Category: ടെക്നോളജി

ചിതറിയമഴപോലെ ചിന്ത. …. Pattom Sreedevi Nair

ചിതറിയമഴപോലെ ചിന്ത.പൊഴിയുന്ന മഴപോലെപ്രണയം.കര്‍ക്കിടകമഴപോലെ കദനം.തുലാവര്‍ഷം പോലെ കാമം. നിലാമഴപോലെ നിഴലുകള്‍.അമാവാസിമഴപോലെ അഴലുകള്‍.പകല്‍മഴപോലെ അറിവുകള്‍രാത്രിമഴപോലെ നിറവുകള്‍. തോരാത്തമഴപോലെ ദുഃഖം.കുളിര്‍മഴപോലെ മോഹം.മഞ്ഞുമഴപോലെ സ്വപ്നം.വേനല്‍മഴപോലെ സത്യം. എവിടെയും മഴ!കരയിലും മഴ,കടലിലും മഴ,മണ്ണിലും മഴ,മനസ്സിലും മഴ,ജനനത്തിലും മഴ,മരണത്തിലും മഴ,സ്നേഹത്തിലും മഴ,വെറുപ്പിലും മഴ,ജീവനിലും മഴ,ജീവിതത്തിലും മഴ, എങ്കിലും മഴയേ……നിന്നെ…

ദ്രവിക്കാത്ത ചിത്തം *** *** ** Renjini Pradeep

മഹാമേരുപോലേവളർന്നാനഭസ്സിൽതളിർത്തൂ ദലങ്ങൾ തുടുത്തൂ ഫലങ്ങൾകളിച്ചും ചിരിച്ചും മലർത്തേൻ നുകർന്നുംഇളംചില്ലമേലങ്ങൊരുക്കീ വസന്തം തുടുത്തോരുവാനം നിറംചാർത്തിഭൂമീഇളം തെന്നലാലോലമാടിക്കളിച്ചുംനിറക്കൂട്ടുചാർത്തീട്ടൊരുങ്ങീ സുമങ്ങൾവിടർന്നാപ്പുലരിക്കൊരുന്മേഷമായീ… മിഴിച്ചെപ്പിലെത്തും മണിപ്പൊൻ വെളിച്ചംപരന്നാകെ ഭൂവിൽ പ്രകാശം പരത്തിവിടർന്നോരു പൂവിന്റെ ചന്തം കണക്കേതെളിഞ്ഞെന്നുമെന്നിൽ തുടിയ്ക്കുന്ന രൂപം. കുളിർത്തെന്നലാലോലമാട്ടും കരങ്ങൾ മലർത്തേൻ നുകർന്നിട്ടു മൂളും പതംഗംകിളിത്തേൻ മൊഴിപ്പാട്ടിലൂറും…

പ്രകൃതിഗീതം നാച്വറലിസം. …. Vinod V Dev

അകലെയൊരു മലമുകളിൽ ശാന്തവിഹഗങ്ങൾഅലസം ചിറകടിച്ചാർദ്രമായ് പറക്കുമ്പോൾ ,ആരാമംപോലെ തളിർപ്പടർപ്പുവളർന്നേറുംആശ്രമമണിമുറ്റത്തരയാലിൻ ചോട്ടിലായ്ആവനപ്രകൃതിതൻ പച്ചിച്ച കരങ്ങളെ ,കണ്ടു ഞാനിരിക്കുന്നു നീരവും ,നിരുദ്യോഗം .ചെഞ്ചായം പടർത്തിയ സന്ധ്യയും മറയുന്നുപക്ഷികൾ കൂടുതേടി വിണ്ണിലായ് പറക്കുന്നുതെന്നിളം കാറ്റുവന്നു വള്ളിയിൽ ചാഞ്ചാടുന്നു ,എത്രയും മനോഹരം ഈ സ്വപ്നതീരം ഭൂവിൽ.പച്ചപ്പുല്ലണിയുന്ന ഹേ..…

ഈ വാതിൽ കടന്ന് …. Mathew Varghese

കടലുണ്ട് കടലിലേയ്‌ക്കൊരു വാതിലു-ണ്ട്, അവിടെനിന്നാർക്കും തുറക്കലുണ്ട്ജീവന്റെ പച്ചച്ചഭൂമിത്തുരുത്തിലേയ്-ക്കല്ലേ , അസംഖ്യം, വാതിലുണ്ട് !! മരുഭൂമിയുണ്ട്, മനസ്സുണ്ട് ചുഴലികൊടുങ്കാറ്റടിക്കുന്ന ഒച്ചയുണ്ട്., മഴപെയ്തു പ്രളയകൊടുംഭീതി കൊള്ളു-ന്ന കാർമേഘവൃന്ദങ്ങൾ മേലെയുണ്ട് ചകിതമാം ചങ്കുള്ള സ്ത്രീവേഷമുണ്ട് ആധിപത്യത്തിന്ന് പുരുഷനുണ്ട്ആ ബാലവൃദ്ധങ്ങളതിരേകമുന്മാദ-മൂറ്റങ്ങൾ കൊള്ളുന്ന മൗഢ്യമുണ്ട് ചത്തൊടുങ്ങാനുള്ള, ക്ഷിപ്രസാധ്യത്തിന്നരൂപികൾ ചുറ്റിലും…

നിഴൽ പറഞ്ഞത് …. Sunu Vijayan

വെയിൽ മങ്ങിത്തുടങ്ങിയ സായാഹ്നത്തിൽ ഞാൻ ഇടവഴികൾ കടന്ന്,കൊ യ്ത പാടങ്ങൾ കടന്ന് വിജനമായ ഗ്രാമപാതയിലൂടെ നടക്കുകയായിരുന്നു. ഗ്രാമ വീഥികൾക്കിരുവശവും തല ഉയർത്തി നിന്നിരുന്ന കൂറ്റൻ നാട്ടുമാവുകൾ അങ്ങിങ്ങായി മുറിച്ചിട്ടിരിക്കുന്നു. നൂറ്റാണ്ടുകൾ തണൽ വിരിച്ച നാട്ടു മാവുകൾ ഗ്രാമം നഗരവൽക്കരിക്കുന്നതിന്റെ ആദ്യ ലക്ഷണമായി…

സൂമിനെ വെല്ലാൻ മെസഞ്ചർ റൂംസുമായി ഫെയ്സ്ബുക്ക് .

ഒരേസമയം 50 പേർക്ക് വീഡിയോകോൾ ചെയ്യാവുന്ന സംവിധാനമാണ് ഫെയ്സ്ബുക്ക് മെസഞ്ചറിൽ നൽകിയിരിക്കുന്നത്. വിഡിയോ ചാറ്റിനായി ഉപയോക്താക്കൾ മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് പോകാതെ നിലനിർത്താനാണ് സൂം സുരക്ഷിതമല്ല എന്ന മുന്നറിയിപ്പ് അവസരമാക്കി മെസഞ്ചർ റൂംസ് എന്ന സാംവിധാനം ഒരുക്കിയിരിയ്ക്കുന്നത്.ഫെയ്സ്ബുക്കിലും, മെസഞ്ചറിലും ഈ സംവിധാനം ലഭിയ്ക്കും.…

വാട്ട്‌സ് ആപ്പിനും ട്വിറ്ററിനും നോട്ടീസ് അയച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍.

ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാതായിരിക്കുകയാണെന്ന് …കുട്ടികളോട് ലൈംഗികാസക്തി ഉള്ള ധാരാളം പേര്‍ ഇപ്പോള്‍ ഓണ്‍ലൈനുകളില്‍ സജീവമാണെന്നും അതിനാല്‍ ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാതായിരിക്കുകയാണെന്നും പഠനത്തില്‍ പറയുന്നു. ഇത് സംബന്ധിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍ വാട്ട്‌സ് ആപ്പിനും ട്വിറ്ററിനും നോട്ടീസ് അയച്ചു. കുട്ടികളുടെ…

വൈറസ് ….. ബേബി സബിന

നരവംശമൊന്നായ് മുടിക്കുവാനായ്നരനവൻതന്നെ വഴിയൊരുക്കുംഒടുവിലാ വഴിയിൽ പകച്ചുനിൽക്കുംഅർത്ഥമില്ലാതെ കരഞ്ഞുതീർക്കും. ഒരുമയാണേറ്റം മികച്ചതെന്നുംമനമാണ് മഹിയിൽ മഹത്വമെന്നുംഒരുവേളപോലും നിനച്ചിടാതെമാനുഷൻ നരകം ചമച്ചിടുന്നു. ജനനമുണ്ടാകുകിൽ നമ്മളെല്ലാംമൃതിയുടെ കൈകളിൽ ചെന്നുചേരുംഎങ്കിലും നാം സ്വയം ചത്തൊടുങ്ങാൻനമ്മൾക്കൊരു കുഴി തീർത്തിടുന്നു. വിശ്വം വെട്ടിപ്പിടിക്കുവാനായ്അശ്വവേഗത്തിൽ കുതിച്ചുപായ്കേനശ്വരനാണെന്നും മർത്യനെന്നസത്യം മറന്നു നാം അന്നുമിന്നും. നാമെത്ര…

രാത്രിമഴ *********** വിഷ്ണു പകൽക്കുറി

ഉള്ളുരുക്കത്തിൽനോവുപെയ്യുമ്പോൾമൗനത്തിന്റെമൂടുപടമണിഞ്ഞിരുന്നവൾ കരിയെഴുതാൻമറന്നുപോയമിഴികളിൽനേർത്തൊരു പുഴയൊഴുകികരിപ്പാത്രങ്ങൾക്കുമേൽവീണുരുകിതേച്ചുമിനുക്കി പഴന്തുണികെട്ടഴിച്ചവൾഅടിമയെപ്പോൽചലിക്കുന്ന കുതിരയായികിതച്ചുനിന്നു രാത്രിമഴ നനഞ്ഞുണർന്നുപുകഞ്ഞുകത്തുന്നനെരിപ്പോടുമായവൾകലഹിച്ചിരുന്നു അടുക്കളത്തോട്ടത്തിൽനട്ടുനനച്ചൊരുചീരയിൽചിലന്തിവലകെട്ടിനിന്നവളെനോക്കി പരിതപിച്ചു രാത്രിമഴ നനഞ്ഞിരിക്കെമൗനത്തിന്റെ കെട്ടുപൊട്ടിച്ചുഒറ്റക്കിരുന്നു ചിരിച്ചുഹൃദയവാതിൽ മലർക്കെതുറന്നിട്ടന്നാദ്യമായി

ഭിക്ഷ … Swapna Anil

ഭിക്ഷാംദേഹിയായ് ഏകയായ് നടക്കവേഭിക്ഷയാചിച്ചുഞാൻ തെരുവോരങ്ങളിൽഅക്ഷരമുകുളങ്ങൾ കോർത്തുഞാൻ പാടവേഅക്ഷരമണിനാദം ഒഴുകുന്നു വാനിലും. മായാത്ത സ്വപ്നങ്ങളും കണ്ടു ഈ..മായികലോകത്തെ തിരത്തണഞ്ഞിടുമ്പോൾ അക്ഷരമുറ്റത്തെ അത്തിമരചോട്ടിൽഅന്തിമയക്കത്തിനായ് ചെന്നീടവേ കൂട്ടിനായ് വന്നൊരാ ശുനകനുംകൂടേ കൂടണയാൻ വന്നൊരു തൂക്കണാം കുരുവികളും. നമ്മളൊന്നാണെന്നോതിയ നേരത്തുംനമ്മളിൽ പരിഭവമില്ല പരാതിയില്ല എങ്ങുമേ ശൂന്യതമാത്രം.ഉച്ചിയിലുദിച്ചൊരു സൂര്യനേനോക്കിഉച്ചത്തിലൊരു…