“പെണ്ണേ നമുക്കൊന്ന് നടക്കാനിറങ്ങാം..”
രഘു നന്ദൻ* “പെണ്ണേ നമുക്കൊന്ന് നടക്കാനിറങ്ങാം..”“എങ്ങോട്ടാണ് നന്ദാ …”“ആ കുന്നിൻ ചെരുവിലേക്ക്..”“പുറമെ നല്ല മഴല്ലേ…”(വാക്കുകളിൽ അലസതയായിരുന്നു)“മഴ അകത്തിരുന്നു ആസ്വദിക്കാൻ ഉള്ളതല്ല പ്രണയത്തിന്റെ പ്രതീകമായ മഴയെ അതിന്റെ തുടിപ്പറിഞ്ഞു സ്നേഹിക്കണം“വരണം എന്ന് നിർബദ്ധമാണോ..”“അതേ..!! കർക്കിടകത്തിലെ വർഷകോൾ അതിന്റെ ഉഗ്ര രൂപമണിഞ്ഞ് നിറഞ്ഞു പെയ്തിരുന്നു..…