ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

നിറം മങ്ങിയ ചാരുകസേര.

രചന : ജ്യോതിശ്രീ. പി✍️ മറവിതൊട്ട ഗതകാല സ്മരണകളിലൂടെപകലുറക്കം തീർക്കുന്നുണ്ട്.നെടുവീർപ്പുകളുടെ കഥകൾ കേട്ട്മൗനം പുതയ്ക്കുന്നുണ്ട്..മൂവാണ്ടന്റെ വിരൽച്ചില്ലകളിലൂടെ വെയിൽക്കുഞ്ഞുങ്ങൾഎത്തി നോക്കുന്നുണ്ട്..ചന്ദനം മണക്കുന്ന ഈരിഴതോർത്തെന്നുംതാങ്ങായി കാവലുണ്ട്.ശ്വാസമടക്കിക്കേട്ട കഥകൾക്കായികുഞ്ഞികണ്ണുകൾ പരതുന്നുണ്ട്..കൊഞ്ചിവന്നു മിഴികൾ പൊത്തുന്നകുപ്പിവളക്കൂട്ടത്തിനും,പാദസരക്കിലുക്കങ്ങൾക്കുമായ്ഒരു അവധിക്കാലം കരുതിവെയ്ക്കാറുണ്ട്.ആരുടെയോ കളിയാക്കലുകളിൽവിഷാദത്തിരികൾ കൊളുത്താറുണ്ട്,കൂട്ടിരുന്ന ഓട്ടുകിണ്ടി വക്കുടയാറുണ്ട്.എങ്കിലും ചിലർക്കെങ്കിലും ഒരു നരച്ച…

കപികൾ,കവിവേഷധാരികൾ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ ചിലരുണ്ടു കപികൾ,കവിവേഷധാരികൾ;ചിലുചിലെ,യെന്തോ ചിലയ്ക്കുന്നവർ!മലരിന്റെ മണമറിഞ്ഞീടാത്തവർ,മന്നിൽ,മധുവിന്റെ ഗുണമറിഞ്ഞീടാത്തവർ!മലയാള ഭാഷതൻ ഭംഗി കെടുത്തുന്നമലയാളനാടിൻ വിദൂഷകൻമാർ!പലവ്യഞ്ജനങ്ങളൊന്നൊന്നുമേ,യില്ലാതെ;പല,പലകറികളൊരുക്കുന്നവർ!കവിതയ്ക്കു മുന്നിൽ വിഷംവച്ചുനീട്ടുന്ന,കവനവിധ്വംസകർ വേട്ടനായ്ക്കൾ!കവികൾ!കവികൾ!സ്വയം വാഴ്ത്തിപ്പാടുന്ന,കപികളേ,നിങ്ങൾ കവികളെന്നോ!നട്ടംതിരിഞ്ഞു നടപ്പൂനിങ്ങൾ വേദി,കിട്ടുകിൽ കൊട്ടി ഘോഷിച്ചീടുവാൻ!ആട്ടക്കഥയെങ്ങാൻ കേട്ടാൽ ദഹിച്ചിടാ;പാട്ടിനുപോയിപരിഹസിക്കും!മട്ടുകൾകണ്ടാൽ മഹാകവികൾ നിങ്ങൾ;പൊട്ടക്കവിതകളാണുകൈയിൽ!കട്ടകളില്ലാതെ,കട്ടളയില്ലാതെ;കെട്ടിടം വയ്ക്കുന്ന മേസ്തിരിമാർ!പുത്തനെഴുത്തിന്റെ,യപ്പോസ്തലർ,കാവ്യ –സത്തയറിയാത്ത…

മനുഷ്യാവകാശം.

രചന :- ബിനു. ആർ.✍ മനുഷ്യാവകാശമെന്നപൊരുൾനോക്കിനിന്നുചിരിക്കുന്നൂ,ധർമ്മാർഥിതരാം ആത്മാക്കളെയെല്ലാംകണ്ടുകൊണ്ട്.പൊരുളുകളിലെ ധ്വoസനങ്ങൾ നേടാൻപടപോരുതുന്നൂ,തീവ്രവാദികളെല്ലാം,നൽചിന്തകളെകവർന്നെടുക്കാൻ..! മനുഷ്യാവകാശധ്വംസനം നടത്തുന്നൂപലർ,മരണംകവർന്നെടുക്കും ഭ്രാന്തമാംചിന്തകളുള്ളവർ..ഏവർക്കുമുള്ളൊരു തത്വദീക്ഷകളെകേവലമാം മനോവിചാരങ്ങൾകൊണ്ടുതച്ചുതകർക്കുന്നവർ. സത്ചിന്തകളോടെ ജീവിച്ചുമരിക്കെന്നതുസത്ഗതിപ്രാണനുകളുടെസ്വച്ഛന്തമായ അവകാശമാകവേ –യതുമറക്കുന്നൂ ആസ്വസ്ഥമാനസർ,മതചിന്തകർ, രാഷ്ട്രീയമെന്നുവാദിപ്പവർ,തീവ്രർ.. തീവ്രറെന്നുകൽപ്പിക്കപ്പെടവേചിലർ,മൗലികവാദികൾസ്വപ്നങ്ങളിൽ വിഷക്കൂട്ടുകൾവർണ്ണങ്ങളാൽ ചാലിക്കപ്പെടുന്നവർ,മറക്കുന്നൂ,മനുഷ്യാവകാശമെന്നസത്യമാംപൊരുളിനെ,നന്മമാത്രംനിറഞ്ഞചിന്തകൾ മാറാപ്പിൽനിറച്ചവരെ..! നന്മകൾ ചിന്തിക്കുന്നവർക്കുമാത്രം കൊടുത്തീടണംഅവകാശമെന്നപോൽ മനുഷ്യാവകാശമെന്നകൽപ്പനകൾസ്വാതന്ത്ര്യതേരോട്ടങ്ങൾ,അല്ലായ്കിൽ വിധ്വംസനം നടത്തീടുമേവരുംപുലമ്പിനേടും നിയമംവഴിക്കും…

പുരാതന ലിപി

രചന : രാജു കാഞ്ഞിരങ്ങാട് ✍ മറവിയുടെ പുതിയൊരുജന്മത്തിലേക്കുണരുന്നുവേവലാതിയുടെദിനരാത്രങ്ങൾ അടരുന്നുഏതോ പുരാതന ലിപിപോലെയവൻ. ഇടയ്ക്കിടേ ഒരു പഴുതാരമസ്തിഷ്കത്തിലിഴയുന്നെന്ന്തീപ്പെട്ടു പോയ ഒരു മനുഷ്യൻ്റെചലിക്കുന്ന രൂപം വായിച്ചെടുക്കാൻ പ്രയാസമേറിയഏതോ ഭാഷയിലെഴുതിയഒരു പുസ്തകംവ്യാകരണം തെറ്റിപ്പോയഒരുവാക്ക് കാലത്തിൻ്റെ ഏതോതിരിവിൽനഷ്ടമായതെന്തോ അവൻതിരഞ്ഞുകൊണ്ടിരിക്കുന്നു ഏതു പെരുവഴിയിൽ വീണായിരിക്കുംഓർമയുടെ കണ്ണടഉടഞ്ഞുപോയിട്ടുണ്ടാവുക.

മിസ്സിസ്. മറിയാമ്മ ജോർജ്ജ് തെക്കേടത്ത് മുംബയിൽ നിര്യാതയായി.

Fr.Johnson Pappachan ഹൂസ്റ്റൺ: ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗമായ ശ്രീ. ജോർജ്ജ് എബ്രഹാം തെക്കേടത്തിൻറെ പ്രീയ മാതാവ് മിസ്സിസ്. മറിയാമ്മ ജോർജ്ജ് (84) നവി-മുംബൈയിലെ നെറൂളിൽ നിര്യാതയായി. പരേതനായ തെക്കേടത്ത് റ്റി. എ. ജോർജ്ജിന്റെ സഹധർമ്മിണിയാണ്. സംസ്കാര ശുശ്രൂഷകൾ…

വർണ്ണസ്വപ്നങ്ങൾ

രചന : സതി സതീഷ്✍️ ഉദയകിരണങ്ങൾപൊഴിയുന്നുവല്ലോഉണർവോടെയൊന്ന-ങ്ങെത്തിനോക്കിഉതിരുന്നു നീളെമാമ്പൂക്കളെല്ലാംവർഷ മേഘങ്ങൾപെയ്തതാകാംമൂളുന്നു വണ്ടുകൾപൂങ്കാവനത്തിൽമധുവൂറും പൂക്കൾപൊലിഞ്ഞതാകാംഉമ്മറപ്പടിയിലെനിലവിളക്കെന്തേകരിന്തിരികത്തിയെരിഞ്ഞിടുന്നുകനവിൽ വിടർന്നകർണ്ണികാരമെന്തേഞെട്ടറ്റു വീണുനിലം പതിക്കുന്നുഉരുകുന്നുവുള്ളംവാടുന്നു വദനംപുലരിയുംനോക്കിയിരിക്കുന്നുവിന്നുംപുലരിത്തുടിപ്പിൽപൊതിഞ്ഞീടുമെന്നെമധുര പ്രതീക്ഷ തൻവർണ്ണസ്വപ്നങ്ങൾപടി കടന്നെത്തുന്നപദനിസ്വരങ്ങൾഅവിരാമമെന്നെവിട്ടകലുന്നുഏതോ വിദൂരമാംമൗനാനുരാഗംമൂകാഭിലാഷമായ്തീർന്നുവെന്നിൽ…✍️

ഉത്തരായനം.

രചന : ഗീത.എം.എസ്…✍️ അർക്കനെപ്പോലെയെന്നെന്നുംഅന്യജീവികൾക്കായേകാംപക്ഷമേതുമേയില്ലാതെതൻ പ്രകാശകിരണങ്ങൾഅർക്കനെപ്പോൽ ജ്വലിച്ചീടാംഅംബരത്തോളമെന്നെന്നുംജീവതാളങ്ങളേകുന്നഊർജ്ജമായങ്ങു മാറീടാംനിഷ്പ്രഭരായ് നിൽക്കുന്നോർ-ക്കെന്നുമാശ്വാസമായ് മാറാംസ്വയമുരുകിത്തീർന്നാലുംമനമുരുകാതിരുന്നീടാംആത്മമിത്രമായ് മേവീടാംആത്മതാളമായ് മാറീടാംആത്മരക്ഷകരായ് മാറാംആത്മവിശ്വാസമേകീടാംദക്ഷിണായനത്തിൻ ശേഷംഉത്തരായനമുണ്ടെന്നുംഅസ്തമയത്തിൻ ശേഷംഉദയമുണ്ടെന്നുമോർത്തീടാം

ശ്രീഅയ്യപ്പൻ

രചന : പട്ടം ശ്രീദേവിനായർ ✍ പൊന്നമ്പലമേടിൽ,പൊൻ സന്ധ്യയായ്….പൊൻകണിയൊത്തൊരുനിറ ദീപമായ്..പൊന്നിൻ കണി തൂകും വിണ്ണിൻ കണി..പൊൻ തിങ്കൾവെട്ടം ദിവ്യ നക്ഷത്രമായ്…മകരത്തിൽനിറച്ചാർത്ത് മംഗല്യമായ്…മകരത്തിന് സന്ധ്യയുംമലർവാടിയായ്….മനഃശാന്തിയേകുംമതങ്ങളൊന്നായ്മരതക കാന്തിയിൽമനുഷ്യർ ഒന്നായ്…ശരണം വിളിതൻ സമുദ്രമായി……!അയ്യപ്പ സ്വാമിതൻതിരുനടയിൽഅയ്യനെ കാണാൻ കാത്ത് നിൽക്കുംആയിരം കണ്ണുകൾ നിർവൃതിയായ്..!അയ്യപ്പാ ശരണം…🙏സ്വാമി ശരണം…🙏ശരണം ശരണം….…

വിവേകാനന്ദൻ (ഇന്ന് വിവേകാനന്ദ ജയന്തി&ദേശീയ യുവജനദിനം)

രചന : ശ്രീകുമാർ എം പി✍ വിവേകാനന്ദൻ വിവേകാനന്ദൻവിധി കരുതിയ യുവരാജൻവീരഭാരത ഹൃദയത്തിൽ നി-ന്നുദിച്ചുയർന്ന വിരാട്ട് ഭാവംവിധിയെ പഴിച്ച ഭാരത പുത്രർവിധിയെ വിധിച്ചവരായ് മാറാൻഉഷസൂര്യനെപ്പോലെ കിഴക്ക്ഉദിച്ചുയർന്നൊരു റ്ഷിവര്യൻതപസ്സിൽ നിന്നും ഭാരത ചിത്തംതപിച്ചുണർന്നിട്ടെഴുന്നേറ്റപ്പോൾതകർന്നു പോയി ചങ്ങലയെല്ലാംചിതറി തരികളെവിടേയ്ക്കൊ !ഉറങ്ങും ഭാരത പുത്രർക്കായിഉയർത്തിയ ശംഖൊലി…

ചമയങ്ങളില്ലാതെ.

രചന : ഷബ്‌നഅബൂബക്കർ✍ നിലകണ്ണാടി നോക്കി ചമഞ്ഞു നടക്കുന്ന പെണ്ണേനിറയൗവ്വനത്താൽ ജ്വലിക്കും സൗന്ദര്യ ശില്പമേ.നിലമറന്നിടല്ലേ നിൻ മേനിയഴകിൽ ഭ്രമിച്ചു നീനിലക്കുമൊരുനാളിലീ തുടിപ്പും മിടിപ്പതുമെല്ലാം. നിത്യ വസന്തമല്ലിതു മാറും ഋതുക്കൾ പോൽനിനക്കാതെ നിൽക്കുമ്പോൾ നനച്ചിടും മഴയുംനീരറ്റ വേനലും വരൾച്ചയും വരുന്ന പോൽനിൻ തിളങ്ങുന്ന…