ജീവനുള്ള ശവങ്ങൾ
രചന : ബി ല്ലു✍ മടിപിടിച്ച മനസ്സുമായിമതിലകത്ത് ഒളിച്ചിരിക്കാതേ,കൈയും കാലുമൊന്ന് അനക്കണംവേരുറയ്ക്കും മുൻപേ എഴുന്നേൾക്കണം,വെയിലുറച്ചോരു നേരംവെളുപ്പാൻ കാലം എന്നു നിനച്ചു,ഫോണുമായി വാതിൽ തുറന്നുകട്ടിൽ പലക നിവർന്നു!!!മഴയുള്ളോണ്ട് മുറ്റവും കണ്ടില്ല,വിശപ്പുള്ളോണ്ട് അടുക്കളയും കണ്ടില്ലതീൻമേശ മേലേ നിറഞ്ഞ വിഭവങ്ങൾഎങ്ങനെയെത്തി എന്നറിഞ്ഞില്ല,പ്രാതലും ഊണും ഒരുമിച്ചാക്കിമിച്ചസമയം വശത്താക്കി.തേച്ചു…
