Category: ടെക്നോളജി

കലികാല കോലങ്ങൾ

രചന :- ടി.എം. നവാസ് വളാഞ്ചേരി ✍ പൊന്നായി കരളായി നാം വളർത്തുന്ന പൊന്നു മക്കൾക്ക് വളർത്തിടങ്ങളിൽ നിന്നും ലഭിക്കുന്ന പരിശീലനങ്ങളും പ്രചോദനങ്ങളുമായിരിക്കും അവനിലെ മനുഷ്യ സംസ്കൃതിയെ രൂപപ്പെടുത്തുക. നവതലമുറയിലെ കുഞ്ഞു മക്കൾ യാത്രയയപ്പെന്ന ഓമനപ്പേരിൽ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ ജീവിതത്തിൽ നിന്നു…

ആരോഗ്യം

രചന : രാജീവ് ചേമഞ്ചേരി ✍ ആഞ്ഞു വലിക്കുന്നു ആശ്വാസമെന്നോണം!ആർത്തിയാൽ കുടിക്കുന്നുയെല്ലാം മറക്കാൻ!ആരും പറഞ്ഞാൽ കേൾക്കാത്ത കാതുമായ്-ആർക്കോ വേണ്ടി ജീവിച്ചു തീർക്കുവോർ…. ആകസ്മികമായ് വന്ന് ചേരും തളർച്ചയിൽ !ആർത്തു കരയുന്നു ചുറ്റിലും നോക്കുന്നു!ആതുരാലയത്തിൻ പങ്കയെ ധ്യാനിച്ച്-ആയുസ്സിൻ സ്പന്ദനം നീട്ടുവാൻ കേഴുന്നു. മണ്ടത്തരം…

ഒറ്റിവെക്കപ്പെട്ടവർ

രചന : പ്രവീൺ സുപ്രഭ✍️ നഴ്സസ് ദിനാശംസകൾ ….. മരണം പകയോടെ പടരുന്ന ദുരിതകാലത്തുംഉശിരോടെ പതറാതെ പൊരുതുന്ന പോരാളികൾഉലകം ജീവഭയത്തിന്റെ തീച്ചൂളമേൽ പുകയുമ്പോൾമൃതിയുടെകളത്തിൽ പ്രാണന്റെപകിടയെറിയുന്നവർ ഉള്ളിലൂറിയെത്തുന്ന സങ്കടത്തേങ്ങലുകൾആമാശയച്ചരുവിൽ കുഴികുത്തിമൂടുവോർനീട്ടിയലറുന്ന പുലഭ്യപ്പുലയാട്ടിൽവെന്തിട്ടുംസ്വാഭിമാനത്തെ വിലങ്ങിട്ടു നിർത്തുവോർ . കാത്തിരിക്കുന്നൊരാ വാത്സല്യച്ചിരികളെ ,വഴിക്കണ്ണുമായിരിക്കും വൃദ്ധമിഴികളെ ,പാദസ്വനം…

നിഷ്പക്ഷൻ

രചന : ഹാരിസ് എടവന✍ എനിക്ക് നിക്ഷ്പക്ഷരെപേടിയാണ്.അവരാണ്അമ്മയെ തല്ലിയപ്പോൾരണ്ടു പക്ഷമുണ്ടെന്നുപറഞ്ഞത്.അവരാണ്കലാപം നടക്കുന്ന തെരുവിൽശവപ്പെട്ടിഡിസ്കൗണ്ട് വിലയ്ക്ക് വിറ്റത്.വിശന്നു മരിക്കുന്നവർക്കായ്‘ദാരിദ്ര്യവും ജനസംഖ്യാവർദ്ധനവും’എന്ന വിഷയത്തിൽസിമ്പോസിയം സംഘടിപ്പിച്ചത്.എനിക്ക് നിക്ഷ്പക്ഷരെ പേടിയാണ്.അഭയാർത്ഥികളെപ്പറ്റി സംസാരിക്കുമ്പോൾപലായനങ്ങൾ നാഗരികതനിർമ്മിച്ചതിനെപ്പറ്റി പറയും…അലക്കാത്ത അടിവസ്ത്രമിട്ട്ജാതിരഹിതരാജ്യത്തെസ്വപ്നം കാണുംതുല്ല്യതയെക്കുറിച്ച് വാചാലരാവുമ്പോഴുംഅവർ നീതിയെപ്പറ്റി സംസാരിക്കില്ല.സ്വാതന്ത്ര്യത്തിനായി ദാഹിക്കുമ്പോഴുംകാരാഗൃഹങ്ങളെ കാണില്ല.എനിക്ക് നിക്ഷ്പക്ഷരെ പേടിയാണ്…അക്രമികൾക്കു…

രാവു പൂക്കുമ്പോൾ

രചന : ശ്രീകുമാർ എം പി✍️ നീലരാവിന്റെ മാറിലായ് പൂനിലാനാളങ്ങൾ വീണാതന്ത്രികൾമീട്ടവെനീഹാരമണിമുത്തു പൊഴിയ്ക്കുന്നനീ, രാഗാർദ്രയായ് മാറുന്നുവൊരാവെ !നീ കാണും ലോലസ്വപ്നങ്ങളാണൊനീന്തിത്തുടിയ്ക്കുന്ന മോഹങ്ങളാണൊനിന്റെ നീരദകുംഭം തുളുമ്പീട്ടൊ,നീളെ പൂക്കളായ് നിന്നു ചിരിയ്ക്കുന്നു !ചാരുതാരാഗണങ്ങൾ പതിച്ചയാനീലാകാശമേലാപ്പിൻ കീഴിലായ്ഇന്ദ്രനീലരജനി തൻ മേനിയിൽചന്ദ്രകളഭം ലേപനം ചെയ്യവെചന്തമോടെയതു കണ്ടിരിയ്ക്കവെചിന്തയും രാവുമൊന്നിച്ചു…

മൊബൈൽ ജീവിതം

രചന : ഹരിഹരൻ✍ രാവിലെയെഴുന്നേറ്റാൽപതിവാണു നടത്തവുംപത്രപാരായണവുംചായയും ഉന്മേഷം പകർന്നീടാൻ !ഇന്നില്ലയിവയൊന്നുംപതിവായി മൊബൈൽ നോക്കുംവരും മെസ്സേജുകൾഉദ്വേഗം ജനിപ്പിക്കും.വാട്സ്ആപ്പിൽ മെസ്സേജുകൾ കോലായിൽ തുറക്കാമെന്നാൽ ;മെസ്സഞ്ചർ തുറക്കാൻ നേരം മൂലയിൽ പതുങ്ങേണം !യോഗയും വ്യായാമവുംചെയ്യുന്നതുകണ്ടാൽ പിന്നെ ;മനസ്സു “കുളിർത്തീടാൻ”മറ്റെങ്ങും പോകേണ്ടല്ലോ !ഇഷ്ടമാം ആപ്പുകൾ പലതും നോക്കിപ്പോകാംആപ്പിൽ…

വിമലചിത്തം

രചന : അജി നാരായണൻ✍ വിരാടരൂപ പ്രകൃതമായ്വിനാശകാരണ സത്യങ്ങൾവിലേപന പ്രകാരമായ്വിശുദ്ധിയിലശുദ്ധമായ്! വിവേകമായ് കുറിയ്ക്കണംവിപ്രനായ് തീരണംവിരേചനം തുടരുമ്പോൾവിവേചനമരുതാരും ! വിശ്വമാകെ നിറയണംവിമർശനങ്ങളാകണംവിലാപങ്ങൾക്കറുതിയായ് ,വിദ്വേഷങ്ങൾ വെടിയണം ! വിനയമായ ഭാവവുംവിനയാകാതെ നോക്കണം.വിഭവമാകെ നിറയ്ക്കണംവിശിഷ്ട വ്യക്തിയാകണം ! വിഘ്നഹേതുവായിടുംവിശ്വാസങ്ങൾ തടയണംവിടരും ചിരിതന്നൊളിയായ്വിമലഹൃദയരാവണം !

കുട്ടിക്കാലത്തെ ഒഴിവുകാല സ്മരണകൾ

രചന : രവീന്ദ്രനാഥ്‌ സി ആർ ✍ വർഷാവർഷങ്ങളിൽ സ്‌കൂളടച്ചാൽഅമ്മാവൻ അമ്മായി വിരുന്നിനെത്തുംഅന്യനാട്ടിലവർ ജോലിസംബന്ധമായ്പതിനൊന്നു മാസവും നിൽക്കയല്ലേ വിഷുവിന്ന്‌ കൈനീട്ടം പുത്തനുടുപ്പുകൾഅതിലേറെ മധുരം ബേക്കറി തീറ്റകൾഎങ്കിലും ഞങ്ങൾക്കാ വിരുന്നു കൂട്ടക്കാരെഅത്രമേൽ ഇഷ്ടം കുറഞ്ഞു പോയി കുട്ടികൾ ഞങ്ങൾക്ക് വിനയായൊരുത്തൻഅമ്മാമ അമ്മായി മകനായിട്ടുണ്ട്ഞങ്ങളെ…

ഭ്രാന്തന്റെ ചങ്ങലക്കിലുക്കങ്ങളും –
ഋതുക്കളും

രചന : ജലജ സുനീഷ് ✍ ഭ്രാന്തന്റെ ചങ്ങലക്കിലുക്കങ്ങളും –ഋതുക്കളുംആവർത്തനം കൊണ്ടെന്നെവീർപ്പുമുട്ടിക്കാറേയില്ല.നോക്കി നോക്കിയിരിക്കുമ്പോൾഉറഞ്ഞുകൂടുന്ന മഴമേഘത്തെപ്പോലെഎപ്പോൾ പെയ്യുമെന്നറിയാത്തചിലത്പിന്നെയുമവശേഷിപ്പിച്ചിരിക്കും.നിഗൂഢമായ രഹസ്യങ്ങളിലേക്ക്മനസിറക്കിഞാനങ്ങനെ കണ്ണടച്ചിരിക്കുംഭ്രാന്തന്റെ കോടിയ ചിരിയുംകരച്ചിലും ഒരിക്കലുമെന്നെഅസ്വസ്ഥതപ്പെടുത്തിയില്ല.കേട്ടുകേട്ടു മതിവരാത്തമഴശബ്ദങ്ങളെപ്പോലെഞാനതിനെതോരാതൊളിച്ചു വെച്ചിട്ടുണ്ട്.അയാളുടെ നോട്ടങ്ങളിലെതീക്ഷണതയിൽഒരു വേനലിന്റെ കനലുകളുംമഞ്ഞുമലകൾപ്പുറംകാഴ്ച്ചയെത്താത്ത സ്വപ്നങ്ങളുമുണ്ട്.വാക്കുകളുടെ മൂർച്ചയിൽജയപരാജയങ്ങളുടെവസന്തവും ശിശിരവും പേറിഅയാളങ്ങനെ നടന്നു പോവാറുണ്ട്.മാറ്റിവെച്ചിട്ടുണ്ട് നിന്റെഭ്രാന്തിന്റെ ചങ്ങലകളിലൊന്ന്.വേണമെന്ന്…

“മഴ “

രചന : ജോസഫ് ✍ മഴ എന്നും. ഇഷ്ടമായിരുന്നു !!നനുനനെ പെയ്യുന്ന,ചാറ്റൽ മഴയിൽ തുടങ്ങി, ആർത്തലച്ചു പെയ്യുന്നപേമാരിയെ വരെ.. എന്നും ഇഷ്ടമായിരുന്നു.മഴയുടെ സംഗീതം കേട്ടു, ഇടവപ്പാതിയുടെ രാത്രികളിൽഎത്രയോ കിനാക്കൾ കണ്ടിരിക്കുന്നു. പുതുമഴയിൽ നനയുവാൻ എന്നും ഇഷ്ടമായിരുന്നു.തുലാവര്ഷവും, ഇടവപ്പാതിയും, വരുവാൻ, കാത്തിരുന്ന ബാല്യം…