ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

വാക്കിൽ തളിർക്കുന്നനേരത്ത്.

അബിദ. ബി* തീപൊള്ളലേറ്റ മരത്തിന്റെ ചില്ലകൾഅത്യാഹിത വിഭാഗത്തിന്റെ ചില്ലു വാതിൽക്കൽ നിന്നും എത്തി നോക്കിപൊള്ളലേറ്റ മരത്തിന്റെ നെഞ്ചിൽഡോക്ടർ ആഞ്ഞിടിക്കുന്നുസ്‌ക്രീനിൽ തെളിയുന്ന നേർത്ത വരകൾ വേച്ചു വേച്ചു നടക്കുന്നുചില്ലയും പൂക്കളും കായ്കളും താങ്ങി തളർന്ന തായ്തടിഎവിടേക്കോ പോകാൻ തിരക്കുകൂട്ടും പോലെ വേരുകളിട്ടടിക്കുന്നുവേർപെട്ട് പോകുന്നതിന്റെ…

”വിധി ”

ശ്രീരേഖ എസ്* അറിവില്ലായ്മതൻനാളുകളിലെനിലവിളികളില്‍നിന്നുംവികാരതീവ്രതയുടെകുറുകലിലേക്കവളെകൊണ്ടെത്തിച്ചതാരാവാം ? വിശപ്പിന്റെദയനീയതയില്‍നിന്നുംആഡംബരത്തിന്റെആര്‍ത്തിയിലേക്ക്അവളെത്തിയതെങ്ങനെ ? സ്വച്ഛഗ്രാമത്തിലെ ,പുകയുന്നടുപ്പില്‍നിന്നുംനഗരസന്ധ്യയിലെബുഫെകളിലേക്കവൾഎങ്ങനെയാണെത്തിയത് ? കുഞ്ഞുമിഴികളിലെമേഘപ്പെയ്തില്‍നിന്നുംമിഴിപ്പീലികളെവശ്യമായതുടുപ്പിലേക്ക്ആകര്‍ഷിച്ചനുരയുന്നപൂണ്ടചിന്തകളെങ്ങനെയറിയും ? പുതുവര്‍ഷത്തിന്റെലാസ്യലഹരിയില്‍നിന്നിയുംവേനലിൻവറുതിക്കെത്ര ദൂരം ! കുടിലില്‍നിന്നുംകൊട്ടാരത്തിലേക്കുള്ളവേഗപ്പാച്ചിലിനിടയില്‍നഷ്ടപ്പെട്ട യൌവനംനരച്ചുതുടങ്ങിയചിന്തകളായിപിറുപിറുക്കുമ്പോള്‍ചോര്‍ന്നൊലിച്ചിന്ന്കൂരയിൽമിഴിപ്പെയ്ത്തുകൾ ! സ്വയമുരുകി ,പ്രാകിക്കൊണ്ട്‌കൂരിരുട്ടിലേക്ക് മെല്ലെമെല്ലെപിച്ചവെക്കുന്നൊരുവളുടെ മനസ്സ്ഇവിടെയാരിന്ന് കാണുവാൻ ? ജീവിതതുലാസിലടിതെറ്റിആടിയാടി കൂനിപ്പിടിച്ച്തെല്ലും ,ആര്ത്തിയില്ലാതെതെരുവിൻ കലപിലക്കിടയിൽകുഴഞ്ഞുവീഴുമ്പോള്‍അവളേത്, ചിതലിന്റെഭോജ്യമാവാം ? കഴുകിയാല്‍തീരാത്ത…

സ്ത്രീപർവ്വം.

രചന: മാധവിടീച്ചർ ചാത്തനാത്ത്.* മുത്തശ്ശിയമ്മയ്ക്കു മുത്താണ്മുത്തച്ഛനോമന മോളാണ്അമ്മയ്ക്കുമച്ഛനും പൊന്നാണ്ആങ്ങളമാർക്കോ തങ്കക്കുടം … അങ്ങനെയിങ്ങനെ ഓമനയായ്കുഞ്ഞു വളർന്നു വലുതായിമുറ്റത്തെ മാവിലെ പൂങ്കുല പോൽആർത്തുചിരിച്ചു വളർന്നവള് പിന്നൊരു നാളിലാ മംഗല്യച്ചരടിന്റെഊരാക്കുടുക്കിലകപ്പെട്ടോള്പാതിര നേരത്തും മുട്ടിച്ചെരിപ്പിന്റെഒച്ച കേൾക്കാനായി കാത്തവള്.. ‘ആരും കാണാതെ കരഞ്ഞവള്…പിന്നീടാരോടും മിണ്ടാതിരുന്നവള്…താരാട്ടുപാടാൻ മറന്നവള്താളം പിടിക്കാൻ…

ബോൺസായ്.

ശൈലജ സിദ്ധാർഥൻ* വൻമരമാകിലൊ പന്തലൊരുങ്ങും.വേരുകളാഴത്തിലുയിരുറപ്പിക്കും.നീരിനെ സംഭരിച്ചീടും ധരണിയും.കായ്കനികളതിലഭ്യം സുലഭമായ്.കൂടിൻകൂട്ടവുമനവധിയുണ്ടതിൽ.മടിയിലൊതുക്കുമടക്കയെപോൽഒരുനേരമാമിച്ഛക്കെതിരുംതേടികൈപ്പിടിക്കൊതുക്കേണമേതും.അത്തീരുമാനത്തിന്നന്ത്യത്തിൽവാസം ചെറുചട്ടിയിലേക്കങ്ങുമാറ്റി.കമ്പ്,വേരിത്യാദി വെട്ടിയൊതുക്കിഉറപ്പോടിരിപ്പാൻ കല്ലുമതേകികമ്പിയാൽ ചാലകപഥ്യം വരുത്തി.സ്വാതന്ത്ര്യമേയതു കുപ്പയിലാഴ്ത്തിഅകപ്പുറഭേദമില്ലാതിരിപ്പിടമാക്കി.മാറിയവർ ഗദ്ഗദവിഴുങ്ങികളായിഅന്യമനത്തിൻ ചിന്തിതചിന്തയെമാനിച്ചിടായിനങ്ങൾക്കു വേണ്ടി.

നിലാവെളിച്ചം.

രചന : റെജികുമാർ ചോറ്റാനിക്കര* സുവർണ്ണ വർണ്ണമായ്ത്തിളങ്ങിടുന്ന ചിന്തകൾ..പ്രഭാമയൂരമായ് ചിറകു നീർത്തിടുന്നുവോ !വിരുന്നിനെത്തുമേതുനേരവും മനങ്ങളിൽ..വളർന്നുപൊങ്ങിയങ്ങുദൂരെ മാഞ്ഞിടും വരേ !ഒരേ നിമിഷമെത്തിടുന്ന ചിന്തകൾക്കുമേൽ..അടയിരിക്കുമായിരം കിനാക്കൾ വേറെയും !ഒടുവിലൊക്കെയും വിരിഞ്ഞിടുന്ന നാളിനായ്..കണിയും വച്ചു കാത്തുനാമിരുന്നിടുന്നുവോ !കനൽ പുകഞ്ഞു നീറി നീർത്തടങ്ങളിൽ ദിനം..വരണ്ടുണങ്ങിയ കിനാക്കളസ്തമിച്ചുവോ !വരികളിൽ…

റോസാ മലർ.

രചന :- സതി സുധാകരൻ.* പനിനീർ തളിച്ചു വരും പൂനിലാവിൽ,പരിമളം വീശി ഞാൻ തൊഴുതു നിന്നു.പ്രഭാതരശ്മികൾ തൊട്ടുണർത്തീമണമുള്ള റോസാക്കുസുമമായ് വിരിഞ്ഞു.അരിമുല്ല പ്പൂക്കളും, മുക്കുറ്റിപ്പൂക്കളുംഎൻ മേനി കണ്ടു കൊതിച്ചു നിന്നു.തൊട്ടാൽ ക്കരയുന്ന തൊട്ടാവാടിയും,അരികത്തു നോക്കിച്ചിരിച്ചു നിന്നു.ഞാനൊരു സുന്ദരിയാണെന്നഹങ്കാരം ,എൻ മനതാരിലും വന്നു ചേർന്നു.മാലോകരേപ്പോലെ…

തുലിക ചലിക്കുമ്പോൾ.

രാജ് രാജ്* മനസിനെ മഥിക്കുന്നകാഴ്ചകളെയുംഉള്ളുപൊള്ളിക്കുന്നഅനുഭവങ്ങളെയുംവായിച്ചറിയുന്നസത്യങ്ങളെയുംഓർമ്മളിൽ വിടരുകയും കൊഴിയുകയുംചെയ്യുന്നചിന്തകളെയും…മനസ്സിന്റെ ഉലയിൽഉരുക്കിയുരുക്കിചിന്തകൾ കൊണ്ട്പതംവരുത്തിഅക്ഷരചിമിഴുകളിൽ ചേരും പടിചേർത്ത് വച്ചുജ്വലിക്കുന്ന വാക്കുകളാക്കിപരിവർത്തിപ്പിച്ചുഭാവനയുടെ കടുത്തചായക്കൂട്ടുകളില്ലാതെപ്രമേയത്തിന്റെപരിമിതികൾക്കുള്ളിൽ ഒതുക്കിനിർത്തിആശയത്തിൽ നിന്നും വ്യതിചലിക്കാതെഅനുവാചകന്റെഹൃദയങ്ങളിലേക്ക്അനുഭൂതിയായുംനൊമ്പരമായുംതീവ്ര വികാര വിക്ഷോഭങ്ങളിലേക്ക്നയിക്കുന്നഭാഷയുടെ ശക്തമായ പരികല്പനകൾ കൊണ്ട് ചന്തവുംചമത്ക്കാരവുംഅനുയോജ്യമായഉപമകളും ഉൽപ്രേക്ഷകളും ചേർത്ത് അന്യൂനമായ ഭാഷയുടെ ചട്ടക്കൂടിൽ ഒതുക്കിനിർത്തിരൂപവും ഭാവവും നൽകി….അനുയോജ്യമായതലവാചകങ്ങൾ…

അച്ഛനെ പുണരുന്നവർ.

കവിത : ടി.എം. നവാസ് വളഞ്ചേരി * ഒരു കൊച്ചു പേപ്പറിൽ കോറി വരച്ചിടാൻഏറെ ശ്രമിച്ചു ഞാനാ മഹാനെചിന്തക്ക് തീ പിടിച്ചിട്ടും കഴിഞ്ഞില്ലചന്തമാലെഴുതിടാനാമഹാനെ .ഒട്ടേറെ വാക്കത് കടമായെടുത്തിട്ടുംവർണ്ണിക്കാൻ വാക്കു തികഞ്ഞതില്ലകടലോളം സ്നേഹമായി നിൽക്കുമാ പുണ്യത്തെഅറിയാനതേറെ പേർ വൈകി പോലും .അന്തിക്ക് ഉമ്മറത്തെത്തുമാ…

അപ്പന്‍റെ വീട്.

വിനീത് രാജ്* അന്നൊക്കെവീട്ടിലിരുന്നാമതിയായിരുന്നൂ…അമ്മയുടെസീമന്ത രേഖയിലെസിന്ദൂരം മാഞ്ഞതില്‍പിന്നെ ഞാനിരയുംവീട് വേട്ടക്കാരനുമായീ….ഓടി ഒളിക്കാന്‍ഇടമില്ലാതായീഅപ്പനുണ്ടാ-യിരുന്നപ്പോള്‍വീട്ടിലിരുന്നാമതിയായിരുന്നൂഅപ്പന്‍കൂടാത്തകൂട്ടമില്ലപക്ഷെ അപ്പനെപ്പോഴാണുണ്ടാവുകയെന്ന്അമ്മക്കുകൂടിഅറിയില്ല….ചോദിച്ചാ പറയുംനിന്‍റെ അപ്പന്‍റെ മുറിയിലെകാറല്‍ മാക്സിനോ,ഏംഗല്‍സിനോ,ലെനിനോ അറിയില്ലാ പിന്നെയല്ലേയെനിക്കെന്ന് പുലമ്പും..കേട്ടപാതിഞാനും കയറുംഅപ്പന്‍റെ മുറിയിലെപുസ്തകങ്ങള്‍എഴുതിവെച്ച ലേഖനങ്ങകള്‍ഒക്കെയെന്നോട്മിണ്ടുമപ്പോള്‍അപ്പൻറെമുറിയിൽസഖാക്കളോട്അപ്പൻ സഖാവ്എവിടെ എന്ന് തിരക്കുംഅപ്പോൾ അവിടെനിന്ന് കേൾക്കാംനീയും സഖാവിനെപോലെ ആകണംഎന്ന് പറയും പോലെതോന്നുംപറ്റില്ല പറ്റില്ലഎന്ന് പറഞ്ഞുഇറങ്ങി…

മലയാളം.

ഷൈല കുമാരി* ഇന്ന് ജൂൺ 19 വായനാദിനംഎല്ലാവർക്കും വായനാദിനാശംസകൾ. വിടചൊല്ലും നേരത്ത്ഒരു കൊച്ചു മൌനമായ്ചാരത്ത് നിൽക്കുന്നു മലയാളം.ഹൃദയത്തിൻ താളം മലയാളംപ്രണയം തുളുമ്പുന്ന മലയാളം.ഹൃദയത്തിലെപ്പൊഴും ഒരു ദിവ്യമന്ത്രമായ്വിടരുന്ന ചാരുത മലയാളംഒഴുകുന്ന തേങ്ങലായ് മൃദുമന്ദസ്മേരമായ്നിറയുന്ന ഭാഷ പൊൻ മലയാളംകവി ചൊല്ലും ഭാഷ മലയാളംകഥ ചൊല്ലും…