“കാട്ടുതേൻ”
രചന : ഡാർവിൻ പിറവം ✍️ നാട്ടുചന്തയിൽ കോർക്കുകുപ്പിയിൽകൂട്ടമോടെയിരുന്നവർപളുങ്കുകുപ്പിയിലന്തിനേരത്തവർ-ആരെയോകാത്തങ്ങിരുന്നതും വയലിലന്നുകൃഷിയിറക്കുവാൻവന്നകൂട്ടരവരൊക്കെയുംകണ്ടമൊക്കെയുഴുതുമോദമായ്ഗ്രാമചന്തയിൽവന്നതും നാൽക്കവലയിൽ തെക്കുമൂലയിൽഒത്തുചേർന്നവരൊപ്പമായ്ഓലകൊണ്ടുമെടഞ്ഞകൂരയിൽകള്ളുകുപ്പികുണുങ്ങിടും കണ്ടുകള്ളച്ചിരിയുമായ്ച്ചിലർകൂരതന്നിലഭയമായ്കേട്ടിടാംചിലതട്ടുപാട്ടുകൾകൂരസ്വർഗ്ഗമായ് തീർന്നിടും പളുങ്കുകുപ്പിയിലിരുന്നകള്ളിന്മധുവിനേക്കാൾമധുരമോ?കാട്ടുതേനുകൾകോർക്കുകുപ്പിയിൽശങ്കയോടെയിരുന്നുപോയ്! ചന്ദനത്തിൻനിറമുള്ളസുന്ദരിചന്തതന്നിൽവന്നതുംചന്ദിമെല്ലെക്കുലുക്കിയന്തിയിൽചന്തമോടെ നടന്നവൾ… കാട്ടുതേനിനെക്കണ്ടസുന്ദരി-ചുണ്ടുമെല്ലെ നുണഞ്ഞതുംകാട്ടുനായ്ക്കൻ ചെക്കനവളുടെകണ്ണുകണ്ടുമയക്കമായ്! കാട്ടുതേനിൻകുപ്പിയൊന്നവൾ-ക്കേകിയന്നവനിച്ഛയാൽകോർക്കുകുപ്പിതുറന്നുസുന്ദരിചുണ്ടതൂറിക്കുടിച്ചുതേൻ! മധുനുകർന്നവളുന്മാദമോടെതൻഗൃഹത്തിലേക്കുക്ഷണിച്ചതുംകോർക്കുകുപ്പികൾ തൂക്കിമെല്ലെചന്ദമോടെനടന്നുപോയ് കൂരതന്നിലായ് കൂട്ടതില്ലാത്ത-സുന്ദരിക്കൊരുകൂട്ടതായ്അന്തിമെല്ലെമഴങ്ങിയപ്പോൾപായതന്നിലിരുന്നവർ കാട്ടുതേനിനെക്കുടിച്ചൊരാച്ചുണ്ട്-കാട്ടുതേൻപോലെനുകർന്നവൻകാട്ടുതേനിൻ്റെ ശങ്കപിന്നെയുംസ്വർഗ്ഗമെന്നത് മദ്യമോ,മധുവോ?
