Category: സിനിമ

കവിതാദിനം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ മനസ്സിലൊരു കെടാവിളക്കെന്ന പോലെമനുഷ്യത്വമെപ്പോഴും കരുതിവെച്ചാൽഹൃദയത്തിൽ നൈർമല്യ ഭാവങ്ങളായിസ്നേഹത്തെയൊരുപോലെ പങ്കുവെച്ചാൽഅകലെയാണെങ്കിലും അരികത്തുതന്നെബന്ധങ്ങൾ സദൃഢമായ് ചേർത്തുവെച്ചാൽപ്രപഞ്ചവും, പ്രകൃതിയും ജീവിതത്തിൽപ്രതീക്ഷതൻ തിരിനാളമാക്കി സ്വീകരിച്ചാൽമനുഷ്യനെ മനുഷ്യനായി കാണുവാനായ്മനസിനെ പാകപ്പെടുത്തി ശുദ്ധീകരിച്ചാൽഒരുനാളീജീവിതം തനിയെ നിലച്ചുപോകുംഅന്നൊന്നുമില്ലാതെ പോകേണ്ടതോർത്താൽമനുഷ്യനു മാത്രമായല്ലയീ മണ്ണും വിണ്ണുംഎല്ലാജീവനും തുല്യമാണെന്നതറിഞ്ഞാൽഎഴുതുന്ന…

☘️ നഷ്ട ബോധം ☘️

രചന : ബേബി മാത്യു അടിമാലി✍ പുലർകാല മഞ്ഞിൻ്റെകുളിരിൽ കുളിച്ചൊരുരാപ്പാടിയെങ്ങോ മറഞ്ഞുഒരു തുണ്ടു പാട്ടിൻ്റെരാഗങ്ങൾ മൂളിയാരാപ്പക്ഷിയെങ്ങോ പറന്നുഅതു കേൾക്കേ മനസിൻ്റെഉൾക്കാമ്പിലെങ്ങോഒരു ആർദ്ര നാദം മുഴങ്ങിഅപ്പോളറിയാതെമനമൊന്നു തേങ്ങിഅജ്ഞാതമായൊരുവിരഹാർദ്ര നോവെൻ്റെഹൃദയത്തിനുള്ളിൽ നിറഞ്ഞുഒരു ദിവാ സ്വപ്നത്തിൻതേരിൽ കരേറി ഞാൻഎതോ വിഹായസ്സിലെത്തിഅവിടെ ഞാൻ കണ്ടൊരുവള്ളിപ്പടർപ്പുംകരുണയാചിക്കുന്ന മാൻപേടയുംനിദ്രവിട്ടുണരവേസ്വപ്നങ്ങളെല്ലാംഎന്നെയുപേക്ഷിച്ചു പോയിഎന്തിനെന്നറിയാതെഏതിനെന്നറിയാതെഹൃദയം…

🌹ചാരുത തന്നുടെ മൂർത്തിപ്രഭാവമേ!🙏

രചന : കൃഷ്ണമോഹൻ കെ പി ✍ ചേറിൽ തലപൂഴ്ത്തിയെന്നാകിലും സർഗ്ഗചേതനയേകുന്ന കാർത്യായനീ …ചാലേ മകയിരം നാളിൽ കൊടിയേറിചെമ്മേയാ ഉത്രത്തിൽ കൊടിയിറക്കംചാരുവാമേഴു കുളങ്ങളിലാറാടിചേർത്തലയ്ക്കുത്സവമേകുന്നവൾചാരുതയേകുന്നു ജീവപഥങ്ങളിൽചേതസ്വിയായമ്മ ചിരകാലവുംചാമരം വീശുന്നു നിന്നുടെ മുന്നിലായ്ചാരുതയോടെ, കാവുടയോൻചൈതന്യമൂർത്തികൾ കൃഷ്ണശിവന്മാരുംചാഞ്ചല്യമില്ലാതെ കൂടെ നില്പൂചിത് പെരുമാളിൻ്റെ വാത്സല്യപാത്രമേചിന്മയീ, നിന്നിൽ ഗണപതിയുംചിന്താ…

പ്രണയം

രചന : എം പി ശ്രീകുമാർ✍ കുളിർചിരിയിൽ തളിർത്തുവന്നുകുളിർമയാർന്ന പ്രണയംനിറചിരിയിൽ വളർന്നുവന്നുതെളിമയാർന്ന പ്രണയംപുതുമഴയിൽ പുളകംകൊള്ളുംചൊരിമണലു കണക്കെഇളംചിരിയിൽ, പുലരി പോലെപൂക്കൾ ചൂടി ഹൃദയംനിറവസന്തം കതിർ മഴയായ്മെല്ലെയങ്ങനുതിരവെഹൃദയമലർ കവിഞ്ഞൊഴുകിനറുമധുരം നിറഞ്ഞുകളിചിരിയിലൊഴുകി വന്നുകവിത പോലെ പ്രണയംകനകമണിച്ചിലങ്ക പോലെസുവർണ്ണനടനമാടികഥകൾ മെല്ലെ മിഴികളാലെപറഞ്ഞിടുന്നു പ്രണയംകനൽവഴിയിൽ കലകൾ പോലെതരളിതമായ് തിളങ്ങിചെറുമരുത്തിൻ…

മലർന്നുകിടക്കുന്നു.

രചന : ഠ ഹരിശങ്കരനശോകൻ✍ ഊതിക്കാച്ചിയ നീലിമയുടെ നെടുകെവിരിഞ്ഞുവമിക്കുന്ന പക്ഷികൾ.കുമിഞ്ഞുകൂടിയഴിഞ്ഞുനടക്കുന്നവെളുത്ത മേഘങ്ങൾ. തനിയെമിനുക്കിയെടുത്ത ശിലകളുടെ വരിയെതെളിഞ്ഞിറങ്ങുന്ന കുളിർത്ത അരുവി.മഞ്ഞൊഴിഞ്ഞെമ്പാടുംവളർന്നുപൊന്തിയപുൽത്തിരകൾ. പുൽ-ത്തിരകളിലെമ്പാടുംപൂവുകൾ. പൂ-വാടും വാടികളിലൂടെകഴിയുന്നിടംവരെപ്പോയ്-ക്കഴിഞ്ഞെന്നുറപ്പാക്കിമലർന്നുകിടക്കുന്നു.2കൊഴിഞ്ഞുവീഴുന്ന ഉൽക്കകളെനഗ്നനേത്രങ്ങളുടെ കാഴ്ചക്കയ്യിന്പെറുക്കിക്കൂട്ടാമെന്നസമവാക്യാധിഷ്ഠിതമായശാസ്ത്രീയപ്രവചനം കേട്ടപാടെകണ്ണ് കഴിയാത്തൊരാൾകാത് കഴിയാത്തൊരാളോട്എന്തായീയെന്തായീയെന്ന്ചോദിച്ചുതുടങ്ങുന്നു. ഉൽക്കകൾഅവരുടെയന്തരീക്ഷത്തിലെങ്ങുമേഅക്ഷിഗോചരനിലയിൽസംഭവിക്കുന്നില്ല.കാത് കഴിയാത്തയാൾകണ്ണ് കഴിയാത്തയാളോ-ടയാൾ ചോദിപ്പതെന്താചോദിപ്പതെന്തായെന്ന്ചോദിച്ചുകൊണ്ടെയിരിക്കെഅവരിരുവടെയും വർഷങ്ങൾമണിക്കൂർനിമിഷങ്ങൾ നിമിഷാ-ന്തർഗതങ്ങളായ ജീവിതവർഷങ്ങൾവേറെയേതൊക്കെയൊഅന്തരീക്ഷങ്ങളിലേക്ക്കൊഴിഞ്ഞുവീഴുന്നു. കാത്കഴിയാത്തയാൾ.…

മറയുന്ന ഋതുഭേദങ്ങൾ

രചന : മംഗളൻ. എസ് (മംഗളൻ കുണ്ടറ)✍ ഋതുഭേതം കൃത്യമായ് വന്നൊരു കാലംഋഷിമാരോ തപസ്യയിലാണ്ട കാലംവസന്തം ഗ്രീഷ്മവും ശരത് ഹേമന്തവുംവർഷവും ശിശിരവും വന്നൊരു കാലം!പൂക്കൾ നിറയുന്നു പുവാടികൾ തോറുംപൂമധു നുകരാൻ മധുപനെത്തുന്നുസൂര്യാംശു ചെമ്പനീർ ജലകണം മുത്തിസൂര്യതേജസ്സുള്ള വജ്രങ്ങളാക്കുന്നു!പഞ്ചമലർ ബാണനമ്പുകളെയ്യുന്നുപഞ്ചമിപ്പെണ്ണോ പ്രണയിനിയാകുന്നുഞാറ്റുവേലക്കിളി പാട്ടുകൾ…

പെണ്ണാവരുത്!

രചന : സബിത ആവണി ✍ ഉടുതുണിയിൽ പൊതിഞ്ഞഎന്റെ ഉടലിനെ ഞാൻ ഭയന്നത്എന്നുമുതലാണ് ?അതിനൊരുകാലമെന്നൊന്നുമില്ല…പെറ്റുവീണപ്പൊള്‍ മുതല്‍പെണ്ണുടലിനെ പൊതിഞ്ഞ്സൂക്ഷിക്കുന്നവരാണ്…കാമാര്‍ത്തി പൂണ്ടവനൊക്കെപ്രായമോ ഉടലോഒന്നും തന്നെ നോട്ടമില്ല.പെണ്ണായിരുന്നാല്‍ മതി…എന്നിട്ടും …എന്നിട്ടും പൊതുവിടത്തിൽവിവസ്ത്രയായി പോയപെണ്ണായിരുന്നു ഞാൻ.എനിക്ക് ഭയമായിരുന്നുഅവരെ …പ്രണയമില്ലാതെസ്നേഹമില്ലാതെആ മനുഷ്യരെന്നെഭോഗിക്കുമെന്ന്ഞാൻ നിരന്തരം ഭയന്നു.സുരക്ഷിതമായൊരിടംതേടി ഞാൻഅലഞ്ഞു…ഇല്ല അങ്ങനെയൊരിടംഅമ്മയുടെ ഗർഭപാത്രത്തിലല്ലാതെമറ്റെങ്ങും…

മൗനത്തിന്റെ തിരുമുറിവുകൾ

രചന : മോഹൻദാസ് എവർഷൈൻ✍ മൗനത്തിന്റെ തിരുമുറിവുകൾ കാണാതെഒരു നിമിഷമിവിടെ കാതോർത്തു നില്ക്കുക…കാരുണ്യം വറ്റിയൊരാ മിഴികളും തുറക്കുക.വിശക്കുന്നവയറിലും നിറയൊഴിക്കുന്നലോകമെ നിന്നോടെനിക്ക് വെറുപ്പാണ്.അമ്മിഞ്ഞ പാലിനായ് കരയുന്ന കുഞ്ഞിന്റെചുണ്ടിലും അമ്മതൻ നിണമിറ്റുവീഴവെ,വിശ്വമാകെയും ചുടുചോര മണക്കുന്നു.അന്തിയുറങ്ങുവാനിടം തേടി വെയിൽതിന്ന്പലായനം ചെയ്യുവോരുടെ മുഖത്തേയ്ക്കുറ്റ് നോക്കുക,അല്പമാത്രയിൽ മനുഷ്യരായിടാം.ആതുരാലയങ്ങളിലും തീമഴ…

പഴുക്കാമൂപ്പത്തി

രചന : വൈഗ ക്രിസ്റ്റി ✍ നാട്ടിലെശവക്കല്ലറകളുടെ സൂക്ഷിപ്പുകാരിയായിരുന്നുപഴുക്കാമൂപ്പത്തിരാത്രികാലങ്ങളിൽ ,മൂപ്പത്തി ശവക്കല്ലറകൾക്കരികിലൂടെ നടക്കുമായിരുന്നുവെന്ന് ,(പറഞ്ഞു കേട്ട അറിവാന്നേ)ആ സമയത്ത് ,ശവങ്ങളെല്ലാം എഴുനേറ്റ് നടന്നു വരുമായിരുന്നെന്ന് ,അവരെല്ലാംപുതച്ചിരുന്ന വെള്ളത്തുണികൾവായുവിൽ ചുഴറ്റി ,പഴുക്കാമൂപ്പത്തിയുടെ കാൽച്ചുവട്ടിൽകുത്തിയിരിക്കുമായിരുന്നെന്ന് ,മൂപ്പത്തി ,ഉപമകളിലൂടെ അവരോട് സംസാരിക്കുമായിരുന്നെന്ന് ,ശവങ്ങളായ ശവങ്ങളെല്ലാംമൂപ്പത്തിയുടെ ശിഷ്യരായിരുന്നു…

മായുന്നുവോ നീ.

രചന : ലാലി രംഗനാഥ്✍ ഉത്തരമില്ലാത്ത ചോദ്യമായെന്നുടെ,ചിത്തത്തെയാകെ മഥിച്ചിടും പ്രാണനെ,നീയെനിക്കേകിയ നോവിന്നിതൾ പോലുംനെഞ്ചോടു ചേർക്കും മധുരസ്വപ്നങ്ങളായ്. മലർവാക പൂത്തു കൊഴിഞ്ഞിട്ടുമെന്നിലാമധുവൂറും വാക്കുകൾ തേൻ മഴയാകുന്നു..അകലെ, അകലെയായ് നീ മാഞ്ഞ വീഥിയിൽ,പദനിസ്വനത്തിനായ് കാതോർത്തിരിപ്പു ഞാൻ.. മിഴിയരികിൽ നിന്നും നീ മാഞ്ഞകലവേ,കലഹിച്ചിടുന്നെന്റെ കൺകളും മനവുമായ്,വിരഹത്തിൻ…