പുറംപൂച്ച്.
ജി.രാജശേഖരൻ* നിറചിരി കണ്ടാരും മയങ്ങരുതേനിറമിഴിനീരിൽ വീണലിയരുതേനിറങ്ങളിൽ ഭ്രമം കൊണ്ടലയരുതേനിലയില്ലാക്കയങ്ങളിൽ മുങ്ങരുതേ.നിഴൽ പോലെ കുറുകിയും പെരുകിയുംഇരുൾ വന്നാലവലംബം വിഴുങ്ങീടും.ഇരുകരം പിടിച്ചൊപ്പം നടന്നാലുംകരൾ മുറിച്ചീടും ‘കുടിലക്കൂട്ടുകാർ ‘!സ്വർണ്ണ നിറമാർന്ന മായാമൃഗമല്ലെവൈദേഹിയെ പണ്ടു കണ്ണീർ കുടിപ്പിച്ചു?സ്വർണ്ണത്തിളക്കത്തിൽ കണ്ണഞ്ചും പെൺമനംഅറിയില്ല തൻ പെൺസ്വത്വപ്രഭപൂരം!നിലയില്ലാക്കയമീ ജീവിതമെങ്കിൽതുഴയുകിലേവരും നിലയറിഞ്ഞു,ജലസസ്യവും മത്സ്യവുമെന്ന…
