Category: ടെക്നോളജി

ആഗ്രഹം.

കവിത : മംഗളൻ കുണ്ടറ ✍️ സൂര്യനൊരാഗ്രഹംഭൂമിയെ പുൽകുവാൻസുര്യന്റെയഭിലാഷംസഫലമായീടുമോ ?കടലിനൊരാഗ്രഹംകരയെപ്പുണരുവാൻകടലിന്റെ വഞ്ഛസഫലമായീടുമോ?വണ്ടിനൊരാഗ്രഹം പൂമധുനുകരുവാൻവണ്ടിന്റെ തൃഷ്ണയോപൂവിന്റെയാഗ്രഹം?മഞ്ഞിൻ മനോരഥംമലകളെ പുൽകുവാൻമലയുടെ വിരിമാറിൽമഞ്ഞിന്റെ മുത്തമോ?പ്രിയതമയ്ക്കാഗ്രഹംപരിലാളനമേൽക്കാൻപ്രിയതരമൊരുപരിലാളനം നൽകണംപ്രണയിനി തന്റെമനോരഥമെന്തെന്ന്പ്രണയാർദ്രനാമേതുകാമുകനറിയാത്തൂ?സ്വപ്നങ്ങൾക്കിനിയുംകടിഞ്ഞാണിടാതിന്ന്സ്വർഗ്ഗത്തിലേയ്ക്ക്പറക്കുവാനാഗ്രഹം!ഇന്ദ്രന്റെ സിംഹാസനംനേടാനാഗ്രഹംഇന്ദീവരാംഗിമാർ എൻചുറ്റുംനിറയണം!!!

മഞ്ഞുവീഴ്ചയിൽ കറുത്ത മാലാഖ .

ജോർജ് കക്കാട്ട്* മഞ്ഞുവീഴ്ചയിൽ കറുത്ത മാലാഖവീണ്ടും പറന്ന് പോകുകനിങ്ങൾ ഒരിക്കലും സ്വർഗത്തിൽ എത്തുന്നില്ലചിറകുകൾ എടുത്ത് ഓടിപ്പോകുകകല്ലുകൊണ്ട് നിർമ്മിച്ച ഒരു ഹൃദയം നിങ്ങൾക്കുണ്ട്ഞങ്ങൾക്ക് ഉപദ്രവമുണ്ടാക്കാൻ ആഗ്രഹിക്കുന്നുനിങ്ങളുടെ അംശം രക്തമാണ്കടുത്ത വിദ്വേഷവും അന്ധമായ കോപവുംനിങ്ങൾ എന്താണെന്ന് സംസാരിക്കരുത്കാരണം അത് നിഷ്കരുണംരാത്രിയിൽ നക്ഷത്രങ്ങൾക്കിടയിലൂടെഇരുട്ട് മാത്രമാണ് നിനക്ക്…

ബുദ്ധഗുഹ .

കവിത : വിനോദ്.വി.ദേവ്.* ബുദ്ധൻ ഈറൻനിലാവായി നിൽക്കുകിൽ ,എന്നുള്ളിൽ ബുദ്ധപൂർണ്ണിമയാണെന്നുംഅഷ്ടമാർഗ്ഗങ്ങൾ കായ്കളായ് തിങ്ങിടുംബോധിമാമരമുണ്ടുള്ളിൽ സത്യമായ്.നിൻമഹാപരിത്യാഗമെന്നോർമ്മയിൽനീലയാകാശംപോലെ കിടക്കുമ്പോൾ,ആ വഴി പിച്ചവെക്കുവാൻ വയ്യാത്തപിഞ്ചുകുഞ്ഞാണു ഞാനെന്നുമോർക്കുക .എങ്കിലും ബുദ്ധാ ! ശലഭമായ് മാറി നീഎന്റെ ചുറ്റും പറന്നുകളിക്കുമോ ?മേഘനീലപ്പൂവായ് വിടരുമോഎന്റെ കണ്ണിൽ തുടുത്തു നീ നിൽക്കുമോ…

ഭൂമിശാസത്രത്തിലെ പൗരൻ.

കവിത : ജോയി ജോൺ* എട്ടാം ക്ലാസ്സിലെ മെലിഞ്ഞൊട്ടിയ സാമൂഹികപാഠത്തിൻ്റെഅന്ത്യത്തിലെ അഞ്ചു താളുകളിലാണ്പൗരധർമ്മം എഴുതിചേർക്കപ്പെട്ടിരിക്കുന്നതെന്ന്വിദ്യാർത്ഥിക്കറിയാം!ധർമ്മമെന്തന്നയറിയാത്തപൗരന്മാരുടെചരിത്രമായതിനാലാവാം പുസ്തകം മെലിഞ്ഞുണങ്ങിയതെന്നവൻപുസ്തകത്തിൻ്റെപുറം താളിൽ കുറിച്ചിട്ടു!ചരിത്രത്തിനുംപൗരധർമ്മത്തിനുമിടയിൽകുടുങ്ങിക്കിടക്കുന്നഭൂമിശാസ്ത്രത്തിലൂടെയവൻതിരഞ്ഞെത്തിയത്അറബിക്കടലിൽ പൊന്തി നിൽക്കുന്നജൈവ,വർണ്ണ വൈവിധ്യങ്ങൾക്കുത്തുംഗമേറിയ പവിഴദ്വീപിലേക്ക്!ഇന്നിൻ്റെ ഭൂമിശാസത്രത്തിലൂടെ ,പരതിയപ്പോഴാണ്മനുഷ്യാവകാശധ്വംസനങ്ങളെ അവൻ വായിച്ചെടുത്തത്,സാംസ്ക്കാരികപൈതൃകാധിനിവേശത്തിൻ്റെ നേർക്കാഴ്ചയിലെത്തിയത്!തദ്ദേശീയസ്വാതന്ത്ര്യത്തെപാരതന്ത്ര്യത്തിൻ്റെ കൂട്ടിലടച്ചെന്നവൻ, പൗരധർമ്മത്തിൻ്റെഒന്നാം താളിൽ കുറിച്ചിട്ടു!പൊടുന്നന്നെ,സാമൂഹികപാഠമടച്ചുവച്ചവൻ,കണക്കു പുസ്തകത്തിലൂടെഭാവിയിലേയ്ക്കുള്ളകൂട്ടലും കിഴിക്കലും…

മറവിയിൽ വീണ മനസ്സ്.

കവിത : വി.ജി മുകുന്ദൻ* ഒരിക്കൽ,കണ്ണട തിരയുകയായിരുന്ന അവൻതിരച്ചിലിനൊടുവിൽകണ്ണുകൾ കളഞ്ഞുപോയികണ്ണാടിയ്ക്കു മുന്നിലെത്തിരണ്ടും വീണ്ടെടുത്ത്‌വിജയശ്രീലാളിതനായി…!!മറ്റൊരിക്കലവൻഅവനെ തേടിതെരുവിൽ അലഞ്ഞുനടന്ന്പോലീസ് വണ്ടിയിൽവീട്ടിൽ എത്തിയപ്പോൾ;അച്ഛന്റെ ഉന്നതിയിൽമകന് അഭിമാനവുംഭാര്യയ്ക്ക് അപമാനവുംതോന്നിയിരിക്കാം…!!പലപ്പോഴുംപാതിവഴിയിൽസ്വയം നഷ്ടപെട്ട്അവൻ,മറവിയുടെഅന്ധകാരത്തിലേക്കുള്ളയാത്ര തുടങ്ങിയിരുന്നു…!!പിന്നീട് കാണുമ്പോഴെല്ലാംഅവനവന്റെമുറിയിൽതന്നെനടന്നുകൊണ്ടിരിക്കുകയുംഎന്തെങ്കിലുമൊക്കെപിറുപിറുക്കുകയുമായിരിക്കും..!!മനസ്സ് നഷ്ടപെട്ട കണ്ണുകളിൽകാർമേഘങ്ങളില്ലാത്തനീലാകാശത്തിന്റെ തെളിച്ചവുംചിലപ്പോൾ ശൂന്യതയുടെഇരുട്ടുമായിരുന്നു…!!ചിലനേരങ്ങളിൽപേര് പറഞ്ഞ് വിളിച്ചാലുംതട്ടി വിളിച്ചാലുംമുഖമൊളിപ്പിച്ച്അവൻ….കളഞ്ഞുപോയ മനസ്സിനെതിരയുകയായിരിക്കും…!!!മറവിയുടെ ശൂന്യതയിലേയ്ക്ക്എത്തിപ്പെട്ട അവന്റെ…

ആനപ്പക.

കവിത : ആനന്ദ്‌ അമരത്വ* നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിപൂരപ്പറമ്പിൽനിരത്തി നിർത്തുന്നുആന ചന്തം വിളമ്പുന്നുആൾക്കൂട്ടത്തിൽ ഐക്യ ദാർഢ്യംചേർത്തു നിർത്തുന്നുചേർന്നു നിൽക്കുമ്പോഴുംചതിക്കും നോവിക്കുമെന്ന്പൊള്ളിക്കുന്നു ചങ്ങലക്കിട്ടആനക്കാലിലെ വൃണങ്ങൾ.കിടങ്ങു കുത്തിചതിക്കുഴിയിൽ വീഴ്ത്തികുത്തി നോവിച്ചും തല്ലിക്കൊന്നുംഇടത്താനെ വലത്താനെയെന്ന്ആന ചട്ടം പഠിപ്പിച്ച്‌മെരുക്കി അടിമയാക്കിയഒരു വന്ന വഴിയുണ്ട്‌ആനകൾക്കെല്ലാംതിരിഞ്ഞു നോക്കുമ്പോൾ.ചങ്ങലപ്പൂട്ടഴിക്കാതെ തിടമ്പേറ്റുന്നആനുകൂല്യം തന്ന്…

കുടമാറ്റം.

കവിത : സിജി ഷാഹുൽ* ടർർർർർ ടണ്ടണ്ടവന്നേനരുണൻ വന്ദനമോടെ മഹാസഭതന്നിലിരുന്നരുളീടുകനന്നേ തമസ്സു പിരിഞ്ഞുകഴിഞ്ഞാലങ്ങേ മാമല തന്നിലിരിക്കുകകുന്നായ്മക്കാരുണരുംനേരംകണ്ടു ചിരിക്കാം ഹരി പുര നാഥാവന്നേനിവളും ഒന്നു ചിരിക്കാൻഹാസ്യതരംഗം ഒഴുകും വേദികകണ്ടിവളുണ്ടൊരു കാര്യം പറവാൻമുന്പേ വന്നവരെല്ലാംചൊല്ലികാലേ വന്നവരന്നേരത്തിൽചൊല്ലി പിന്നെ നടത്തിയതില്ലീഭൂമിയിലില്ലാവസ്തുതയൊക്കെകൊണ്ടുപിടിച്ചു നടത്തീടണ്ടണ്ടണ്ടടടർർർർർടണ്ടടണ്ടണ്ടട ടർർർർവിണ്ടൂ സൗഹൃദ സീമയിലെത്തിയ…

വിഷാദത്തിൻ്റെ വിരിമാറിൽ.

കവിത : പ്രകാശ് പോളശ്ശേരി*. ഹൃദയം പൂത്തൊരാ വസന്തത്തിലൊരുപാടുപുതു പൂക്കളുമായ് നിൻ ചാരെ വന്നിരുന്നുതുരുതുരെ വിതറിയ പൂക്കൾ തൻ സുഗന്ധംഅനുഭവവേദ്യമെന്നു കരുതിപ്പോയിഅതിലേതോ പൂവതു പഴകിയതാണെന്നമുൻ വിധിയോടെ നീ തിരസ്കരിച്ചുഅറിയാതെ വന്നതാം ഒരു പക്ഷേ വിധിയുമാ-മെന്നാലുമതിനുമുണ്ടല്ലോ ഒരു ഹൃദയ വാക്യംപുതുപൂക്കൾ വിരിയുമ്പോൾപഴയതെന്തിനാംമധുവല്ലെ കേമമെന്ന…

നുകം.

രചന : ജെയിൻ ജെയിംസ് * നാവറുക്കപ്പെട്ട്,പോയവന്റെ/അവളുടെപിൻകഴുത്തിൽ ബന്ധിച്ചനുകത്തിന്റെ മണ്ണിൽത്തട്ടുന്നമൂർച്ചയേറിയ അഗ്രങ്ങളിലാണ്ആദ്യവിപ്ലവകവിതകൾ തളിർത്തത്..രാകി മിനുക്കിയ അരിവാൾ-ത്തലപ്പിന്റെ തെളിച്ചം പോലെഒരു നുള്ള് വെളിച്ചംമാത്രമാശിച്ചു കൊണ്ടിനിയുംസൂര്യാസ്തമയം സംഭവിക്ക-രുതേയെന്ന പ്രാർത്ഥനകൾകാതില്ലാത്ത ദൈവങ്ങൾകേൾക്കാതെ പോയപ്പോൾഅകമ്പുറം നിറയുന്നയിരുട്ടിൽമൗനം തുന്നിച്ചേർത്ത നാവുകൾ പൊട്ടിത്തെറിച്ചനേരം മുഴങ്ങിയകറുത്ത ലിപികൾ നിറഞ്ഞ നിലവിളികളിൽ നിന്നുംഉരുത്തിരിഞ്ഞ…

അതിജീവനത്തിലേക്ക്.

കവിത : ഹരിഹരൻ എൻ കെ * പുറത്തേക്കോവിഡിൻ താണ്ഡവമേതും അറിയാതെ-യീപ്പൈതൽ ഊതുന്നടുപ്പിതിൽ പുകയും കരിയുമായ് !ഉണ്ടീവീട്ടിലത്താഴം ലഭിക്കാതെപട്ടിണിയ്ക്കിരയായി-ട്ടഞ്ചാറു ജന്മങ്ങൾ ജീവന്മരണപോരാട്ടമായ് !ഇത്തിരിക്കഞ്ഞിക്കുണ്ടാം അരിയിതുകൊണ്ടിവിടെഅഞ്ചാറുപേർക്കിന്നത്താഴം തികയുമോ !മേലേക്കയറുണ്ടതിലെന്നും തൂങ്ങാറുള്ളകദളിക്കുലയുടെ കാലമൊന്നോർത്തീടവേ ;ഒരുഞൊടിക്കവളതാ തിണ്ണമേൽക്കേറീട്ടല്പംഏന്തിവലിഞ്ഞിട്ടാക്കുരുക്കിൽ തലചേർക്കുന്നൂ !ആവില്ല നോക്കാനിനിയഞ്ചാറുവയറിന്റെകാര്യങ്ങൾ മുടങ്ങാതെ നോക്കേണമഖിലാണ്ടാ നീ.പുറത്തേ…