ഓർമ്മകളിൽ വസന്തമായി

രചന : ഖുതുബ് ബത്തേരി ✍ മുറുക്കിപ്പിടിച്ചതൊക്കെയുംവീണുപോവേണ്ടതാണ്.ഉള്ളിലടക്കിപ്പിടിച്ചതുംകൈയെത്തും ദൂരെനഷ്ടമായതുമെല്ലാംവിധിയുടെകണക്കുപുസ്തകത്തിൽഅടയാളപ്പെടുത്തികടന്നുപോകേണ്ടതുമാണ്.!എല്ലാമാറിയുന്നഒരുവന്റെ ഇച്ഛകൾക്കപ്പുറമല്ലനാം തേടിയതുംനമ്മെ തേടിയെത്തിയതുംകൈവന്നതുംകൈവിട്ടുപോയതൊന്നും.!ഒരിക്കലിവിടംവിട്ടേച്ചുപോകുന്നയീജീവിതംപോലുംകരുണയും കാരുണ്യവുംഅത്രമേലാനുഗ്രഹവുംദുനിയാവിന്റെ ഇമ്പത്തെക്കാൾആഖിറത്തോടുള്ളമുഹബ്ബത്തിലധിഷ്ഠിതവുമാണ്.!ദുനിയാവിങ്ങനെനമ്മുടെയുള്ളിനെമതിഭ്രമിപ്പിച്ചുകൊണ്ടിരിക്കുമ്പോൾആഖിറത്തിലേക്കുള്ളദൂരമേറയാവും,ഇന്നിന്റെമായികവലയത്തിനുള്ളിൽപെട്ടുപോകുമ്പോൾനാളെയുടെചോദ്യങ്ങൾക്കുത്തരംകിട്ടാതെ നാം ഉയറിഉലയും.!സഹനസമരങ്ങളുടെ ആഴങ്ങളിലിറങ്ങിയിട്ടുംപാപങ്ങളെല്ലാംപൊറുക്കപ്പെട്ടിട്ടുംനാഥന്റെ ഏറ്റവുമടുത്തുള്ളഇഷ്‌ക്കുള്ളയടിമയായിട്ടുംഅന്തിയാമങ്ങളിൽനയനങ്ങളിൽമൺതരികൾകുതിരുമാറുഅവനിലേക്ക്സദയമെത്താൻതിടുക്കംകൊണ്ടപുണ്യറസൂലിന്റെഓർമ്മകളിലാണ് നമ്മളിപ്പോൾ.!💚💚

💞 വിരഹം 💕

രചന : പിറവം തോംസൺ ✍ സുസ്മിതേ, നിന്നെ നിർവൃതയാക്കിയവിസ്മയപ്പൂനിലാവെങ്ങു പോയി?നിർമ്മലേ, നിന്നെ നീലാമ്പലാക്കിയനിസ്തുല നീല നിലാവെങ്ങു പോയി?ഓടക്കുഴലൂതി, മാരിവില്ലാക്കുംകോടക്കാർവർണനിന്നെവിടെപ്പോയി?മഞ്ജീര ശിഞ്ജിത മഞ്ജു മന്ത്രണം,കാഞ്ചനക്കിങ്ങിണി മന്ദ്ര മധുരം,മഞ്ഞപ്പട്ടണിഞ്ഞ മുഗ്ധ മന്ദഹാസം,മുദ്രക്കൈ,യിവയൊക്കെയെങ്ങുപോയിസുസ്മിതേ, നിന്നെ വിശ്രുതയാക്കിയസുസ്മേരപ്പൂനിലാവെങ്ങു പോയി?മായയെല്ലാമെന്നു മാളോരറിയാൻമായാമയനെങ്ങോ മറഞ്ഞതാകാം!നീലക്കുറിഞ്ഞികൾ പൂക്കുന്ന മേട്ടിൽനീരദ പാളിയായ്…

മരണത്തിലേയ്ക്ക് തള്ളിയിട്ട്

രചന : ലേഖ വാസു✍ എന്തിനാണിന്നും നീഓർമ്മകളുടെ പിന്നാമ്പുറങ്ങളിലേക്ക്എന്നെയിങ്ങനെ വലിച്ചിഴക്കുന്നത്?ആർദ്രമാമൊരു നിമിഷം പോലുംഓർത്തെടുക്കാനില്ലാത്തൊ-രിടത്തേയ്ക്ക് വീണ്ടുമിങ്ങനെയെത്തിച്ചെന്നിൽഎന്തിനാണ് പിന്നെയും മടുപ്പിന്റെതിരവലയങ്ങൾ സൃഷ്ടിക്കുന്നത്.ഉറക്കച്ചടവിന്റെ ഓരോഅവസാനങ്ങളിൽപ്പോലുംനീയെന്തിനാണെന്റെബോധമണ്ഡലത്തെപ്പോലുംകാർന്നുതിന്നില്ലാതാക്കുന്നത്?എന്നിട്ടുമൊരേ ഓർമ്മകളിലൂടെമദഗന്ധമോലുമോരോ രാവുകളിലുംനീയെന്റെ വിയർപ്പുകണങ്ങളിലെഉപ്പൂറ്റിക്കുടിച്ചു മടങ്ങുമ്പോൾമാത്രമാണ് ഞാനറിയുന്നത്മനസ്സുകൊണ്ട് മരിച്ചവരിനിയുമിവിടെഉയർത്തെഴുന്നേൽക്കുമെന്ന്.അപ്പോഴും എന്നത്തേയുംപോലെശ്‌മശാനഗന്ധം പേറുന്നൊരാശവംനാറിപ്പൂക്കളുടെമനംമടുപ്പിക്കുന്ന ഗന്ധമീകാറ്റിലെങ്ങും പരക്കുന്നുണ്ടാവും.അവയെന്റെ നാസികത്തുമ്പിലേയ്ക്ക്ഇരച്ചുകയറി വീണ്ടുമെന്നെമരണത്തിലേയ്ക്ക് തള്ളിയിട്ട്മടങ്ങിയിട്ടുമുണ്ടാവാം.

അനിത്യന്റെ ഉപശമങ്ങൾ

രചന : ഹരിദാസ് കൊടകര✍ ശുഭ്രപാച്ചോറ്റികൾ-വന്മരങ്ങളായ് നിന്നു.വെറുതെയിരുന്നും,കൈ ഞൊട്ടയിട്ടും;പരിവ്രാജകപ്പകൽ,പശ്ചിമം നേർന്നൂ..വനം യമിച്ചു. തന്മയിലാഴുന്നപൈതൃകപ്പാനകൾതെന്നലായ് നീന്തി-വന്നകമിരുന്നു.തന്നുടൽ മായ്ക്കാതെആത്മന്നു മാത്രംജലം വിളമ്പി. അനുഷ്ടുപ്പ് തീർത്തതുംസ്വർഗതി നെയ്തതുംസർഗം ഉദാത്തംവിരതി നിത്യം

കാത്തിരിപ്പില്ലാത്തൊരു മടക്കം

രചന : നരേന്‍ പുലപ്പാറ്റ ✍ ഓര്‍മ്മകളുടെഅസ്ഥിമാടത്തില്‍ തിരിവച്ച് മിഴിനനച്ച് തൊഴുത് സന്ധ്യ പടിയിറങ്ങിപ്പോയി വേദനയുടെ തീതുള്ളികള്‍ ഇറ്റിച്ചുരുക്കിയ പകലിന്‍റെ ഓര്‍മ്മപെടുത്തലെപ്പോഴും വേര്‍പിരിയലിന്‍റെ ദുഃഖസീമ കാട്ടിതരാറുണ്ട്…അനന്തമായ് കിടക്കുന്ന വയല്‍ വരമ്പിലേക്ക് ഇരുട്ട് ഒരു ജാരനെപോലെ ഇഴഞ്ഞ് വന്ന് കേറുന്നത് ഉമ്മറത്തിരുന്ന് കാണാം……

സത്രത്തിലൊരു രാത്രി

രചന : സുരേഷ് പൊൻകുന്നം ✍ വരുന്നുണ്ടന്തിയാകുമ്പോൾ പകൽപലവഴിക്കും പിരിഞ്ഞുപോയവർ..പകലിന്റെയുപ്പുമുഷ്ണവും അഴുക്കുംമെഴുക്കുമുരച്ച് നാറ്റം കളഞ്ഞ്പുണരുവാൻ പുകയ്ക്കുവാൻവരുന്നുണ്ടന്തിയാകുമ്പോൾ…പകലുരിഞ്ഞു പോയ മാനമത്മറക്കാൻ: ഒളിക്കാൻഇടമില്ലാത്തവർ വരുന്നുസത്രത്തിലൊരു തുടം റം തേടി…പകൽ നിരത്തിൽ കുഴഞ്ഞു വീണവർഅധമരശ്ലീല തെരുവ് ഗായകർവരിയുടക്കപ്പെട്ട ജീവിതംമുലമുറിഞ്ഞവളച്ചോരയാലിന്ന്മദനകവിത മഹാകാവ്യമാക്കിയോൾഇവിടെ സത്രത്തിലിന്നു ഞാനെത്തുന്നുഅവളെവിടെപ്പോയി പണ്ടെന്റെ രാവുകൾതിരിയണച്ചെന്നെ…

ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും, നമ്മൾ പറ്റിക്കപ്പെടുകയാണല്ലേ….?.

രചന : സനദ് എംപിഎം ✍ ഇന്നലെ, ഞങ്ങൾ കുറച്ചുപേർ ചാവക്കാട് കടപ്പുറത്ത് പോയി.തിരക്കൊഴിഞ്ഞ ഒരിടത്തു ചെന്ന് ഞാൻ കടലിലേക്കു നോക്കിയിരുന്നു.കുറച്ചുനേരം കഴിഞ്ഞപ്പോൾ അഞ്ഞൂർക്കാരൻ ദിലീഷ് അടുത്തുവന്ന് ഒന്നും മിണ്ടാതെയിരുന്നു, പിന്നെ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു : ‘ ജീവിച്ചിരിക്കുന്നഓരോ നിമിഷവും…

പ്രേമ ഗാനം

രചന : പ്രൊഫ. പി എ വർഗീസ് ✍ ജീവിത കദനക്കടലിന്നരികെകാതരമിഴിയാലലഞ്ഞു നടക്കേപുണ്യ പരാഗ പരിമള ഗന്ധം;പ്രശോഭിതമായൊരു താമരപോലവൻസവിധമണഞ്ഞു വാരിപ്പുണർന്നുകണ്ണീർച്ചാലുകൾ മായ്ച്ചു കളഞ്ഞു. പോകാം നമുക്കൊരുമിച്ചങ്ങാ-യമ്പലമുറ്റത്തരയാൽ തണലിൽകാറ്റ് വിതക്കും ഗാനം കേൾക്കാൻതൃക്കാർത്തികയിൽ തൊഴുതു നമിക്കാൻ;തിരുവാതിരയിലാടിപ്പാടാൻ’അമ്പലമണികൾ കൊട്ടിയടിക്കാംദീപാരാധനഗാനം മൂളാം. കാട്ടിൽ പോകാം കാകളി…

വേൾഡ് മലയാളീ കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസ് പുതിയ സാരഥികൾ സ്ഥാനമേറ്റെടുത്തു. പ്രസിഡന്റ് ബിജു ചാക്കോ, സെക്രട്ടറി സക്കറിയ മത്തായി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: വേൾഡ് മലയാളീ കൗൺസിലിൻറെ ന്യൂയോർക്ക് പ്രൊവിൻസിനെ അടുത്ത രണ്ട് വർഷത്തേക്ക് നയിക്കുന്ന ഔദ്യോഗിക ചുമതലക്കാർ സത്യവാചകം ചൊല്ലി സ്ഥാനമേറ്റെടുത്തു. ഗ്ലോബൽ പ്രസിഡൻറ് തോമസ് മൊട്ടക്കൽ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞു സാരഥികൾ ചുമതലയിലേക്ക് പ്രവേശിച്ചപ്പോൾ ദൃക്‌സാക്ഷികളായി നിന്ന നൂറുകണക്കിന്…

അവള് ഇങ്ങനെയൊന്നുമായിരുന്നില്ല

രചന : ഷാ ലൈ ഷാ ✍ അവള് ഇങ്ങനെയൊന്നുമായിരുന്നില്ലഒരു പൊട്ടിപ്പെണ്ണ്..വാ തോരാതെകിലുങ്ങിപ്പൊഴിയുന്നമഞ്ചാടിക്കുടംപറഞ്ഞു പറ്റിക്കുമ്പോപിച്ചിനീറ്റിയിരുന്ന..മിണ്ടിക്കൊണ്ടിരിക്കെ പാട്ട്പാടുന്ന..നടത്തത്താലേ നൃത്തം ചെയ്യുന്ന അരപ്പാവാടക്കാരി..ചിരിക്കുമ്പോ കവിളിൽവിരൽ താഴ്ത്തിനുണക്കുഴികളെ ഉണ്ടാക്കുകയുംനിരയൊത്ത പല്ലുകളിലെമേൽ വരി മാത്രമേപുറത്തു കാണുന്നുള്ളൂഎന്നുറപ്പ് വരുത്തുകയും ചെയ്യുമായിരുന്നവൾകൈവിരലുകൾ ചുരുട്ടികണ്ണീരിലുഴിഞ്ഞ്ചിണുങ്ങി പൊഴിയുന്നതല്ലാതെനിലവിട്ടു കരയരുതെന്നവാശി കാണിച്ചിരുന്നവള്കെട്ടിക്കൊണ്ടു പോകെകണ്ണിറുക്കി കണ്ണീരിലൊരുചിരിയൊട്ടിച്ചു…