പാഠം =ഒന്ന്

രചന : പട്ടം ശ്രീദേവിനായർ✍ ഇനിഎന്തുവേണമെന്നന്തരംഗമേ ,ചൊല്ലുകില്ലേനീയും ?പാതിരാവിലുംപാറിനിന്ന് നീ,എന്നുയിർതാങ്ങുമീഉൾക്കടൽ താണ്ടിനിന്നു !പതിവുപോലിന്നുംഞാൻ ഇരുൾ മേഘ-താഴ് വര,നോക്കിനിന്നു ..അതിൽ ഉൾത്തടത്തിലൊരുമുൾക്കിരീടമെന്റെശിരസ്സു താഴ്ത്തി നിർത്തീ .!.അതിലുൾക്കരുത്തെന്റെ,മനസ്സിലെന്നുമായ്…..സടകുടഞ്ഞെഴുന്നേറ്റു വന്നു .!“കാലചക്ര മെത്ര മനോഹരം….അതിലനുഭവങ്ങളെത്ര വിചിത്രവും!”എങ്കിലും എന്നുണ്മയിൽ ……എന്നുള്ളിലെ പ്പെൺകരുത്തിന്റെ“ശിരസ്സ് ഉയർത്തിനിർത്തി ഞാൻമൗനമായ് ….!”

മാർ തോമാ ചർച്ച് ഓഫ് സൗത്ത് ഫ്ലോറിഡാ ഫാമിലി നൈറ്റ്‌ നവംബർ 4 ന്

ജോർജി വർഗീസ്✍ ഫോർട്ട്‌ ലോഡർഡൽ: മാർ തോമാ ചർച്ച് ഓഫ് സൗത്ത് ഫ്ലോറിഡായുടെ ഫാമിലി നൈറ്റ്‌ വിവിധ കലാപരിപാടികളോട് നവംബർ 4 നു(ഇന്ന് ) 6 PM ന് നടത്തുന്നതാണ്. പള്ളിയിലെ അംഗങ്ങളും കുടുംബങ്ങളും ചേർന്ന് ഗാനങ്ങൾ, കവിതകൾ, ഡാൻസുകൾ, സ്കിട്,…

സഹമുറിക്കാരി

രചന : അഞ്ചു എ ജെ ✍ ഇവിടെ സൗദിയിൽ വന്നദിവസംമുതൽ സഹമുറിക്കാരിയായി കൂടെക്കിട്ടിയത് ഒരു ഫിലിപ്പിനോ സ്ത്രീയെയാണ്. അൻപത്തിരണ്ടു വയസ് പ്രായമുള്ള ഒരമ്മച്ചി.പുള്ളിക്കാരി ലാബിലാണ് ജോലിനോക്കുന്നത്. ഇരുപത്തഞ്ചു വർഷം നീണ്ട സൗദിവാസം അവരെ അവിടെയുള്ള മറ്റാരേക്കാളും സീനിയറാക്കി മാറ്റുന്നു.പ്രശ്നമതല്ല. വൃത്തിയുടെ…

അടഞ്ഞ വാതില്‍

രചന : ശങ്കൾ ജി ടി ✍ അടഞ്ഞ വാതില്‍ഓരടഞ്ഞ വാതിലേയല്ല…!ഒരടഞ്ഞ വാതിലില്‍തുറന്നേക്കാമെന്നൊരു പ്രതീക്ഷഎപ്പോഴും തുറന്നുകിടപ്പുണ്ട്…അടഞ്ഞ വാതിലില്‍ഒരു തുറന്ന വാതില്‍ഉറങ്ങിക്കിടപ്പുണ്ട് എന്നു് പറയാംഅടഞ്ഞ വാതിലില്‍ ഒരു തുറന്ന വാതില്‍അടഞ്ഞു കിടുപ്പുണ്ട് എന്നു പറയാം..അടഞ്ഞ വാതില്‍അകം പുറം എന്ന് പ്രപഞ്ചത്തെരണ്ടായി വിഭജിക്കുന്നു…അകത്തുള്ളത് പുറത്തുള്ളത്സ്വന്തം…

പകലിനെആർത്തിയോടെ വായിക്കുന്നൊരു കടൽ

രചന : അനീഷ് കൈരളി ✍ പകലിനെആർത്തിയോടെവായിക്കുന്നൊരു കടൽ.മറുകരയിലിപ്പോഴുംസങ്കടപെയ്ത്ത് …ഞണ്ടിൻകാലുകൾ പോലെതെറ്റിയോടുന്ന വരികൾ.വായിച്ചുതീരും മുമ്പേ –മറിയുന്നതാളുകൾ.‘ഞാൻ കള്ളി’എന്നൊരു കടൽകുട്ടി വന്നതു മായ്ച്ചുപോകുന്നു.ലക്ഷ്യമില്ലാതെ പറന്നകലുന്നുനൂലു പൊട്ടിയ മേഘങ്ങൾ.നാവുകളാൽ വിഷം തുപ്പുന്നു,കണ്ണുകളിൽ കടലളന്നൊരു പ്രണയം.മുന്നിൽ പറക്കുന്നവയ്ക്കൊപ്പംദിക്കുതെറ്റിയ പക്ഷികൾ.ആകാശം ചാലിച്ചെടുത്ത നിറങ്ങളിൽചുവപ്പു പടരുമ്പോൾ,ഉപ്പുതരിപോലൊട്ടുന്നനോട്ടങ്ങളെ കുടഞ്ഞിട്ട്കുടിലിലേക്കോടുന്നു –ശംഖുവിൽക്കുന്ന…

ചിലന്തിലോകത്തെ ഐതരേയങ്ങൾ

രചന : ഹരിദാസ് കൊടകര ✍ ചൂടിൻ വിയർപ്പിൽ-ജ്വരശീലനത്തിൽ,ചിലന്തിലോകം;ചുരമങ്ങിറങ്ങവേ-ആരുമില്ലഴലിൻ-നിശ്ചേതനത്തിൽ.ഹരിതശോഷിപ്പിലും-ആളാരുമില്ല. തുറന്ന ലോകത്തെ-അടഞ്ഞ കണ്ണുകൾ;വയൽ നിലത്തും-താപമിറമ്പുകൾ.നദീലോപമായീ-അഷ്ടാദശങ്ങൾ.ചിലന്തിനൂലിൽ-പൊതിഞ്ഞു വീടുകൾ. തളഞ്ഞുറങ്ങുന്ന-താഴേ കുളത്തിൽ,അലസഭദ്രം..പായൽപ്പനിപ്പ്.നശിപ്പിന്നുയിർപ്പിൻ,അമിതാക്ഷരങ്ങൾ. അറയിലക്ഷമം-തറ തല്ലി നോക്കി.ശവങ്ങളത്രയും-ദാഹിച്ചു ചാടി;വന്മല മുട്ടകൾവിരിയാനിരുന്നു.എട്ടു-കാലിമേഘംപുലരാനിരമ്പി. മധുരാന്നമില്ലാതെ;നിറമിഴിവ് നട്ടൂ..അവർണ്ണദേശത്ത്-ഐതരേയ വാഴകൾ.മഴവേരു കാക്കുന്ന,ഭൈഷജത്താങ്ങുകൾ.കർക്കടക്കുമിഴിന്റെ-ഭാവാന്തരങ്ങൾ.എരിമേഘമൂർച്ചകൾ.കൊന്ത കൊള്ളുന്ന-ഗർഭം ഋതുക്കൾ. ശമിത മിച്ചത്തിന്-ഇല വച്ചിരിക്കുന്നു.പകിടയില്ലാത്തവർ-മിഴിവുമായെത്തുക.

വിയന്നയിൽ ഒരു ജലധാര വലിയ കോളിളക്കം സൃഷ്ടിക്കുന്നു.

എഡിറ്റോറിയൽ ✍ വിയന്നയിൽ ഒരു ജലധാര വലിയ കോളിളക്കം സൃഷ്ടിക്കുന്നു.അടുത്തിടെ ഉദ്ഘാടനം ചെയ്ത “ജൂബിലി ഫൗണ്ടൻ” ഒരു കണ്ണഞ്ചിപ്പിക്കുന്നത് മാത്രമല്ല, ഒരു യഥാർത്ഥ കോടികളുടെ ധൂർത്തും കൂടിയാണ്. വാട്ടർ പ്ലേഗ്രൗണ്ടിന് ചുറ്റും 33 കോൺക്രീറ്റ് രൂപങ്ങളുമായി അദ്ദേഹം വിയന്നയുടെ കുടിവെള്ളത്തിന്റെ 150-ാം…

ഏകാകിനി

രചന : അനു സാറ✍ വെയിലേറ്റു വാടിയ കാനനപൂവുപോൽ നീവാടിത്തളർന്നുവോയീയുലകിൻ മാറിടത്തിൽപറയാതെ നീയേറ്റ യാദനകളുംകരയാതെ നീ കരഞ്ഞ നിമിഷങ്ങളുംനിന്നിലൊരു രണഭൂമിയായി പിറവികൊണ്ടുഏകയായ് നീയലഞ്ഞ വഴിത്താരകളിൽനിന്റെ പാദുകങ്ങൾ ആഴ്ന്നിറങ്ങിപകലിൽ നീ പുഞ്ചിരിയുടെ പൊയ്മുഖം ചാർത്തിസന്ധ്യകൾ നിന്റെ നോവുകൾ തുടച്ചുമാറ്റിരാവുകളിൽ പെയ്തിറങ്ങിയ നീർക്കണങ്ങൾനിന്റെ മിഴിച്ചിരാതിൽ…

1984, ഒക്റ്റോബര്‍ 31, ഒരോര്‍മ്മ!

രചന : കുറുങ്ങാട്ട് വിജയൻ ✍ 1984, ഒക്‌ടോബര്‍ 31, മുപ്പത്തിയൊമ്പതതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേ ദിവസമാണ് ഭാരതത്തിന്റെ ഹൃദയരക്തം വാര്‍ന്നുപോയത്. ഭാരതത്തിന്റെ യശസ്സ് ദിഗന്തങ്ങളോളമെത്തിച്ച പ്രിയങ്കരിയും ശക്തിസ്വരൂപിണിയുമായ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയുണ്ടകളേറ്റ് പിടഞ്ഞുവീണത്. ഏതൊരിന്ത്യക്കാരനും ഉള്‍ക്കിടലത്തോടെ മാത്രമേ ഈ സംഭവം…

പ്രതിധ്വനികൾ

രചന : ജയേഷ് പണിക്കർ✍ അകലേക്കു നീയും നടന്നു നീങ്ങിഅറിയാതെയെന്തിനോ ഞാൻ വിതുമ്പിഅകതാരിലുയരുന്ന നൊമ്പരത്തിൽഅശ്രുകണങ്ങളുതിർന്നീടവേനിറമകന്നങ്ങനെ മായുന്നമഴവില്ലിനിനിയില്ല നേരം മടങ്ങിടട്ടെ. പറയുവാനെന്തോ ബാക്കിയാക്കിപ്രിയസഖീ നീയിന്നു മറയുന്നുവോകതിരിട്ടു നിന്നൊരാ മോഹങ്ങളുംകൊഴിയുന്നിതീ മണ്ണിൽ നോവായിതാഉയരുന്നിതുള്ളിൽ പ്രതിധ്വനിയായ്ഉണർവ്വേകും നിൻ പദ സ്വനങ്ങൾഇനിയെന്നു തിരികെ വരുമരികിൽഇതളിട്ടുണർത്താൻ വസന്തമെന്നിൽ. ഇതുവരെ…