Category: പ്രവാസി

34-മത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെൻറ് ന്യൂയോർക്കിൽ ഒരുക്കങ്ങൾ പൂർത്തിയായി; എം. എൽ.എ. മാണി സി.കാപ്പൻ മുഖ്യാതിഥി

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കൻ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മുപ്പത്തി നാലാമത് ജിമ്മി ജോർജ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂര്ണമെന്റിനുള്ള ഒരുക്കങ്ങൾ ന്യൂയോർക്കിൽ പൂർത്തിയായി. മെയ് 25, 26 (ശനി, ഞായർ) ദിവസങ്ങളിലായി ന്യൂയോർക്ക് ക്വീൻസ് കോളേജിൻറെ ഇൻഡോർ സ്റ്റേഡിയത്തിൽ…

ഇന്നത്തെ പോലെയല്ല അന്ന്.

രചന : രമേഷ് ബാബു.✍ നാട്ടിൽ തൊഴിൽ അവസരങ്ങൾ തീരെ ഇല്ലാത്ത അവസ്ഥയായിരുന്നു..പ്രത്യേകിച്ച് നാട്ടിൻ പുറങ്ങളിൽ തീരെ ഇല്ല എന്നു തന്നെ പറയേണ്ടി വരും.പഠനം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല എന്ന് ഏറെക്കുറെ ഉറപ്പായ സ്ഥിതിക്ക് എന്തെങ്കിലും ഒരു കൈത്തൊഴിൽ പഠിച്ചെടുക്കണം എന്ന…

അരിമാവ്

രചന : രാഗേഷ് ചേറ്റുവ✍ കഴിഞ്ഞ മഴയാൽനിറഞ്ഞ റോഡിൽബോട്ട്സർവിസ് നടത്തുന്നവെളുത്ത ബസിൽവിശപ്പിനെ മറക്കാൻ,പ്രണയത്തെ സ്വപ്നംകാണാനൊരുവൻഉറങ്ങുമ്പോൾസ്വപ്നംനിറയെ പൂക്കുന്നുവിശപ്പ് വിളമ്പുന്ന അരിമാവ്.ഉറക്കത്തിന്റെ രണ്ടാംവളവു കഴിഞ്ഞുള്ളഇറക്കത്തിൽ വച്ചുമാത്രം അവതരിക്കപ്പെടേണ്ടിയിരുന്നആ സ്വപ്നംകണിക്കൊന്നയെന്നപോലെഅകാലത്തിൽ പൂക്കുന്നു.ഉറക്കത്തെ മുറിപ്പെടുത്തുമെന്നുഭയപ്പെടുന്ന അയാൾഞൊളയ്ക്കുന്ന പുഴുക്കളെ വീശിവിതറിചുറ്റും വിശപ്പെന്ന സ്വപ്നത്തിന്റെഇടം ഇല്ലാതാക്കാൻ ശ്രമിക്കുന്നു,എന്നിട്ടും…‘നീ ഉറങ്ങും വരെ…

ഇടവഴി

രചന : യൂസഫ് ഇരിങ്ങൽ ✍ ഇടവഴി തുടങ്ങുന്നിടത്ത്കരുതലോടെകെട്ടിപ്പിടിച്ചുനെറുകയിൽ ഉമ്മവെയ്ക്കാനെന്നോണംകണ്ണ് നട്ട് നിൽക്കുന്നൊരുപേര മരംഅവിടെ തന്നെ ഉണ്ടാവുംവളവു തിരിയുന്നിടത്ത്തലയുയർത്തി നിൽക്കുന്ന അരയാൽമരത്തിന് കീഴെഇപ്പോഴുംവെയിൽ വീണുചിതറുന്നുണ്ടാവുംകൈതക്കാട് നിറഞ്ഞചെറിയ തോട് കടന്ന്വയലിലേക്ക് തിരിയുന്നിടത്ത്കാശി തുമ്പപ്പൂക്കൾനിറയെ വിരിഞ്ഞു നിൽക്കുന്നുണ്ടാവുംപുഴക്കരയിലേക്കുള്ളവഴിയിൽതെളിനീർ ചാലിൽപരൽ മീനുകൾമിന്നുന്ന മണൽതരികളിലേക്ക്ഊളിയിടുന്നുണ്ടാവുംതാറിട്ട റോഡിൽ നിന്ന്വീട്ടിലേക്കുള്ളഇടുങ്ങിയ…

ഇരുട്ടറ

രചന : ജോർജ് കക്കാട്ട് ✍ പുറത്തേക്ക് പോകൂ, എന്നിട്ട് നിങ്ങളുടെ ആത്മാവിൽഅനന്തമായ ഹൃദയമിടിപ്പ് സ്ഥാപിക്കുക,ഒരു മികച്ച ഓയിൽ പെയിൻ്റിംഗിൻ്റെമറ്റൊരു ഹാലോയിൽ ഇത് ഇൻസ്റ്റാൾ ചെയ്യുക,അല്ലെങ്കിൽ നിങ്ങളുടെ മർത്യ ചിഹ്നത്തിൽസത്യം തേടി നിങ്ങളുടെ ഹൃദയം മുറിച്ചുകടക്കുകഈ ദൈവിക ഊഹം ഉൾക്കൊള്ളുക, ഉറപ്പിക്കുക,…

” കുതിപ്പ് “

രചന: ഷാജു. കെ. കടമേരി ✍ തീപ്പിടിച്ച ആകാശത്തിന് ചുവടെവായ പിളർന്ന കടൽക്കണ്ണുകൾനമ്മളിലേക്കിറങ്ങി വരുമ്പോൾതീക്കൊടുങ്കാറ്റിലുടഞ്ഞ് വീണസമത്വം വരികൾക്കിടയിൽതലയിട്ടടിച്ച് പിടയുമ്പോൾ.അസ്വസ്ഥതയുടെ മുറിവുകൾതുന്നിക്കെട്ടിയ കാലത്തിന്റെചിറകുകളിൽ ദൈവംവെള്ളരിപ്രാവുകളുടെ ചിത്രംവരയ്ക്കാൻ കൈകൾ നീട്ടും.മേഘപടലങ്ങൾക്ക് നടുവിൽനിന്നും മിന്നൽവെളിച്ചം പുഴയുടെഓളങ്ങളിലേക്കിറങ്ങി വരും.ഹിന്ദുവും , മുസൽമാനുംക്രിസ്ത്യാനിയും ഒരേ രക്ഷകന്റെനെഞ്ചിൽ തല ചായ്ച്ച്…

ഫൊക്കാന ഇലക്ഷൻ നോട്ടിഫിക്കേഷൻ: അംഗസംഘടനകൾക്ക് അംഗത്വം മെയ് 18 വരെ പുതുക്കാവുന്നതാണ് .

ശ്രീകുമാർ ഉണ്ണിത്താൻ ✍ ന്യൂ യോർക്ക്: ജൂലൈ 19, 2024 തീയതി വാഷിംഗ്‌ടൺ ഡി സി യിൽ നടക്കാനിരിക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിലേക്ക് ഇലക്ഷൻ നോട്ടിഫിക്കേഷൻ അയച്ചു കൊടുത്തതായി തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു . അംഗ സംഘടനകൾ അംഗത്വം…

ചുണ്ടെലികൾ

രചന : രാജേന്ദ്ര പണിക്കർ എൻ ജി ✍ കുറ്റാക്കുറ്റിരുട്ടത്ത് ആനപ്പുറത്തിരുന്നുകൊണ്ട് ഒരുവൻകണ്ണിറുക്കിക്കാട്ടിയതു കണ്ടെന്ന് ഇടതുവശത്തുകൂടെഇടിച്ചുകേറിക്കൊണ്ടിരുന്നഒരു പുത്തൻകൂറ്റുകാരി ചുണ്ടെലിയുടെചുണ്ടുകോട്ടിയ അധികാരഗർജ്ജനം !ചുണ്ടെലികൾ പരസ്യമായിഇണചേരലിൻ്റെ ചുണ്ടുകൾകോർക്കുവാൻതെരുവോരങ്ങളിൽ ഓടിനടന്ന്ആഹ്വാനം ചെയ്തു കഴിഞ്ഞിട്ട് അധികനാളുകളായിട്ടില്ലഅപ്പോളാണെന്നോർക്കണം ഇജ്ജാതിഅകത്തമ്മസദാചാരഗീർവാണങ്ങൾ !!ഇടോം വലോം നോക്കാതെഇടതുവശത്തുകൂടി അധിക്രമിച്ചുകടന്ന്കുറുകെത്തടഞ്ഞുനിർത്തി കേരളത്തെകാർന്നുകാർന്നുതിന്നുന്ന ഇത്തരംചുണ്ടെലികളുടെ വംശനാശംവരുത്തേണമേ…

വഴി

രചന : തോമസ് കാവാലം.✍ വഴിതേടി പോയവരെല്ലാംവഴികണ്ടു മടങ്ങുന്നുണ്ടോ?വഴിതെറ്റി വന്നവരെല്ലാംനിരതെറ്റി നിന്നവരാണോ? കര തേടിയലഞ്ഞോരെല്ലാംനിരനിരയായ് മാഞ്ഞേപോയികടലലയിൽ താന്നേപോയിമലമുകളിൽ നിന്നോർ പോലും. ധരയിനിയും തുടരുന്നിവിടെമരമെല്ലാം തകരുമ്പോഴുംകരയെല്ലാം മരുവായ് തീരുംവരളുമ്പോൾ കരളുകൾ പോലും. വഴിതേടി പോയവരെന്തേവഴിയൊന്നും കണ്ടതുമില്ലേ?വഴിയാവാൻ വഴിവെട്ടേണംവഴിയേപോയ് വഴിയാവേണം. വഴിമുന്നേ പോയവരെല്ലാംവഴികാട്ടികളല്ലേയല്ലവഴികാട്ടി നിന്നവരെല്ലാംവഴികണ്ടുപിടിച്ചവരല്ല.…

ഒറ്റമരത്തണൽ.

രചന : ബിനു. ആർ.✍ അക്ഷരക്കൂട്ടുകളിൽനിറഞ്ഞഅമ്മിഞ്ഞപ്പാൽമണംഅറിയാതെയൂറിവന്ന്അലിഞ്ഞില്ലാതായ രാവിൽഅല്പമാംചിന്തകളെന്നിൽനിറഞ്ഞുനിൽക്കവേ,അടിപതറിയയെൻ മനംഅല്പമായ് തേങ്ങിയില്ലേ!അച്ഛനെന്നവാക്കിൽ സർവ്വതുംചന്ദനംപോൽ വാരിയണിഞ്ഞുഅമ്പോറ്റിയെ കൈക്കുമ്പിളാൽനമിക്കുന്നപോൽ ഹൃത്തിൽപൂജ്യമായ് കൊണ്ടുനടക്കവേ,അസുരന്മാർവന്നു വായ്ക്കുരവയിട്ടുഅക്കഥയിക്കഥയെല്ലാം മാറ്റിയില്ലേ!ഇഷ്ടസ്നേഹം നടവരമ്പിൽനഷ്ടമായതും ഇടമുറിയാതെകതിരുകാണാപക്ഷികൾ തൻകൂജനങ്ങളിൽകളിയാക്കി-ക്കൊണ്ടൂയലിട്ടതുംഇന്നലെ-ക്കഴിഞ്ഞതുപോലെയെന്മനമിടിക്കുന്നു.കാലമെന്നോടുമൊഴിഞ്ഞു,നഷ്‌ടമായസ്നേഹംകാണാ കതിർനിറയും വയലിൽ,കാണാത്തകാറ്റിന്റെ മർമ്മരം പോൽനിന്നിൽ ചുറ്റിവലയുന്നുണ്ടിപ്പോഴും!ആത്മാവുപൂക്കുന്ന നേരമല്ലേ,ഈദിനം അച്ഛനെന്നയൊറ്റമരത്തണൽഓർമയായ് ഒടിഞ്ഞുവീണതിന്നല്ലേ,ആകാശത്തിൻ അതിർവരമ്പുകൾകൂടിക്കുഴഞ്ഞതുമിന്നല്ലേ!