Category: ടെക്നോളജി

ഫ്ലാഷ് മോബ്!

രചന : രാഗേഷ് ചേറ്റുവ* ആൾക്കൂട്ടത്തിന്റെ മനസ്സ് പഴുത്ത ഇരുമ്പ് പോലെ, എങ്ങനെ അടിക്കുന്നോ അങ്ങനെ രൂപം മാറുന്നു. ഒന്നാം ദിനം.വിലകൂടിയ ഏതോ മയക്കുമരുന്നിന്റെലഹരി പേറുന്നവൾ എന്നോ,ഇരുണ്ട ഭൂതകാല ഗുഹകളിൽദിക്കുഴറി അലയുന്നവളെന്നോഇളകിയാടുന്നയെന്നെയവർ വിലയിരുത്തിയിരിക്കാം.!രണ്ടാം ദിനം.ഇന്നലെ ഭൂഗർഭത്തിലേക്കാഴുന്ന വേരെന്നപോലെപരശതം കാൽവിരലുകൾ മണ്ണിലുറപ്പിച്ചുപലവർണ്ണ മനുഷ്യർ…

ധനുമാസരാവിൽ

രചന:- മാധവി ടീച്ചർ, ചാത്തനാത്ത്.* ധനുമാസരാക്കുളിർ പെയ്യും നിലാവിലെൻമധുമാസരാക്കിളി പാടുകയായ്മാനസവാതിൽ തുറന്നൊരാൾ പുഞ്ചിരിതൂകിയെൻ ചാരത്തണയുകയായ് ! വർഷങ്ങളൊട്ടേറെ താണ്ടിയെന്നോർമ്മകൾമണിവീണാതന്ത്രികൾ മീട്ടിടുമ്പോൾമധുരപ്പതിനേഴിൻ മണിവാതിൽച്ചാരാതെപ്രിയമാനസൻ പ്രിയമോതുകയായ്..! മൗനമെന്നോർമ്മയിൽ തംബുരു മീട്ടവേമനസ്സിൽ നിലാമഴ പെയ്യുകയായ്!മിഴികളിൽ ദിവ്യാനുരാഗം തെളിയുന്നമനമാകെയനുഭൂതി പൂത്ത കാലം! ക്ഷേത്രക്കുളത്തിന്റെ നേർനടുക്കായ് പൂത്തവെള്ളാമ്പൽപ്പൂ മാല്യം…

*ബാല്യം*

രചന : സതി സതീഷ്*✍️ തിരികെ വരികെൻ്റെ ബാല്യമേതിരികെ തരികെൻസുവർണ്ണകാലംഅറിവിൻ വെളിച്ചത്തില-ക്ഷരമുത്താൽമാല കൊരുത്തൊരുകുട്ടിക്കാലംമഴ പെയ്യുമിടവഴിയിലോടിനനഞ്ഞീടുംകുട്ടിക്കുറുമ്പിൻകുസൃതിക്കാലം…കണ്ണൻചിരട്ടയിൽകൂട്ടരോടൊത്തുവിരുന്നൊരുക്കുംമധുരക്കാലംതിരികെ വരികെൻ്റെ ബാല്യമേ..തിരികെ തരികെൻ്റെസുവർണ്ണകാലംഅക്കരെയിക്കരെപൂക്കളിൽ മധുവുണ്ണുംശലഭമായെങ്കിൽമോഹിക്കും വർണ്ണകാലംമുറ്റത്തെ ചേലൊത്തപൂക്കളവട്ടത്തിൻഅഴകായ് മാറാൻകൊതി തൂകും കാലംഎന്തെല്ലാമേതെല്ലാമാ–ശയാൽ തീർത്തൊരീബാല്യവും കാലത്തിൻപ്രിയമേറും സമ്മാനംഒടുവിലോരോ മോഹവും പെറുക്കീയൊതുക്കിപടികളിറങ്ങും ബാല്യമേനീയിന്നിൻചുമരോരം ചായുംകളഞ്ഞു പോയൊരുകാലത്തിൻ ചിത്രം മാത്രംവെറും…

ഞാൻ തിരിച്ചറിഞ്ഞു 🙏

വിദ്യാ രാജീവ് ✍️ ഒരു പ്രാകൃതമെന്ന് തോന്നലുളവാക്കുന്ന മനുഷ്യൻ കരഞ്ഞു ആർത്തലച്ചു അലക്ഷ്യമായ് ഓടി വരുന്നു…അയാൾ നിലതെറ്റി താഴെ വീഴുന്നു..“എൻ പ്രാണനെ നഷ്ടപ്പെട്ടു പോയി” എന്ന് പറഞ്ഞു അലമുറ ഇടുന്നു….അവൻ അരികിൽ പോകാൻ എല്ലാരും ഭയന്നു..എന്നാൽ അവൻ അരികിലേയ്ക് ഒരു ദിവ്യനായ…

അന്ധൻ*

രാജീവ് ചേമഞ്ചേരി* കണ്ണിലൊരു വലയായി മെല്ലെ വന്നൂ!കണ്ണടയ്ക്കുള്ളിലെ മങ്ങലായ് തോന്നി!കണ്ണു തിരുമ്മി കലശലായ് നോക്കി-കണ്ണിലിരുട്ടുപോൽ മുന്നിലെന്നും! കാണേണ്ട കാര്യങ്ങളൊന്നും കാണാതെ-കലുഷമായ് തപ്പി തിരഞ്ഞു നടന്നൂ!കാതങ്ങളേറെ ഭൂവിലുണ്ടെന്നാലും-കൂരമ്പെയ്യുവാൻ നാവിന്ന് ശക്തൻ ! കാലിടറി വീഴുന്ന ജീവിതങ്ങൾ-കാണാക്കര തേടിയുഴലുമ്പൊഴും…..കിട്ടാക്കനിയായ് വളരുന്ന മോഹംകർക്കശകാരുടെ കണ്ണിലെ കരട്…

വരയും വരിയും*

രചന : സജി കണ്ണമംഗലം* ഇളവെയിൽ കൊണ്ടു വൃക്ഷങ്ങളാകവേതളിരു തങ്ങളിൽ ചുംബിച്ചു നിൽക്കയായ്കളിചിരിക്കൊഞ്ചലുന്മേഷദായകംവെളുവെളെച്ചിന്നുമർക്കാംശുവേൽക്കയാൽ ഹരിതതീരം , ജലം,വായുവൊക്കെയുംവിരളമാകാതിരിക്കുവാൻ ഭൂമിയിൽകരതലങ്ങളിൽ കൈക്കോട്ടുമേന്തിയീധരയിലൂർജ്ജം നിറയ്ക്കുന്നു കർഷകർ അറിക നമ്മൾ ശ്വസിക്കുന്ന വായുവുംവറുതി മാറ്റുന്നൊരന്നവും നല്കുവാൻഅരവയർ പോലുമുണ്ണാതെ നിത്യവുംപൊരുതി നേടുന്നു കാർഷികോല്പാദനം അവർ ജയിക്കട്ടെ നമ്മൾ…

ഹൃദയപൂർവ്വം*

രചന: എൻ. അജിത് വട്ടപ്പാറ* ഓർമ്മ തൻ മുഖപടംഹൃദയത്തിൽ വിടരുന്നു ,മാനസ സങ്കീർത്തനനിലാവിൻ കുസൃതി പോൽ .സാന്ത്വനമോഹങ്ങളാൽവർണ്ണങ്ങൾ തീർത്തുതന്നു ,ബാല്യകാലങ്ങളിലെഹൃദയത്തുടിപ്പുകൾ .ആകാശവെൺ മേഘം പോൽപാറിപ്പറന്നു നിത്യം,കൂട്ടുകാരുമായ് ചേർന്നുനാടിന്റെ പുളകമായ് .ജീവന്റെ പ്രഭാവമാംപഠനം തമാശയായ് ,കളിയുടെ വിഹായസ്സിൽഉണരും ബാല്യ ലോകം .ഉന്നതി തേടുന്നിടംഉന്നത…

കാവ്*

സതി✍️ മുത്തശ്ശിയാലിൻചുവട്ടിലായുണ്ടാരുംകാത്തു പാലിക്കാത്തൊരെൻ്റെ കാവ്കൽവിളക്കെരിയാത്തവിഗ്രഹമില്ലാത്തസർപ്പങ്ങളില്ലാത്തൊരെൻ്റെ കാവ്മഞ്ഞളിൻ ഗന്ധംവഹിക്കുന്ന കാറ്റില്ലകൂട്ടിനായ് ആലിൻഞരമ്പു തൻ ചൂട് മാത്രംവറ്റി വരണ്ട നാവുമായ് ചരാതുകൾപ്രാണൻവെടിയാറുണ്ടിവിടെകാലൊച്ച കാതോർത്തിരിക്കുന്ന ചെത്തിയുംചെമ്പകതൈകളുമുണ്ടിവിടെഇരുളുനിറഞ്ഞൊരീക്കാവിലേക്കായ്വരുന്നവർക്കിടയിലുംഇരുളു മാത്രംഅധരങ്ങൾകെട്ടിപ്പുണർന്നൊരാരതിയുടെഭാവപ്പകർച്ചകൾമാഞ്ഞു പോകേഇഴപിരിയാത്തൊരുനാരിൻ കുടുക്കിലായ് വിടപറയുന്നവരുണ്ടിവിടെകാളിക്ക് കാവലായ്നാഗദൈവങ്ങളുംകൂരിരുൾ വർണ്ണമാം വിഗ്രഹങ്ങൾതേവാരമില്ലാതെതട്ടകത്തിൽ നമിച്ചിടുംശീർഷകം നമ്രിതരിയിടാം ദേവതാപ്രിയമായോരയിടത്തിൽമുത്തശ്ശിയാലിൻ ചുവട്ടിലുണ്ടായിരുന്നൊരെൻ്റെകാവിൽ ….

പുലർവെട്ടം.

രചന : ശ്രീകുമാർ എം പി* കള്ളനാണയം കടന്നുകയറികപടമാക്കിയ കാലത്ത്കരളുറപ്പോടതു നിവർത്തുവാൻകരുതലേകുക നമ്മളുംകമനീയമായണിയിച്ചൊരുക്കിവരുന്നുവാ പല കളവുകൾകണ്ടിടാം നേരെ കൺതുറന്നറികകലിയുടെ ബാധാവൈഭവം!മായവും വിഷവും കലർത്തിവരുംഅന്നപാനീയങ്ങളങ്ങനെമുന്നിലെത്തിടുംപല മരുന്നിലുംമാധ്യമങ്ങളിലുമുണ്ടവകപടവാർത്തകൾ സമയമേകികണ്ടിടുന്നുനാം പലപ്പോഴുംകരുതൽ വേണം മനമതുകണ്ടുകലങ്ങി മെല്ലെയിളകവെകാര്യമായവ കൊള്ളുവതിൻ മുന്നെനേരറിയണം പലവഴികാര്യമറ്റുള്ള കപടനാണയംതള്ളുവാൻ നമ്മൾ മുതിരണംകനകകാന്തി ചൊരിഞ്ഞിടും…

കഷായം ടാബ്‌ലെറ്റ്‌

ആനന്ദ്‌ അമരത്വ** ഒരു കുപ്പി കഷായമെന്ന്വൈദ്യൻ വിധിച്ചുരണ്ട്‌ സ്ട്രിപ്‌ കഷായം ടാബ്ലറ്റെന്ന്മരുന്നു കടക്കാരൻ വിധിച്ചു.കയ്പ്പ്‌ അറിയുകയേ വേണ്ടകുലുക്കേണ്ട പതുങ്ങേണ്ടകയ്പ്പെന്ന് മുഖം കോട്ടേണ്ടഏതു തിരക്കിലുംഎടുക്കുക വിഴുങ്ങുകഒരു കവിൾ വെള്ളം കുടിക്കുക.മെനക്കേടും സമയവുംഏറെ ബാക്കിയുണ്ട്‌.വിഴുങ്ങീട്ടും വിഴുങ്ങീട്ടുംരോഗം മാത്രം ബാക്കിയുണ്ട്‌.അടുപ്പത്ത്‌ കവിതയുണ്ട്‌വെന്ത്‌ കുറുകി വാങ്ങി വച്ച്‌തണുക്കുമ്പോൾ…