മുമ്പ്
കഥ : കെ. ആർ. രാജേഷ് ✍️ ഫുഡ് ഡെലിവറിക്കായി ഇറങ്ങിയ നേരത്താണ് ലാലിയോടായി മോൾ പിൻവിളിപോലെ പറഞ്ഞത്.“പേഴ്സിലൊരു കുറിപ്പുണ്ട് നോക്കണം”സൂക്ഷ്മാണുക്കളുടെ അതിപ്രസരത്തിൽ ലോകമാകെ വിറങ്ങലിച്ചപ്പോൾ തൊഴിൽ നഷ്ടമായ അനേകരിൽ ഒരാളാണ് ലാലിയും, കോവിഡ്കാല നിയന്ത്രണങ്ങളുടെ കടുംക്കെട്ടിൽ മൈക്ക് ഓപ്പറേറ്റർ ജോലിയുടെ…
കളിപ്പൊയ്ക
രചന : സ്വപ്ന. എം. എസ് ✍️ ഉമ്മറകോലായിലിരുന്നു ഞാനെൻകളിവീടുകെട്ടികളിച്ചിടുമ്പോൾതെക്കെന്നു വന്നൊരാ കൂട്ടരുംചാരുബഞ്ചേൽനിരന്നിരുന്നുആടിയുലയുന്നപല്ലുകൾ കാട്ടികുംഭയുംതടവികൊണ്ടു മൊഴിഞ്ഞീടവേ..കോങ്കണ്ണിയല്ലവൾ ചട്ടുകാലിയല്ലവൾമുട്ടറ്റംമുടിയേറെയുണ്ടെങ്കിലുംഇല്ലത്തെഅടുക്കളയിൽ ചേക്കേറിടാൻപെണ്ണവളിതുമതിയെന്നു ചൊല്ലീടവേ …ആർപ്പുംകുരവയുമില്ലാതെനെയ്ത്തിരിവെട്ടത്തിൽപുടവയുംകൊടുത്തനേരംഇമവെട്ടാതെ ഒഴുകുന്ന കണ്ണീർകണങ്ങളുംകൊണ്ടുവായോധികനാംപതിയുടെ കൈപിടിച്ചവൾഗൃഹപ്രവേശം ചെയ്യവേഏറ്റുവാങ്ങിദുരന്തങ്ങളോരോന്നായ്കൊല്ലംകൊല്ലംപിറന്നോരോ ഉണ്ണികളുംദുരിതങ്ങളുംപേറി എണ്ണ പുരളാത്ത മുടിയുമായ്അടുക്കളകോലായിരുന്നുകണ്ണീർവറ്റിയമിഴികളോടെഒട്ടിയവയറുമായികളിപ്പൊയ്കയായ് മാറുന്നവൾ ദിനം പ്രതി.
ഇന്ന് ജനുവരി 16.
ചന്ദ്രൻ തലപ്പിള്ളി ✍️ ഇന്ന് ജനുവരി 16.1924ഇന്നേ ദിവസമാണ്, മഹാകവി കുമാരനാശാൻപല്ലനയാറ്റിൽ വച്ചുണ്ടായ ബോട്ടപകടത്തിൽപ്പെട്ടു ഇഹലോക വാസം വെടിയുന്നത്.അദ്ദേഹത്തിന്റെ സ്മരണകൾ മുൻനിർത്തി, കവിശ്രീ ഷാജി നായരമ്പലം ഇന്ന് ഫേസ്ബുക്കിൽ ആശാന്റെ ‘ഗ്രാമ വൃക്ഷത്തിലെ കുയിൽ ‘എന്ന കവിതയിലെ കുറച്ചു വരികൾരേഖപ്പെടുത്തിയിട്ടുണ്ട്. മലയാളകവിതാ…
പാഞ്ചാലികം*
രചന : ഹരിദാസ് കൊടകര✍️ ഓരോന്നതോർത്തുനടന്ന നാളൊക്കെയുംപഥ്യമല്ലെന്നിതുംതരണ സങ്കീർത്തനംകാൽപ്പടം തെന്നിയശീതോഷ്ണ ഭൂതലംചവർപ്പും മടുപ്പുംദിശാദൃഷ്ടി ചേതന കടലാസുകവലയിൽനെട്ടം-പകപ്പിൻ കുലപർവ്വതം.തടം ചേർത്ത്ചുവടുചെത്തിതീർത്ഥനീരിറ്റി നേരട്ടെ..സഭാവൃക്ഷപൂജനം.ജന്യാത്മകം ചാമത്തലപ്പുകൾ. ആർക്കുവാൻ ആരാകുവാൻനിറങ്ങളേന്തി വഴിനടക്കുന്നുപാഞ്ചാലികം പാവകൾ പതിരുണക്കുവാൻ-പകൽ കീറിവയ്ക്കുന്നുഅകമ്പുറങ്ങളിൽ നടസ്വർഗ്ഗവേദാന്തികൾ മുറ്റം അപരഭൂപടം നെയ്ത്ത്വിഭക്തം രക്തസ്സഞ്ചാരങ്ങൾകൈമാറുന്ന പ്രീണനം തിന്മഘനപാഠം മനോവിധങ്ങൾവഴിയകന്ന…
വളരെ അപൂർവ്വമായി മാത്രം ചിലരെ കാണാം.
ലേഖനം : മായ അനൂപ്….✍️ നമ്മുടെയൊക്കെ ജീവിതത്തിൽ വളരെ അപൂർവ്വമായി മാത്രം ചിലരെ കാണാം…..അവരെ നമ്മൾ എത്ര തന്നെ അവഗണിച്ചാലും നമ്മളിൽ നിന്നുംഅകന്നു പോകാതെ പിന്നെയും പിന്നെയും നമ്മളോട് കൂടെ തന്നെ ചേർന്ന് നിൽക്കുന്നവർ…..നമ്മൾ അവരെ എത്രത്തോളം വേദനിപ്പിച്ചാലും, കബളിപ്പിച്ചാലുമൊക്കെ വീണ്ടും…
വർണ്ണസ്വപ്നങ്ങൾ
രചന : സതി സതീഷ്✍️ ഉദയകിരണങ്ങൾപൊഴിയുന്നുവല്ലോഉണർവോടെയൊന്ന-ങ്ങെത്തിനോക്കിഉതിരുന്നു നീളെമാമ്പൂക്കളെല്ലാംവർഷ മേഘങ്ങൾപെയ്തതാകാംമൂളുന്നു വണ്ടുകൾപൂങ്കാവനത്തിൽമധുവൂറും പൂക്കൾപൊലിഞ്ഞതാകാംഉമ്മറപ്പടിയിലെനിലവിളക്കെന്തേകരിന്തിരികത്തിയെരിഞ്ഞിടുന്നുകനവിൽ വിടർന്നകർണ്ണികാരമെന്തേഞെട്ടറ്റു വീണുനിലം പതിക്കുന്നുഉരുകുന്നുവുള്ളംവാടുന്നു വദനംപുലരിയുംനോക്കിയിരിക്കുന്നുവിന്നുംപുലരിത്തുടിപ്പിൽപൊതിഞ്ഞീടുമെന്നെമധുര പ്രതീക്ഷ തൻവർണ്ണസ്വപ്നങ്ങൾപടി കടന്നെത്തുന്നപദനിസ്വരങ്ങൾഅവിരാമമെന്നെവിട്ടകലുന്നുഏതോ വിദൂരമാംമൗനാനുരാഗംമൂകാഭിലാഷമായ്തീർന്നുവെന്നിൽ…✍️
സൗഹൃദം
രചന : എൻജി മോഹനൻ കാഞ്ചിയാർ ✍️ പറയുമ്പോലെ ചെയ്യണംഅവരാണു സുഹൃത്തുക്കൾ.പറയും വാക്കുകളോരോന്നുംസഭ്യതയ്ക്കു നിരക്കണം. കാട്ടും ,പാതകളൊക്കെയുംനേരിനായി തെളിക്കണം.ചെയ്യും, പ്രവർത്തിയോരോന്നുംസ്നേഹനിർഭരമാകണം. ആണും പെണ്ണും തമ്മിൽലിംഗ വ്യത്യാസം ദൈവികം.ലിംഗമേതുമാവട്ടെസാഹോദര്യംപുലർത്തിടാം. പൊന്നും തുമ്പയെത്രയുണ്ടേലുംഇരുമ്പിൻ തുമ്പ നിശ്ചയം,മണ്ണുതിർക്കണേലൊരു നാളിൽഅതും നമുക്കു വേണ്ടിടും കവിതയെഴുതാമാർക്കുംകവിത്വം വേണമെന്നില്ല ഹേ,മുഖപുസ്തകമെല്ലാർക്കുംഎഴുതാനുള്ളൊരു…
ജീവിതം വരയ്ക്കുമ്പോൾ
രചന : ഫത്താഹ് മുള്ളൂർക്കര ✍️ ഒറ്റയ്ക്കൊരാളൊരു ഭൂമി വരയ്ക്കുന്നു.വരച്ച് വരച്ചയാൾജീവിതം എവിടെ ചേർക്കണമെന്ന്തെറ്റിപ്പോകുന്നു.തെറ്റിപ്പോയ ജീവിത മൊക്കെയുംമായ്ച്ചിട്ടും മായാതെ അയാളിൽ പറ്റിപിടിക്കുന്നു.പറ്റിപ്പിടിച്ച് കറുത്ത് പോയ ചിത്രങ്ങൾഅയാളുടെ മുതുകിൽ കൂനെന്നൊരുചിത്രമാകുന്നു.കുനിഞ്ഞ് കുനിഞ്ഞൊരു മുതുകുമായയാളൊരുമുതുകാളയെ വരയ്ക്കുന്നു.വരച്ച് വരച്ച് കനത്ത് പോയ ചിത്രങ്ങളെയെല്ലാംവരച്ചെടുത്തൊരു നുകത്തിലേക്ക് ചേർത്ത്…
🌹താലോലം🌹
രചന : വിദ്യാ രാജീവ് ✍️ താലോലം താലോലം പാടിയുറക്കാംഎൻ പൊന്നു കുഞ്ഞേ കുരുന്നുപൂവേ..നിൻ പാൽ പുഞ്ചിരി കാണുവാനല്ലോഇന്നീയമ്മ കാത്തിരിപ്പൂ..താമരപ്പൂവിൻ ശോഭയല്ലോ പൊന്നേ..പാരിജാതത്തിൻ സുഗന്ധമല്ലോ…പാൽവെണ്ണയുണ്ണേണം അമ്പിളിമാമനെ കാണേണം..അമ്മിഞ്ഞപ്പാലിനായ് ചിണുക്കവും കാണേണം..താലോലം താലോലം പാടിയുറക്കാം..എൻ പൊന്നു കുഞ്ഞേ കുരുന്നു പൂവേ..അച്ഛന്റെ നെഞ്ചിൽ ചാഞ്ഞുറങ്ങേണം..അമ്മ…
“അവർ മരണം കാത്തു കിടക്കുന്നു!”
രചന : ചാക്കോ ഡി അന്തിക്കാട് ✍️ പുലർച്ചെഅവർ പ്രാർത്ഥിച്ചു.യേശുവിന്റെ രൂപത്തിന്പതിവില്ലാത്ത പ്രസരിപ്പ്!ചുമരിലെഎൽ.ഈ.ഡി.കെടുത്തിയപ്പോൾപ്രതീക്ഷയുടെവെള്ളിവെളിച്ചംകുരിശ്ശിൽനെടുകെയുംകുറുകെയുംവീണു.ലോകരക്ഷകന്ഇടിമിന്നലിന്റെ വീര്യം!രക്ഷകൻ,എല്ലാ ശിക്ഷകരെയുംവെറുതെ വിടില്ല,എന്ന ആത്മവിശ്വാസം,എല്ലാവരും നിലനിർത്തി.നാവിലൂറിയഅൽപ്പം കൈയ്പ്പ്,ഭയത്തിന്റെതാണെന്ന് പല്ലുതേയ്ക്കുമ്പോൾഅറിഞ്ഞു.നാവ് വടിക്കുമ്പോൾചോര കിനിഞ്ഞത്,ഭൂമിയിൽ എവിടെയോനടക്കുന്ന പീഡനത്തിന്റെസൂചനത്തന്നെ!രാവിലെ അവർഅൽപ്പംകഞ്ഞിവെള്ളം കുടിച്ചു…ആരും ഒന്നും മിണ്ടിയില്ല…പരസ്പ്പരം കണ്ണുകളിൽനോക്കിയില്ല.ഉച്ചയ്ക്ക്തൈരുകൂട്ടിചോറു കഴിക്കുമ്പോൾകൈവെള്ളയിലെഉരുളയിൽ തുറിച്ചുനോക്കിയിരുന്നു.ശരീരത്തിന്റെഏതു ഭാഗത്താണ്ആ ദ്രോഹി…
