Category: അറിയിപ്പുകൾ

കുപ്പിവളകൾ

രചന~ഗീത മന്ദസ്മിത ഉത്സപ്പറമ്പുകളിൽ നിന്ന് ഉത്സവപ്പറമ്പുകളിലേക്ക്നീണ്ടു പോയി അവളുടെ ജീവിതയാത്രകൾ…വർണ്ണങ്ങൾ വാരിവിതറിയ കുപ്പിവളകളുമായ്വർണ്ണങ്ങളേതുമില്ലാത്ത വഴിത്താരകളിലൂടെ…അവൾ കണ്ടില്ല ഉൽസവങ്ങളൊന്നുമേഅവളണിഞ്ഞില്ല കുപ്പിവളകളൊന്നുമേശോഷിച്ച കൈവിരലുകളാൽ അവളണിയിച്ചുഘോഷങ്ങൾ കാണാൻ വന്ന പെൺകിടാങ്ങൾ തൻ കൈകളിൽസപ്തവർണ്ണങ്ങളെഴും കുപ്പിവളകൾഒരു തപ്തനിശ്വാസത്തിൻ അകമ്പടിയാൽവിലയേറിയ വാഹനങ്ങളിൽ വന്നിറങ്ങിയവർവിലപേശി വാങ്ങുന്നു ഈ വർണ്ണപ്പൊട്ടുകൾവിലപേശിയില്ലവളാരോടുമേവിലയില്ലാത്തവൾ അവളെന്നറിഞ്ഞവൾകിട്ടിയ…

കൊന്നവന്‍ കാമുകന്‍

അനിൽ ശിവശക്തി* പ്രണയമൊരു മാസ്മരികവിസ്മയ പ്രപഞ്ചതാളം.പ്രണയം നിദ്രമരിച്ചൊരുരാപ്പാടിരോദനം.പ്രണയം ഉഷ്ണം പുതച്ചുറങ്ങുംഹൃദ് വിലാപം.പ്രണയം കാമാന്ധന്‍റെഅഗ്നിതാണ്ഡവം ..കാമങ്ങള്‍ മോഹിച്ചദേഹീദാഹം പ്രണയം.കാമിനികള്‍ കത്തുന്നഭ്രമരതേങ്ങലോ പ്രണയം.കദനം തിരയെടുക്കുംസമുദ്രവിലാപമോ പ്രണയംകരതകര്‍ന്ന മൃത്തിന്‍മൗനമോഹങ്ങളോ പ്രണയം .സൗര രതിയുണരുംപ്രഭാതചന്ദ്ര വിരഹമോ പ്രണയംസ്മൃതിസൗരഭം മധുവില്‍ചാലിച്ച പവനശൃംഗാരമോ പ്രണയം.സന്ധ്യ ചാലിച്ചസിന്ദൂരമോഹമോ പ്രണയംസലില ചലനത്തിന്‍കൗമുദി പ്രഭയോ…

പ്രതീക്ഷ

ഷൈല കുമാരി* പല്ലില്ലാത്ത മോണ കാട്ടിഗാന്ധിജി ചിരിക്കുന്നുവിരിമാറുനോക്കി പ്രാണനൂറ്റിഗോഡ്സേമാർ ചിരിക്കുന്നുഒരൊറ്റയിന്ത്യയെന്നസ്വപ്നം കണ്ടുണർന്നവൻഇന്ത്യ രണ്ടായെന്നു കണ്ട്മനം പൊട്ടിക്കരഞ്ഞവൻവാക്കു പോലെ ജീവിതംവരച്ചു കാട്ടിത്തന്നവൻനാടിനെ പ്രാണനായ്നെഞ്ചോടു ചേർത്തു വച്ചവൻവീണ്ടുമൊരു ഗാന്ധിതൻപിറവി കാണുവാനിനിഭാരതാംബയ്ക്കെന്നോർത്തുപ്രതീക്ഷയോടെ കാത്തിടാം.

പുറംപൂച്ച്.

ജി.രാജശേഖരൻ* നിറചിരി കണ്ടാരും മയങ്ങരുതേനിറമിഴിനീരിൽ വീണലിയരുതേനിറങ്ങളിൽ ഭ്രമം കൊണ്ടലയരുതേനിലയില്ലാക്കയങ്ങളിൽ മുങ്ങരുതേ.നിഴൽ പോലെ കുറുകിയും പെരുകിയുംഇരുൾ വന്നാലവലംബം വിഴുങ്ങീടും.ഇരുകരം പിടിച്ചൊപ്പം നടന്നാലുംകരൾ മുറിച്ചീടും ‘കുടിലക്കൂട്ടുകാർ ‘!സ്വർണ്ണ നിറമാർന്ന മായാമൃഗമല്ലെവൈദേഹിയെ പണ്ടു കണ്ണീർ കുടിപ്പിച്ചു?സ്വർണ്ണത്തിളക്കത്തിൽ കണ്ണഞ്ചും പെൺമനംഅറിയില്ല തൻ പെൺസ്വത്വപ്രഭപൂരം!നിലയില്ലാക്കയമീ ജീവിതമെങ്കിൽതുഴയുകിലേവരും നിലയറിഞ്ഞു,ജലസസ്യവും മത്സ്യവുമെന്ന…

നീതിയും കണ്ണൂനീരിൽ

എൻ അജിത് വട്ടപ്പാറ* രാക്കിളി പാട്ടു പാടും കാടിൻ മേടുകൾകുയിലിന്റെ നാദം കേട്ടുണർന്നിരുന്നു,പ്രകൃതി തൻ പ്രഭയിൽ പ്രദക്ഷിണമേകിവനമാകെ തളിരിട്ടുണർന്നോരു കാലം.നാടിന്റെ ഓർമയിൽ കാടിന്നെവിടയോവയലേലകളും കർഷിക സംതൃപ്തിയും ,കുളിരരുവികളും കാട്ടുപാതകളുംസൗമ്യ സുഗന്ധമാം മന്ദമാരുതനും.നിബിഢവനങ്ങളിലെ ഘോരജീവികളുടെആവാസ വ്യവസ്ഥയും തകർന്നടിഞ്ഞു ,കാറ്റിന്റെ ഗതി തീർക്കും വൻ…

അടർന്നുവീഴുമ്പോൾ

ഖുതുബ് ബത്തേരി ✍️. നീകടന്നുവന്നപ്പോളെന്നിൽവസന്തവുംശേഷംഗ്രീഷ്മവുമെന്നിരുന്നാലുംഎന്റെഓർമ്മകളിൽഹാ ഓർമ്മകൾഎന്നു പറയാൻമാത്രമായിനീ ഒന്നുംബാക്കിവെച്ചില്ലല്ലോ.!അല്ലെങ്കിലുംനീയെനിക്കായിതുറന്നവാതയാനങ്ങളെല്ലാംകൊട്ടിയടക്കപ്പെട്ടതിൽപിന്നെയാണ്,നിറമിഴികളുമായിഞാൻതിരികേ നടക്കവേപരിചിതമായവഴിത്താരകൾഅപരിചിതഭാവംനടിച്ചതുംഇടുങ്ങിയതുംഇരുൾമൂടിയതും.!എന്നിലെപ്രണയവുംനിന്നിലെ മൗനവുംഞാൻവാക്കുകൾകൊണ്ടുംനീ മൗനം കൊണ്ടുംപറഞ്ഞുകൊണ്ടിരുന്നു,എന്റെ വാക്കുകളെല്ലാംനിന്റെ മൗനം വിഴുങ്ങുംവരെഞാനറിഞ്ഞതേയില്ലനിന്നിൽ നിന്നുംഞാനെന്നേഅടർന്നുവീണിരിക്കുന്നവെന്നസത്യം.!

ബന്ദ്.

രചന :- ബിനു. ആർ. ബന്ദ്,ഇന്നീ നടയിൽ ആരും ചേരാതെഇന്നീ നടയിൽ ഞാൻ ഒറ്റക്കു നടക്കുന്നൂവെയിലേറ്റുനീറി കിടക്കുമീപാതയിൽഞാനും, ഓരോ ഇടവഴികളിൽ നിന്നുംമറ്റുള്ളോരും, ആർക്കും വേണ്ടാത്ത ഈപാതയിൽ ബഹിർഗമിക്കുന്നിതൊട്ടേറെ….. !!ബന്ദ്,വിജനമായി വെയിലേറ്റുരുകി കിടക്കുമീടാറിട്ടറോഡിൽ, ഒരു വിലങ്ങുതടിയായി കിടക്കുന്നു…സ്വപ്നമാണെങ്കിലും, എൻ സ്വപ്നത്തിൽ നിന്നുയരുന്നൂ കാഹളം,…

പേറ്റുനോവ്

മനോജ്.കെ.സി✍️ ഓരോ കാത്തിരിപ്പുകളും പ്രതിബദ്ധതയുടെ പട്ടയം കിട്ടിയ തരിശുഭൂമികളാണ്…ഇളക്കിമറിച്ച് വിളഭൂമിയാക്കിടാമെന്ന ദുർമോഹങ്ങൾക്കൊപ്പമാണതിൻ ജീവിതം…വിത്തുകൾ…കണ്ണീരുപ്പിൽ കുതിർത്തു മുളപ്പിച്ച്പത്താമുദയത്തിന് ആഘോഷപൂർവ്വംപാകാനായി കൺകോണിലെ പത്തായപ്പുരയിൽ സൂക്ഷിച്ചിരിക്കുകയാണ്…നിരാശയുടെ ചെറുചെള്ളുകൾ നുഴഞ്ഞു കയറി ഭസ്മീകരിക്കാതിരിക്കാൻ…കിനാലഹരിയിൽ നെയ്ത പ്രതീക്ഷകളുടെ നോമ്പുശീലയാൽ മാറാപ്പുകെട്ടിപ്രണയത്തിന്റെ ക്ലാവ് പടർന്ന വക്കുപൊട്ടിയ വിത്തുസംഭരണിയിൽ അടുക്കിവെച്ചിരിക്കുകയാണ്…കൊയ്ത്തുത്സവത്തിന് വിഷാദരാഗത്താൽപാട്ടുപാടാൻ…

തട്ടിൽ നടക്കലാൻ അന്നക്കുട്ടി പോൾ (91) നിര്യാതയായി

ഓസ്ട്രിയ: വിയന്ന – പ്രവാസി മലയാളികളായ ജിമ്മി തട്ടില്നടക്കലാൻ , ബാബു തട്ടില് നടക്കലാൻ , സ്വിസ് മലയാളികളായ ജോളി, ഫ്രാന്സിസ് എന്നിവരുടെ മാതാവ് അന്നക്കുട്ടി പോള് (92) അന്തരിച്ചു. പരേതനായ റിട്ട. ഫോറെസ്റ്റ് റെയിന്ജര് ഓഫീസര് തട്ടില്നടക്കലാന് പോളിന്റെ പത്നിയാണ്…

മൺചിരാത്

രചന : കത്രീന വിജിമോൾ❤ മുറ്റത്തിനറ്റത്തൊരു കോണിലായ്ഒറ്റയ്ക്കു മിന്നുന്ന മൺചിരാതേ…മങ്ങുന്ന നിൻ തിരി നാളത്തിനീവിങ്ങുന്നനോവിറ്റു വീഴുന്നപോൽകൊറ്റക്കുട നീർത്തി ഒറ്റയ്ക്കുനീഎത്തുന്നൊരാദിത്യനെന്നപോലെചുറ്റിലുമാശ്രiയിച്ചുള്ളവർക്കായ്തെറ്റാതെ വെട്ടം പകർന്നൊരച്ഛൻമറ്റുള്ളവർ ചൊല്ലും വായ്‌മൊഴിപോൽ“പെട്ടെന്ന് പോയതാണെന്റെയച്ഛൻ”കിട്ടിയില്ലിറ്റൊരു നേരമൊട്ടുംകിട്ടിയതാണിന്നീ മൺചിരാതുംവറ്റാത്ത നിൻ സ്നേഹ വാടിതന്റെമുറ്റത്തായ് ഓടി വളർന്നതും ഞാൻഏറ്റം കരുതലായ് കാക്കേണ്ട ഞാൻകാണാതെ…