ദിജീഷ് കെ.എസ് പുരം. കവിതാനായകന്റെ പേര്‘സുരേഷ് ‘ എന്നാകുന്നു.1987-ൽ ജൂൺമഴനനഞ്ഞ്പ്രീഡിഗ്രിപഠിക്കാൻപോകുമ്പോൾഅയാൾക്കുള്ളിലതിയായഒരു പ്രേമാഗ്രഹമുണ്ടാകുന്നു!‘സാരിയാൽ തലമറച്ച്അൾത്താരയ്ക്കു മുന്നിൽമുട്ടുകുത്തിപ്രാർത്ഥിക്കുന്ന,എപ്പോഴും കൊന്തയണിഞ്ഞിട്ടുള്ള,കല്ലറയിൽ പൂക്കൾവയ്ക്കുന്ന,പളളി കൊയറിലെ ഗാനമായ,ഉള്ളിലൊരു മുൾക്കിരീടംപേറിയ,പീഡാനുഭവ ഛായയുള്ളഒരു കൃസ്ത്യാനിപ്പെൺകുട്ടിയെപ്രണയിച്ചു വിവാഹംകഴിക്കണമെന്ന് ‘!*’നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ’-ലെസോളമനേയും സോഫിയേയുംപോലെബൈബിളിലൂടെ, വിശിഷ്യ ഉത്തമഗീതങ്ങളിലൂടെപ്രണയംകൈമാറാനവൻ കൊതിച്ചുപോയി!അങ്ങു കിഴക്കെവിടുന്നോവന്നഒരു കൃസ്ത്യാനിക്കുടുംബംപുതിയ അയല്പക്കമായി,പ്രണയരോഗിയിച്ഛിച്ചതുപോലെഅവിടെയൊരു നസ്രാണിപ്പെങ്കൊച്ചും!ആ…