എഴുത്തുകാരിയുടെ ഭർത്താവ്
രചന : ജിസ ജോസ് ✍ ആദ്യത്തെ രാത്രിയിൽനിന്നെക്കുറിച്ചെല്ലാം പറയൂഎന്നയാൾപുന്നാരിക്കുമ്പോൾഅവളൊരൂട്ടംകാട്ടിത്തരാമെന്നുകുസൃതിച്ചിരിയോടെതൻ്റെയാദ്യത്തെകവിതാപുസ്തകംപുറത്തെടുത്തു.കൈനീട്ടി വാങ്ങിഅലസമായതുമറിച്ചുനോക്കിയെങ്കിലുംഅയാളുടെ മുഖത്തെവെളിച്ചം കെട്ടു .നീ കവിതയെഴുതുമെന്നുമുന്നേ പറഞ്ഞില്ലല്ലോ?ചിരിമാഞ്ഞ് ,ചോദ്യത്തിൻ്റെ മുനകൂർക്കുന്നത്അവളറിഞ്ഞില്ല.വായിച്ചു നോക്കെന്നുഅവൾ നാണിച്ചു ..ഞാനെഴുതിയതുവായിക്കൂ..ഇതിലെല്ലാമുണ്ട്.എന്നെഇതിലധികമെനിക്കുതുറന്നു കാട്ടാനാവില്ല ..പുസ്തകം നിവർത്തിലാവൻ്റർ നിറമുള്ളസ്വപ്നങ്ങളെന്നുപേരിട്ട കവിതയിൽവിരലൂന്നിസ്വപ്നത്തിനു നിറമോഎന്നയാൾ പരിഹസിച്ചു.എഴുത്തുകാരിയെന്നറിഞ്ഞിരുന്നെങ്കിൽഞാൻ നിന്നെകെട്ടില്ലായിരുന്നു.അവരെവിശ്വസിക്കാൻ കൊള്ളില്ലഉള്ളിലേക്കുചുഴിഞ്ഞു നോക്കുംഉള്ളിലില്ലാത്തതുംതുരന്നെടുക്കും..അവർക്കുമുന്നിലെത്തുമ്പോൾപൊതുനിരത്തിൽ വെച്ചുഉടുപ്പഴിഞ്ഞ…
