അയാൾ
രചന : സിജി സജീവ് ✍ എട്ടരക്ക് തന്നെ ജോലിക്ക് കയറണമെന്ന് നിർബന്ധമായിരുന്നു……പക്ഷെ ആരോടെല്ലാമോ അയാൾക്ക് വല്ലാത്ത അരിശം തോന്നി അപ്പോൾ,,,,,,, ..സാധാരണ രണ്ടുമൂന്നു പേരെയെങ്കിലും കൂടെക്കൂട്ടാറുള്ളതാണ്,,,,തനിച്ചു ജോലിക്ക് വന്നത് തന്നെ അത്രക്ക് കിട്ടപ്പോരൊന്നുമില്ലാഞ്ഞിട്ടാണ്,,,,,രണ്ടു മുറിയും ഹാളും അടുക്കളയും സിറ്റൗട്ടും പിന്നെ…
കുട്ടിക്കാലത്തെ ഒഴിവുകാല സ്മരണകൾ
രചന : രവീന്ദ്രനാഥ് സി ആർ ✍ വർഷാവർഷങ്ങളിൽ സ്‌കൂളടച്ചാൽഅമ്മാവൻ അമ്മായി വിരുന്നിനെത്തുംഅന്യനാട്ടിലവർ ജോലിസംബന്ധമായ്പതിനൊന്നു മാസവും നിൽക്കയല്ലേ വിഷുവിന്ന് കൈനീട്ടം പുത്തനുടുപ്പുകൾഅതിലേറെ മധുരം ബേക്കറി തീറ്റകൾഎങ്കിലും ഞങ്ങൾക്കാ വിരുന്നു കൂട്ടക്കാരെഅത്രമേൽ ഇഷ്ടം കുറഞ്ഞു പോയി കുട്ടികൾ ഞങ്ങൾക്ക് വിനയായൊരുത്തൻഅമ്മാമ അമ്മായി മകനായിട്ടുണ്ട്ഞങ്ങളെ…
പാനൂസ.
എം.എ.ഹസീബ് പൊന്നാനി✍ ക്രിസ്തുമസ്സിന് സ്റ്റാറുകളെന്നപോലെ പൊന്നാനിയിൽ റമദാൻ സന്തോഷങ്ങളിൽ തെളിയുന്ന വർണ്ണ വിളക്കാണ്പാനൂസ.കേവലമൊരു അലങ്കാര വിളക്ക് മാത്രമല്ല,ഒരു നാടിന്റെ സന്തോഷാഘോഷങ്ങളുടെ മനസ്സുകൾ നിവേശിപ്പിച്ച നിറവൈവിദ്ധ്യങ്ങളുടെ പൈതൃകപ്പെരുമകൂടിയാണ് പാനൂസ. കുഞ്ഞുമനസ്സുകളിൽ അത്ഭുതാതിരേകങ്ങളാൽ ആനന്ദമഴകൾക്കുമുന്നേ മഴവില്ലുപോലെ വർണ്ണം വിടർത്തിത്തെളിയുന്ന നിർമലതയുടെ നിറച്ചാർത്തും,വലിയവരിൽ ഗൃഹതുരത്തസ്മരണകൾ വർണ്ണത്തിളക്കങ്ങളോടെ,…
തൊഴിലാളി
രചന : ജയേഷ് പണിക്കർ✍ മൂവന്തിയോളം പണിയെടുത്തീമാനവ ജന്മം കഴിഞ്ഞിടുന്നുഅടിമകളായെന്നും കഴിയുന്നവർഅധികാര വർഗ്ഗത്തിൻ കീഴാളരായ്ജീവിതമാർഗ്ഗത്തിനായിതെന്നുംചോര നീരാക്കും മനുജരിവർകാലഭേദങ്ങളതൊന്നുമില്ലകാക്കുന്നു മോചനമെന്നുമെന്നുംഒരു നേരമന്നമൊരുക്കുവാനായ്ദിനമതു മുഴുവൻ കൊടുംവെയിലിൽതളരാതെ പണി ചെയ്യും മാനവരേതണലാണു നിങ്ങളീ ഭൂമിമക്കൾജീവിതഭാരമിറക്കി വയ്ക്കാൻഏറെപ്പണിപ്പെടുന്നെന്നെന്നുമേനിത്യദുഃഖത്തിൻ്റെ മാറാപ്പുമേന്തിനിൽക്കുന്ന കാഴ്ചയതെന്തു കഷ്ടംകൂടണയും നേരമോടിയെത്തുംകുട്ടി കുടുംബമതൊക്കെയുമേകാത്തിരുന്നിടുന്നിതന്നത്തിനായ്മൂവന്തി നേരം കുടിലതിലായ്പകലന്തിയോളം…
അകുതോഭയം*
രചന : ഹരിദാസ് കൊടകര ✍ യുദ്ധം..യുദ്ധമെന്നെല്ലാംആക്രോശമുണ്ടെന്നു സത്യംപതിവുപടി കേട്ടേ മറക്കുംപഴയ ലിപിയെന്നക്ഷരംപേരിലും ക്ലായ് വ്ക്ലിപ്തമല്ലാതെ ക്ലേശംനാന്ദി വിയോഗമായ്മുപ്പൂവു മേനിഎങ്കിലും മുറതെറ്റാതെ-ചെടിക്ക് വെള്ളം നനയ്ക്കും.മാവിൻ നെറുകയിൽപടുപാട്ടു പാടും.എന്തും കുനിഞ്ഞേ സ്വാധീനമാക്കു.തീർപ്പുകൾഭഗ്നശുചീന്ദ്രങ്ങളാകിലുംതലയും ചുമലുംചുമടത്താണിയാക്കും. കൈകൊള്ളുവാനിന്നും-ചിലതെന്നു ഭാരം..ഒന്ന്മുഖമെന്നനീതിഅതിൽ മുടന്തുന്ന നായരണ്ട്വളരുന്ന വട്ടത്തിൽമതിവരാ ശുദ്ധിമൂന്ന്മനന പ്രഹർഷംഅതിൽ…
സുഭദ്രേട്ടത്തി
രചന : മാധവ് കെ വാസുദേവ് ✍ അയാൾ. അയാൾ അങ്ങിനെയാണ്. അങ്ങിനെയേ അയാളെ അതിൽ പിന്നെ ഇത്രനാളും എല്ലാവരും കണ്ടിട്ടുള്ളു. പിന്നിൽ തിരയാടിച്ചാർക്കുന്ന കടലോ അതിൽ മുങ്ങിച്ചാവാൻ ഒരുങ്ങുന്ന സൂര്യന്‍റെ നിലവിളിയോ കടൽ കാറ്റിന്‍റെ കണ്ണുനീരിന്‍റെ ഉപ്പുരസമോ അയാളെ അലസോരപ്പെടുത്തിയില്ല.…
ദൈവക്കണ്ണീർ
രചന : ഷാഫി റാവുത്തർ✍ നക്ഷത്രമൊന്നല്ലോമണ്ണിൽ കിടക്കുന്നു…ദൈന്യത മുറ്റിയകാഴ്ചയായ് മാറുന്നു…കെട്ടകാലത്തെന്നുംവെട്ടം പരത്തിയോൾതിട്ടമില്ലാതെന്നുംനേട്ടങ്ങളേകിയോൾകാക്കയേം പൂച്ചയേംകാട്ടിത്തൻ മക്കളെഅന്നം കൊടുത്തുമ്മനല്കീയുറക്കിയോൾകാക്കയ്ക്കുകൊത്തുവാൻനടതള്ളിയെറിയുന്നുദൈവമീ മണ്ണിൽകരഞ്ഞു മയങ്ങുന്നു…മാതാവുമാത്മാവു-മൊന്നു തന്നെമാതാവുജീവന്റെനാന്ദി തന്നെവാഴ്‌വിന്റെ ദൈവമേനിന്റെ കണ്ണീരിന്റെശാപവും പേറിക്കഴിയുന്നവർ…എല്ലുനുറുങ്ങുന്നവേദനയേറ്റതുംതാങ്ങായി താരാട്ടിനീണംപകർന്നതുംഛർദ്ദിയുമമേദ്യവുംകയ്യാലെവാരിയുംകരളിന്റെ കഷ്ണമായ്കൊണ്ടു നടന്നതുംപട്ടിണിയുണ്ടമ്മമൃഷ്ടാന്നമൂട്ടിയുംപനിച്ചൂടിലുഴറുമ്പോപുതപ്പായിമാറിയുംവിറയ്ക്കും കരങ്ങളിലുറപ്പിൻ തലോടലായ്രാവുകൾ പകലാക്കിമാറ്റിയ കരുതലുംവേവുന്ന വേദനപൊളിച്ചതങ്കമായ്ഇന്നും തിളങ്ങുന്നുപൊൻ പ്രകാശം…അന്ധർക്കു കാണുവാ-നാവില്ല…
വയൽപൂക്കൾ
രചന : ശ്രീകുമാർ എം പി ✍ താരിരം താരാരോ തക തകതാരിരം താരാരോതാരിരം താരാരോ തക തകതാരിരം താരാരോഎങ്ങോട്ടു പോകുന്നെ പെണ്ണാളെഎങ്ങോട്ടു പോകുന്നെഇത്ര തിടുക്കത്തിൽ നിന്നൊന്നുകാര്യം പറഞ്ഞു പോടീ(താരിരം താ……) തൈയ്യുകൾവാങ്ങാനായ് നമ്മുടെ കാർഷികഭവനത്തിൽനല്ലയിനങ്ങള് പല പലവിത്തുകളുമുണ്ടെഎന്തിനാ നമ്മളിന്ന് കറിയ്ക്കായ്കണ്ടവ…
ഭ്രാന്തന്റെ ചങ്ങലക്കിലുക്കങ്ങളും –
ഋതുക്കളും
രചന : ജലജ സുനീഷ് ✍ ഭ്രാന്തന്റെ ചങ്ങലക്കിലുക്കങ്ങളും –ഋതുക്കളുംആവർത്തനം കൊണ്ടെന്നെവീർപ്പുമുട്ടിക്കാറേയില്ല.നോക്കി നോക്കിയിരിക്കുമ്പോൾഉറഞ്ഞുകൂടുന്ന മഴമേഘത്തെപ്പോലെഎപ്പോൾ പെയ്യുമെന്നറിയാത്തചിലത്പിന്നെയുമവശേഷിപ്പിച്ചിരിക്കും.നിഗൂഢമായ രഹസ്യങ്ങളിലേക്ക്മനസിറക്കിഞാനങ്ങനെ കണ്ണടച്ചിരിക്കുംഭ്രാന്തന്റെ കോടിയ ചിരിയുംകരച്ചിലും ഒരിക്കലുമെന്നെഅസ്വസ്ഥതപ്പെടുത്തിയില്ല.കേട്ടുകേട്ടു മതിവരാത്തമഴശബ്ദങ്ങളെപ്പോലെഞാനതിനെതോരാതൊളിച്ചു വെച്ചിട്ടുണ്ട്.അയാളുടെ നോട്ടങ്ങളിലെതീക്ഷണതയിൽഒരു വേനലിന്റെ കനലുകളുംമഞ്ഞുമലകൾപ്പുറംകാഴ്ച്ചയെത്താത്ത സ്വപ്നങ്ങളുമുണ്ട്.വാക്കുകളുടെ മൂർച്ചയിൽജയപരാജയങ്ങളുടെവസന്തവും ശിശിരവും പേറിഅയാളങ്ങനെ നടന്നു പോവാറുണ്ട്.മാറ്റിവെച്ചിട്ടുണ്ട് നിന്റെഭ്രാന്തിന്റെ ചങ്ങലകളിലൊന്ന്.വേണമെന്ന്…
ഗുരുസന്നിധിയിലേയ്ക്ക് വീണ്ടും
ചന്ദ്രൻ തലപ്പിള്ളി✍ ശ്രീ ചന്ദ്രൻ തലപ്പിള്ളി നടത്തിവരുന്ന ഗുരുദേവഗീത എന്ന കാവ്യത്തിൻ്റെ അവലോകനം പലവിധകാരണങ്ങളാൽ മുടങ്ങിപ്പോയ കാവ്യവിചാരം പുന:രാരംഭിക്കുന്നു.ശ്രീ ഷാജി നായരമ്പലം രചിച്ച ‘ഗുരുദേവഗീത ‘കാവ്യ സമാഹാരത്തിലെ ‘ചട്ടമ്പിസ്വാമികളും നാണനും ‘എന്ന കവിത –ശ്രീനാരായണഗുരുവിനോട് അമിതമായസ്നേഹവാത്സ ല്യ ങ്ങളുണ്ടായിരുന്നുവെങ്കിലും ഗുരുവിന്റെബിംബ പ്രതിഷ്ഠസംബന്ധിച്ച്…