ആകാശമിഠായി
രചന : കൽപ്പറ്റ നാരായണൻ ✍ കൂട്ടുകാരന്റെ മകളുടെ പേര്മഴയാണെന്നറിഞ്ഞപ്പോൾമനസ്സ് തെളിഞ്ഞു.സാറാമ്മയുടെയും കേശവൻനായരുടെയുംസങ്കടംവൈകിയാണെങ്കിലും പരിഹരിക്കപ്പെട്ടല്ലോ..വംശമുദ്രയില്ലാത്തജാതിമുദ്രയില്ലാത്തജീവജാതികൾക്കെല്ലാം മീതെതുല്യമായ ഉത്സാഹത്തോടെപെയ്തിറങ്ങുന്ന മഴആദ്യമായൊരുവളുടെ പേരായിരിക്കുന്നു!മഴ പോലെ നല്ലൊരു പേര്എത്രകാലം കൂടിയിട്ടാണ്‌ഒരു പെണ്‍കുട്ടിക്ക് കിട്ടിയത്!കുഞ്ഞായിരിക്കുമ്പോഴേഅവൾക്കു പേരായി.മഴയ്ക്കുമുണ്ടാകില്ലേ കൊതി-വീടായി, കുടുംബമായി കഴിയാൻ?നാട്ടിലെത്താനും വീട്ടിലെത്താനുംഓർമ്മിപ്പിക്കുന്ന ചുമതലകാലങ്ങളായി വഹിക്കുന്നതല്ലേ,അടച്ചിട്ട വാതിലിനു പിന്നിൽജന്മത്തിനു…
