ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

സിറിൾ☘️

ശന്തനു കല്ലടയിൽ🍀 സിറിൾ !ആരായിരുന്നു സിറിൾ ?നിങ്ങളുടെ അയൽക്കാരൻ , സുഹൃത്ത്, സഹപാഠി, കാമുകൻ, ഒരു വഴിപോക്കൻ , അതുമല്ലെങ്കിൽ ഒരു ശല്യക്കാരൻ ???കഥയേതെന്നറിയില്ലെങ്കിലുംസിറിൾ ഒരു കഥാപാത്രമാണ്.ജീവിച്ചിരുന്നയാളാണ്.ഇത്തിരിപ്പോന്നൊരു മനുഷ്യായുസിൽജീവിതം പുകച്ചയാളാണ്.കള്ള് കുടിച്ചിട്ട് കവലയിൽ നിന്ന്പഞ്ചായത്തെലക്ഷനിൽ പ്രസംഗിച്ചിട്ടുണ്ട്.ലിറ്റിൽ ഫ്ലവറിന്റെ രണ്ടിലയ്ക്ക് വേണ്ടിയുംകൈപ്പത്തിക്ക് വേണ്ടിയുംചെങ്കൊടിക്ക്…

കുതിപ്പ്.

കവിത : ഷാജു. കെ. കടമേരി* എത്ര മനോഹരമായാണ്ഒരു കുടക്കീഴിൽസൗരഭ്യം നിവർത്തിസ്നേഹത്തിന്റെകടലാഴങ്ങളിൽ കെട്ടിപ്പിടിച്ച്തഴുകുന്ന കൈകളാൽതണലേകുന്നവരെസുവർണ്ണ നിമിഷങ്ങളാൽമനസ്സിൽ അടയാളപ്പെടുത്തുക.നമ്മൾക്കിടയിൽ ഒരാൾഅടയാളപ്പെടുത്തപ്പെടുമ്പോൾഅയാൾ നമ്മളിലേക്ക്വലിച്ചെറിയുന്നസ്നേഹ കുളിർമഴ കൂട്ടിനുള്ളിൽജാതി മത അതിർവരമ്പുകൾലംഘിച്ച് തുടുതുടെ പെയ്ത്തിൽമുങ്ങി നിവരുമ്പോൾനമ്മളെ ചേർത്ത് പിടിച്ച്ചുറ്റിവരിയുന്ന ഉൾതുടിപ്പിൽനെഞ്ചിൽ അവരെഴുതിവയ്ക്കുന്നവരികളിൽ ലോകത്തെ മുഴുവൻഅടുക്കിപ്പിടിച്ച് , അസമത്വങ്ങളെകടപുഴക്കിയെറിയുവാൻപടർന്നിറങ്ങുന്നചെറുതുടുപ്പുകൾക്കിടയിൽവെന്തുരുകുമ്പോൾഷഫീക്ക്…

ക്രാമ്പസ് ദിനത്തിൽ വൈകിട്ട് .

ജോർജ് കക്കാട്ട്* ക്രാമ്പസ് പരമ്പരാഗതമായി വികൃതികളായ കുട്ടികളെ ശിക്ഷിക്കുകയും വിചിത്രമായ മണികളോടെ തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്നു. ക്രിസ്മസ് ക്യൂരിയോസിറ്റീസ് രചയിതാവ് ജോൺ ഗ്രോസ്മാൻ പറയുന്നപോലെ ,ക്രാമ്പസ് … താൻ സാന്താക്ലോസിന്റെ ദുഷ്ട സഹോദരനാണെന്ന്.. എല്ലാ ദിവസങ്ങളിലും നല്ലവരായിരിക്കുക എല്ലാ ദിവസവും…

യാത്ര പറയുമ്പോൾ

കവിത : ടി.എം. നവാസ് വളാഞ്ചേരി* ചില വേർപാടുകൾ ദൈവ നിശ്ചയം എന്ന് പറഞ്ഞ് സമാധാനിക്കാൻ കഴിയാത്തതാകും. അറിയാതെ പറയാതെ ക്ഷണിക്കാതെ വേർപെടുത്താൻ എത്തുന്ന ദൈവ വിധികൾ . ഏറെ കൊതിച്ചു ഞാൻ യാത്ര ചൊല്ലാൻപുഞ്ചിരി പൂമഴ പൂമുഖമാൽഹൃത്തിൽ കിനിഞ്ഞിടും ചോര…

പിതൃഹൃദയം

രാജശേഖരൻ* ഇരുളകലാനൊരു കതിരവൻ വേണംഉരുകും മനസ്സുകൾക്കാശ്വാസമേകണം.ഹൃദയത്തിൽ പ്രേമചെമ്പനീർപ്പൂ വിരിയാൻകൗതുകമാർന്നൊരു കനവിൻ മുഖം വേണം. ആകാശമാറിലെ താരകളെ തഴുകിആകാരമോഹിനി പൗർണ്ണമി മയങ്ങുന്നു.നിശയൊരു നീല കാർവർണ്ണനെന്ന പോലെഅവളുടെ പുഞ്ചിരിപ്പൂക്കളണിയുന്നു. കളമുരളീസ്വരശൃംഗാരപ്പാൽധാരകരകവിഞ്ഞകാശഗംഗയൊഴുകുന്നു.പ്രേമോഷ്മളജാത നവഗ്രഹദീപ്തമാംപ്രോജ്വലമംബരകംബളമണിയിച്ചു. സുസ്ഥിരപ്രേമമെന്നോർത്തവൾ മറന്നെല്ലാംസുസ്മിതം തൂകി ല്യാസമാടിത്തിമിർക്കവെ,നിശയോ ദ്രുതപാദരഥമേറി മാഞ്ഞു!നിശാകാമുകിയോ നിർജ്ജീവകലയായി!! വിധിയെങ്ങുമൊരുപോലെ പ്രണയിക്കുവോർക്ക്,നിധിയാംമവിച്ഛിന്നപ്രണയമസാദ്ധ്യം!സ്വപ്നാനുരാഗവസന്തങ്ങൾ…

ചുവരെഴുത്ത്

സജി കണ്ണമംഗലം // ഇവിടെ വന്നും പോയ്മറഞ്ഞും ജീവജാലങ്ങൾചുവരെഴുത്തിൽപ്പോലുമില്ലാതുയിരൊടുങ്ങുന്നോർശവമടക്കിനു ഭൂമിയില്ലാതഴുകിനാറുന്നോർഅവശനെക്കൊന്നവനിയെല്ലാം സ്വന്തമാക്കുന്നോർസ്വന്തമാക്കിയതൊക്കെ വിട്ടൊരു പട്ടടയ്ക്കുള്ളിൽവെന്തുപോകണമെന്നതൊക്കെ മറന്നുപോകുന്നോർഅന്ത്യനാളിലുടഞ്ഞുപോകും ഹൃത്തിലാവോളംഅന്തമില്ലാപ്പകയുമേറ്റിത്തെയ്യമാടുന്നോർപാപമാർഗ്ഗം സ്വീകരിച്ചും വിത്തമാളുമ്പോൾപാപനാശകമന്ത്രതന്ത്രമതിൽ രമിക്കുമ്പോൾപാപമെല്ലാം പുണ്യമാക്കാനീശനെക്കാണാൻപാരിലെല്ലാം തേടിയോടിത്താഴെവീഴുന്നോർഊഴിയിൽ നിൻ വാഴ്വു തീരാൻ നാളടുക്കുമ്പോൾഏഴകൾ തൻ രോദനത്താലാഴിയുണ്ടാകുംപാഴിലാകും വിത്തമെല്ലാം കടലെടുക്കുമ്പോൾആഴി വീണ്ടും ഭൂതലത്തെ മൂടി ഗർജ്ജിക്കും

പണം എളുപ്പം നേടാൻ

ഹരിഹരൻ* ചിത്തത്തിലെനിക്കെന്നുംതോന്നീടും മറ്റുള്ളോർപോൽസുഖമായ് ജീവിക്കാനായ്അധികം പണം വേണം.ആയതിനായിപ്പലമാർഗ്ഗങ്ങളന്വേഷിക്കേകാണുന്നുണ്ടനവധിപരസ്യങ്ങൾ ആകർഷിക്കാൻ !കോടികൾ സമ്മാനമായ്നേടിക്കഴിഞ്ഞൂ പോലുംഎക്കൗണ്ടിലെത്താനായി-ട്ടോട്ടീപ്പി വേണം പോലും !വീട്ടിലിരുന്നാൽ മതിപണമേറെക്കൊണ്ടുത്തരാം,ലൊക്കേഷൻ തെറ്റാതിപ്പോൾനല്കിയാൽ മതിയത്രേ !അദ്ധ്വാനിക്കയേ വേണ്ടരണ്ടാളെച്ചേർത്താൽ മതിഅവരടച്ചോളും പണംധനികനനായ് മാറും നിങ്ങൾ !പഴയതാം സ്വർണ്ണം വീട്ടിൽഎത്രയുണ്ടെന്നും ചോദ്യംപുത്തൻ പുതുപുത്തൻആക്കി നാം മാറ്റിത്തരാം !നിധിയുണ്ട്…

ബിച്ചു മാഷേ..🙏

മംഗളൻ കുണ്ടറ✍️ എന്റെ ഉയിരോട് ചേർന്നു നീഎന്റെ കവിതയായ് മാറുമോ?എന്റെ പാട്ടുഞാൻ പാടവേ..എന്റെ ശബ്ദമായ് മാറുമോ?എന്റെ തൂലികത്തുമ്പിലുംഎന്റെ ചുണ്ടിലെ പാട്ടിലുംഎന്റെ സ്വരമായി നാവിലുംഎന്റെ ഗുരുവായ് മനസ്സിലും..എന്റെ കൈവശമില്ലൊന്നുംഎന്റെ ഗുരുവിന് നൽകുവാൻഎന്റെ ഹൃദയ സുമ മൊട്ടുംഎന്റെ കണ്ണീർ പ്രണാമവും…ആദരാഞ്ജലികൾ.ഗുരോ..🌹

ഞങ്ങൾ മൗനത്തിലാണ് .

കവിത: അശോകൻ.സി.ജി. മാധ്യമക്കണ്ണീർ നിലച്ചു…ചാനൽ ചർച്ചകൾ ഒഴിഞ്ഞു…ക്യാമറക്കണ്ണുകൾ പുത്തൻ വാർത്താക്കാഴ്ചകൾ തേടുന്നു .. ആത്മഹത്യയാഘോഷങ്ങളാർത്തിയിരമ്പിയ വേദികൾ …ചർച്ചകൾക്കും വിചാരണ കൾക്കുമിടയിലായിഫ്ലാഷായി മിന്നിമറയുന്ന കാഞ്ചനക്കടകളുടെ പരസ്യങ്ങൾ ..കുറ്റസമ്മതങ്ങളും കുമ്പസാരങ്ങളും നിറംകെടുത്തുന്ന ന്യായാധിപക്കൂടുകൾ ..മരണം വില്പനച്ചരക്കാക്കുന്ന നവ മാധ്യമക്കാഴ്ചകൾ … വിവാഹമാമാങ്കങ്ങൾ പെൺവാണിഭങ്ങളാക്കിയ ഇടങ്ങളിൽ.,സ്വർണ്ണക്കവചങ്ങളാൽ…

മനസ്സ് തുറക്കുമ്പോൾ

(കവിത) : ടി.എം. നവാസ് വളാഞ്ചേരി* മനസ്സെന്ന അത്ഭുത പ്രഹേളികക്ക് മുന്നിൽ ഇന്നും പകച്ച് നിൽക്കുകയാണ് വൈദ്യ ശാസ്ത്ര ലോകം. മനസ്സമാധാനം കിട്ടക്കനിയായി മാറിയിരിക്കുയാണിന്ന്. അസ്വസ്ഥമാകുമീ മനസിന്റെ നൊമ്പരം എങ്ങിനെ കോറി വരച്ചിടും ഞാൻമനസ്സെന്ന മാന്ത്രിക ചെപ്പതിന്നുള്ളിലെ അതിശയമോരോന്നതോർത്ത് ഞാനെസ്നേഹം നിറക്കാത്ത…