ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

പ്രണയ പ്രതീക്ഷകൾ

രചന – അമിത്രജിത്ത് സ്വപ്നത്തില്‍യുഗ്മ ഗാനങ്ങളുടെപശ്ചാത്തലത്തില്‍അവന്റെനഷ്ടപ്രണയങ്ങളെതേടി പിടിച്ചു ചങ്ങലക്കിട്ടു .ഓർമ്മകൾ നിറച്ചകളിയോടങ്ങൾഎത്രത്തോളംഒഴുക്കി വിട്ടാലുംവീണ്ടും ആ തീരത്ത്വന്നണയാറുണ്ട് .ബോധവും ഉപബോധവുംതമ്മിലുള്ള കൂടികാഴ്ചയില്‍ സംസാരിച്ചത് ,അവര്‍ അറിയാതെഅവരെ ചതിക്കുന്നസ്വപ്നങ്ങളെ കുറിച്ചായിരുന്നു . പ്രണയവും വിരഹവുംഒരുമിച്ചു പെയ്യും നിലാവിൽപിന്നിടുന്ന വഴികളിൽകാണാന്‍ കൊതിക്കുന്നൊരാമുഖം തിരയുന്നവന്‍, പരിചിതംഅല്ലാത്ത ഓരോ…

കുസൃതിക്കണ്ണൻ

രചന : ഷിബുകണിച്ചുകുളങ്ങര. യശോദാമ്മ തിരഞ്ഞു നടക്കുന്നുമായക്കണ്ണനേ അയ്യോ കണ്ടതുമില്ലാസന്താപമോടെ തിരയുമ്പോളതാവൃന്ദാവനത്തിലൊരു മുരളീ ഗാനംപതിയേ കുറുവടിയൊന്നതേന്തിപിന്നാമ്പുറേ ചെന്ന്നില്ക്കുന്നേരമയ്യാമുരളീരവധ്വനിയിൽ മതിമറന്നാടുന്നുപൂക്കളും ശലഭങ്ങളും കണ്മണികളുംശാസിക്കുവാൻ വന്നമ്മയൊന്നപ്പോഴേകണ്ണന്റെ കുറുമ്പ് കണ്ട് ചിരിച്ചു പോയീമാനത്തേ മഴത്തുള്ളിപിടിവിട്ടുവരും നേരംഅമ്മയുമറിഞ്ഞു പ്രകൃതി തൻ പ്രേമംവേണ്ടാത്ത ചിന്തയാൽ കണ്ണനേക്കാണണ്ടാസ്നേഹക്കടലാണിന്ന് അമ്മ തൻ…

അഭിനവസ്നേഹികൾ

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ രാഷ്ട്രം പടുത്തൊരു വൃദ്ധന്റെ നെഞ്ചിലുംവെറികൂർത്തവെടികൊണ്ടു തുളയിടാംരാജ്യസ്നേഹം നിറഞ്ഞൊരു തോക്കുമതി അഷ്ടിക്കുവഴിതേടി മാടിനെപ്പോറ്റുന്നഅത്താഴപ്പട്ടിണിക്കാരനെ അടിച്ചുകൊല്ലാംദേശസ്നേഹം പുരട്ടിയ ദണ്ഡുമാത്രംമതി ഇരുട്ടിവെളുക്കുമ്പോഴൊരുത്തനെകൂരിരുട്ടുള്ളൊരു കാരഗൃഹത്തിലാക്കാംദേശദ്രോഹിയെന്നാരോ പുലമ്പിയാൽ പോരേ അധികാരഗർവ്വിന്റെ അധർമ്മങ്ങളൊക്കെയുംഅക്ഷരങ്ങൾകൊണ്ട് കൊത്തിവെച്ചാൽ മതിരാജ്യസ്നേഹം ചുട്ടെടുത്ത തീയുണ്ടതിന്നാം പട്ടിണിക്കിടയിലും തളരാതെ പൊരുതുന്നപാടത്തെ…

ശകുനം.

രചന : വിനോദ് വി.ദേവ്. കവിതയുടെ വഴിയിലെപ്പോഴുംഒരു കരിമ്പൂച്ച കുറുകെച്ചാടുന്നു.പേന അടച്ചുവച്ചുയാത്ര മതിയാക്കിഞാൻ തിരികെപ്പോരുന്നു.മനസ്സിനുള്ളിൽ കവിതഉപ്പിട്ടുണക്കിയ മീൻപോലെപഴക്കംവെച്ചു പൊടിഞ്ഞുതുടങ്ങുന്നു.കാക്ക കൊത്താത്ത കവിത.,പൂച്ച മാന്താത്ത കവിത.,എലി കരളാത്ത കവിത.,പാറ്റ നക്കാത്ത കവിത.,ഇങ്ങനെയൊക്കെ കിനാവുകണ്ട്പേനയ്ക്കുള്ളിൽത്തന്നെഞാൻ കവിതയെ പൂട്ടിയിടുന്നു.വെളിയിലിറങ്ങല്ലേ …!പരുന്തു റാഞ്ചിക്കളയും…! എന്നിങ്ങനെതള്ളക്കോഴി കുഞ്ഞുകോഴികളോടെന്നപോലെഅനുസരണശാസ്ത്രം പഠിപ്പിക്കുന്നു.തെരുവിൽകണ്ട…

ഭൂരോദനം.

രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ചുംബിക്കണം നമ്മളൂഴിയെ നിത്യവുംവന്ദിക്കണം സ്വന്തം അമ്മയെപ്പോലെയുംസകലജീവജാലത്തിനുമമ്മയാംസകലജീവജാലപരിപാലക. അനന്തമാം ആകാശഗോളത്തിൽ സ്വന്തംമക്കളെ നൊന്തൂ പ്രസവിച്ചൊരമ്മയെ,അണ്ഡകടാഹത്തിനാരാധ്യയാംമംബഹന്ത! പതിക്കുന്നു ദു:ഖ തമോഗർത്തം. കല്പകം പോലുള്ളൊരമ്മയെ കൊല്ലുന്നുഅല്പമാംമറിവിന്നഹങ്കാരവമ്പാൽ!മക്കളിൽ ബൗദ്ധികജ്ഞാനിയാം മാനവ –നമ്മയ്ക്കനാദരം ചെയ്യുന്നഹന്തയാൽ! ഭൂമിയാം അമ്മയെ ചേതനയറ്റൊരുഭൗമഗ്രഹപ്പാഴ് പിണ്ഡമെന്നു കരുതിദുരാഗ്രഹശാലിയാം മർത്ത്യക്കരം…

മിഴിവാതിൽ മിഴിതുറന്നു

എഡിറ്റോറിയൽ 2021 ഫെബ്രുവരി ലക്കം സ്നേഹവീട് മിഴിവാതിൽ മാസിക മിഴിതുറന്നു.വായനക്കാരിലേക്ക് ! സ്‌നേഹവീട് പുറത്തിറക്കുന്ന മിഴിവാതിൽ മാസിക യാഥാർഥ്യമായിരിക്കുന്നു .സ്നേഹക്കൂട് കൂട്ടായ്‌മയുടെ ഏറെ നാളത്തെ സ്വപ്നം പൂവണിയുന്നു.നല്ല എഴുത്തുകാരെ ഉൾകൊള്ളിച്ചുകൊണ്ടു ഒരോ മാസവും അവരുടെ സ്യഷ്ടികൾ ലോക മലയാളികളുടെ വായനക്ക് സമർപ്പിക്കുന്നു.…

ചിലഉപേക്ഷിക്കലിൽ.

രചന : ശിവ സദാ ശിവശൈലം കളയാൻ എന്തെളുപ്പംഏതും എന്തും !പക്ഷേസൂക്ഷിക്കാനുംപരിപാലിക്കാനുമാണ് പ്രയാസം!ഉപേക്ഷിക്കൽഒരു നിവൃത്തികേടാണ് ശരിക്കും!ആലോചിച്ചാലറിയാം!ഒന്നും ഉപേക്ഷിക്കാതിരിക്കലാണ്സങ്കീർണ്ണമെങ്കിലും ഗുണകരം!നമുക്കത് പക്ഷേആവാതെ വരും!ചിലത്ചിലര്പോട്ടെയെന്നവസ്ഥജീവിതത്തിന്റെ സാധാരണതയാണ്!ശീലങ്ങളും വിശ്വാസങ്ങളും ധാരണകളുംചിലപ്പോൾ ഉപേക്ഷിക്കേണ്ടി വരാം!പ്രിയപ്പെട്ടവയുംഗത്യന്തരമില്ലാതെയങ്ങനെ…..ഓരോ ഉപേക്ഷിക്കലിലുംഓരോ നോവിൻ ആകാശം കൂടിയുണ്ട്!പരിധിയോ പരിമിതിയോഇല്ലാത്ത വിധം ….എൻ.എസ് മാധവന്റെ കഥബിയാട്രിസ്…

ഓണക്കോടി

രചന : ഷാജു. കെ. കടമേരി ദുരിതകാലത്തിന്റെകടലാഴങ്ങളിൽതലതല്ലിപിടഞ്ഞകുട്ടിക്കാലത്തിന്റെഓർമ്മക്കുറിപ്പുകളിൽമേഞ്ഞു നടക്കാറുണ്ട്ചില കൊടുങ്കാറ്റുകൾ പതിനാലുകാരന്റെനെഞ്ചിലെ ഇടിമുഴക്കങ്ങൾകൊത്തിവച്ച ഭൂതകാലത്തിലേക്ക് കോർത്ത് വച്ച നിഴൽചിത്രം. കണ്ണീർതോറ്റങ്ങൾ എഴുതി വച്ചപഠനകാലത്തിന്റെഓർമ്മയുടെ കൊമ്പത്ത്പറന്നിറങ്ങി ചിറക് വിരിക്കുന്നു. പട്ടിണി വരച്ച് വച്ചചുവരുകൾക്കുള്ളിൽ നിന്നുംവിങ്ങിയ നിഴലുകൾഓണാരവങ്ങളിൽ തൊട്ട് തലോടിവെയിൽചീളുകൾ വരയുംമുറ്റത്തുടെ കറങ്ങി തിരിഞ്ഞു.…

ജയ് കിസാൻ

രചന : ഗീത മന്ദസ്മിത കർഷകനെന്നു കേട്ടാൽ പുരികം ചുളിക്കുന്നിതു ചിലർകൃഷിയെന്നു കേട്ടാൽ പുറം തിരിഞ്ഞു നടക്കുന്നിതു ചിലർകറങ്ങും കസേരയിലിരുന്നുറങ്ങും ‘മാന്യർ’,മണ്ണിലിറങ്ങാതെ വിണ്ണിലിരുന്നുണ്ണുന്നവർ,നമുക്കുണ്ണുവാനാവില്ലൊരിക്കലുമീ ‘കടലാസു’ കെട്ടുകൾ,അതു കൊടുത്തു വാങ്ങും സ്വർണ്ണക്കട്ടികൾ…ആ സ്വർണ്ണത്തളികയിലുണ്ണുവാൻ വേണമീ മണ്ണിൽ വിളയും വിഭവങ്ങൾവിയർക്കാതെ,വിശക്കാതെ കഴിക്കുമ്പോഴോർത്തിടാംഏതു മഹാമാരിയിലും, പേമാരിയിലും,പൊരിവെയിലിലുംനമ്മുടെ…

വാക്കിന്റെ വില തേടി.

രചന : ☆അമിത്രജിത്ത്● അന്നായിരുന്നു അത് സംഭവിച്ചത്. അതൊ രിക്കലും അവരിൽ സംഭവിക്കരുതെന്ന് വരെ ചിന്തിച്ചും പ്രാർത്ഥിച്ചും നടന്ന വരുണ്ടാ കാം. ആ സംഭവം നടന്നത് ഒരു പെരുന്നാൾ പിറ്റേന്ന്, അവരുടെ ദാമ്പത്യവല്ലരിയിൽ പിറന്ന പെൺകുഞ്ഞിനെ അവൻ തന്റെ മടിയി ലിരുത്തി…