ മക്കൾക്ക് നിർബന്ധം അമ്മക്ക് ഉണ്ടാക്കാൻ ആവാത്തതൊന്ന് രുചിക്കാൻ. തെങ്ങിൽ കേറാനും ടാങ്കർ ലോറി ഓടിക്കാനും തുനിഞ്ഞിറങ്ങുന്ന നമ്മുടെ മല്ലൂസഹോദരിമാർക്ക് പൊറോട്ടയുണ്ടാക്കൽ…
പെരുമഴക്കാല രാത്രി
രചന : ശ്രീനിവാസൻ വിതുര✍ പെയ്തൊഴിയാത്തൊരാ പെരുമഴക്കാലവുംകാർമുഖിൽ മൂടിയിരുണ്ടൊരാകാശവുംഇടിമിന്നൽവെട്ടം പരക്കുന്നനേരംഞെട്ടിയുണർന്നു കരയുന്നകുട്ടികൾപുഴയുടെയാരവം കൂടിവരുന്നതാഇടനെഞ്ചിൽത്താളതുടിമുഴങ്ങീടുന്നുഹുങ്കാരശബ്ദംമുഴക്കിയോ മാരുതൻആടിയുലച്ചു രസിച്ചുമരങ്ങളെനിദ്രയെപുൽകാൻ കഴിയാതിരിക്കവേപ്രകൃതിയും ഭീകരഭാവംപകരുന്നു.കലപില ശബദങ്ങളെങ്ങോ മുഴങ്ങുന്നുചുറ്റിലുമാരോ ചലിയ്ക്കുന്നൊരൊച്ചയും.പേടിയതെന്നെ വരിഞ്ഞുമുറുക്കവേഉച്ചത്തിലാരോ വിളിക്കുന്നകേൾക്കുന്നുമുറ്റത്തിറങ്ങിഞാൻ ചുറ്റിലും വീക്ഷിച്ചുമിന്നൽ വെളിച്ചത്തിൽ കണ്ടുവല്ലോഇരുളിൽ ചലിക്കുന്ന രൂപങ്ങളൊക്കയുംഭീതിയാൽ വീടുകൾതട്ടിവിളിക്കുന്നു.കിട്ടിയതെല്ലാമേ ഭാണ്ഡമായ് തൂക്കിയോർപാലായനം ചെയ്തു രക്ഷതേടാൻ.കെട്ടിപടുത്തതുപേക്ഷിച്ചു…
മാർക്സിസ്റ്റ് ഗുണ്ടായിസം ന്യൂയോർക്ക് ടൈം സ്‌ക്വയറിലും
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: രണ്ടരലക്ഷം കാഴ്ചക്കാർ അണിനിരക്കുന്ന കൂറ്റൻ യോഗത്തെ ന്യൂയോർക്കിലെ ടൈംസ്‌ക്വയറിൽ കേരളാ മുഖ്യൻ അഭിസംബോധന ചെയ്യും എന്ന് കൊട്ടിഘോഷിച്ചു നടത്തിയ അടി-“പൊളി” യോഗത്തിൽ രജിസ്റ്റർ ചെയ്ത് പങ്കെടുത്ത ഇരുന്നൂറ് പേരേ കൂടാതെ കഷ്ടി നൂറോ നൂറ്റമ്പതോ മലയാളികൾ മാത്രമേ…
രാവണൻ
രചന : ജോയി നെടിയാലിമോളേൽ ✍ മോഹിച്ചതൊക്കെ വശത്താക്കുമാ-‘ദശാനനൻ’ – തീണ്ടാതെ,നുകരാതെ,നുള്ളിനോവിക്കാതെ-കണ്മണിപോലോളെ-കൺപാർത്തുകൊണ്ടവൻ!നുകരുമാ പൂമ്പൊടിക്കൊപ്പമാ-വണ്ടൊന്നുതൊട്ടാലതിലൊട്ടു-മേശുംപരിഭവമേതുമാപ്പൂവിനും!എന്നാലുമേറ്റമിച്ഛാതുരം ഭഞ്ജിച്ചു-‘ദശഗ്രീവൻ’ മാനിച്ചു,പാലിച്ചാ-ജാനകി,തന്നശോകവനികയിൽ.മൂക്കത്തുകോപംചുമക്കുമാ രാവണ-നെന്തേകെടുത്താഞ്ഞു,മാനമാ സീത-തന്നോമലാം പെങ്ങൾതൻ-മൂക്കും മുലകൾ മുറിച്ചീടിലും!കാലം ശഠിച്ചൊരു,രാവണൻ വേണമെന്ന-വനെവധിക്കുവാൻ രാമനായും.ബ്രഹ്മാവുനൽകിയോരമർത്യമാ,മമൃതു-ദ്രവിക്കുകിൽമാത്രമെ വധിക്കാൻ-കഴിയുള്ളു ദശഗ്രീവനെയെന്നു-മന്ത്രിച്ചുവിഭീഷണൻ രാമപക്ഷം !അർത്ഥത്തെ മോഹിച്ചു വഞ്ചിച്ചു ജ്യേഷ്ഠനെ-ഹനിക്കുവാൻ കൂട്ടായി രാമനൊത്ത് !ദിഗന്തം…
എവിടെ നീ
രചന : എം പി ശ്രീകുമാർ✍ എവിടെ നീ കലയുടെകനകവസന്തമെ !എവിടെ നീ കവിതകവിയും ലാവണ്യമെ !നിറപീലി നീർത്തിയാടുന്നതുംനൻമ പൂവർഷമായ് പെയ്യുന്നതുംവർണ്ണങ്ങൾ വാരി വിതറുന്നതുംകണ്ണിനു പൂരമായ് തീരുന്നതുംനറുംതേൻ നിറഞ്ഞു ശോഭയോടെപരിമളം തൂകി നില്ക്കുന്നതുംസർഗ്ഗകവാടം തുറക്കുന്നതുംസ്വർഗ്ഗമായ് സുസ്മിതം തൂകുന്നതുംപൊന്നുഷസ്സായ് താലമേന്തുന്നതുംസന്ധ്യയായ് സിന്ദൂരം ചാർത്തുന്നതുംവാസന്തദേവികെ…
